Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജാതശത്രുവിന്റെ പരീക്ഷണവും ചോദ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:50 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്- 32

അറിവുള്ളവനെന്ന അഹങ്കാരം ശമിച്ച ഗാര്‍ഗ്യനെ രാജാവായ അജാതശത്രു ഉപദേശിക്കാന്‍ തയാറായി. അപ്പോഴൊരു കുഴപ്പം. പ്രതിലോമമായിപ്പോകുമോയെന്ന്.

സ ഹോവാചാജാതശത്രുഃ പ്രതിലോമം ചൈതദ്യദ് ബ്രാഹ്മണ ക്ഷത്രിയ മുപേയാത്

ബ്രഹ്മത്തെ പറഞ്ഞു തരാമെന്ന് കരുതി വന്ന ബ്രാഹ്മണന്‍, പിന്നെ അതിനെക്കുറിച്ച് ശരിക്കറിയാത്തതിനാല്‍ ക്ഷത്രിയനെ സമീപിച്ചത്  പ്രതിലോമമാണ്. എങ്കിലും ഞാന്‍ അങ്ങയ്‌ക്ക്  ബ്രഹ്മത്തെ ഉപദേശിച്ചു തരാം എന്ന് അജാതശത്രു പറഞ്ഞു.

എന്നിട്ട് ഗാര്‍ഗ്യന്റെ കയ്യും പിടിച്ച് രാജാവ് ഉറങ്ങിക്കിടക്കുന്ന ഒരാളുടെ അടുത്ത് പോയി. ഉറങ്ങുന്നയാളെ മഹാനേ, നല്ല വസ്ത്രം ധരിച്ചവനേ, സോമനായവനേ, രാജാവേ, എന്നിങ്ങനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. പിന്നെ അയാളെ കൈ കൊണ്ട് കുലുക്കി വിളിച്ച് ഉണര്‍ത്തിയപ്പോള്‍ എഴുന്നേറ്റു.

വര്‍ണങ്ങളില്‍ ഏറ്റവും ഉത്തമമാണ് ബ്രാഹ്മണന്റേത്. ആചാര്യത്വത്തിന് അധികാരിയുമാണ്. അങ്ങനെയുള്ളയാള്‍ അത്രയൊന്നും അധികാരമില്ലാത്ത ക്ഷത്രിയനെ ഉപദേശത്തിന് സമീപിച്ചതുകൊണ്ടാണ് വിപരീതമായത് എന്ന അര്‍ത്ഥത്തില്‍ പ്രതിലോമം എന്ന് പറഞ്ഞത്. ബ്രാഹ്മണര്‍ എപ്പോഴും ആചാര്യന്‍മാരായിരിക്കണമെന്നാണ്. ഇക്കാര്യത്തില്‍ തടസ്സമുണ്ടാകുമെന്ന വിഷമം ഇല്ലാതെ ബ്രഹ്മത്തെ പറഞ്ഞു തരാമെന്ന് ഗാര്‍ഗ്യനോട് അജാതശത്രു വാക്ക് കൊടുക്കുന്നു.

 ഉറങ്ങിക്കിടക്കുന്നയാളെ പല പേര് വിളിച്ചെങ്കിലും അയാള്‍ ഉണരുകയോ വിളികേള്‍ക്കുകയോ ചെയ്തില്ല. പിന്നെ കുലുക്കി വിളിക്കേണ്ടി വന്നു.

 സഹോവാചാജാതശത്രു: യെ്രെതഷ ഏതത് സുപ് തേളഭൂത് 

യ ഏഷ വിജ്ഞാനമയഃപുരുഷഃ 

ഗാര്‍ഗ്യനോട് അജാതശത്രു ചോദിച്ചു  ഈ വിജ്ഞാനമയനായ പുരുഷന്‍  ഉറക്കത്തിലായിരുന്നപ്പോള്‍ എവിടെയായിരുന്നു. എവിടെ നിന്നാണ് പിന്നെ തിരികെ വന്നത്? ഗാര്‍ഗ്യന് ഉത്തരം അറിയില്ലായിരുന്നു.

 വിജ്ഞാനം എന്നാല്‍ ബുദ്ധിയാണ്. ബുദ്ധി കൊണ്ട് അറിയപ്പെടുകയും അറിയുകയും ചെയ്യുന്നതാണ് വിജ്ഞാനമയന്‍.

ഉണരുന്നതിന് മുമ്പ് സുഖദുഃഖങ്ങളുടെ അറിവില്ലാത്തതിനാല്‍ അതാണ് ആത്മാവിന്റെ ശരിയായ സ്വഭാവമെന്ന് അറിയണം. അതില്‍ നിന്ന് വിപരീതമാകുമ്പോഴാണ് സംസാരത്തില്‍ പെടുന്നത്. ഇതറിയാനാണ് അജാതശത്രുവിന്റെ പരീക്ഷണവും ചോദ്യവും.

തദേഷാം പ്രാണാ നാം വിജ്ഞാനേന വിജ്ഞാന മാദായ

വിജ്ഞാനമയനായ പുരുഷന്‍ ഉറങ്ങുന്ന സമയത്ത് ഉള്ളത്തിലെ വിശേഷവിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശക്തിയെ എടുത്ത് ഹൃദയാകാശത്തില്‍ ശയിക്കുന്നു. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വയം ഗ്രഹിക്കുമ്പോള്‍ സ്വപിതി എന്ന് പറയുന്നു. അപ്പോള്‍ മൂക്കും വാക്കും കണ്ണും കാതും മനസ്സും ഒക്കെ ഉറക്കത്തിന്റെ പിടിയിലാകുന്നു.

മുന്‍ മന്ത്രത്തില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് ഇവിടെ പറഞ്ഞത്. സുഷുപ്തിയില്‍ വിശേഷ വിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളെ അവയുടെ പ്രവര്‍ത്തന സാമര്‍ഥ്യത്തില്‍ നിന്ന് പിന്‍വലിക്കുന്നു. എന്നിട്ട് ഹൃദയാന്തര്‍ഭാഗത്തെ ആകാശത്തില്‍ അഥവാ സ്വസ്വരൂപമായ പരമാത്മാവില്‍ ശയിക്കുന്നു. സ്വപിതി എന്ന് ഇതിനെ പറയാന്‍ കാരണം ‘സ്വം അപിതി’ ആയതിനാലാണ്. സ്വന്തമായ ആത്മാവിനെ അനുഗമിക്കുക എന്നര്‍ത്ഥം. ഈ സമയത്ത്  ഇന്ദ്രിയങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനാല്‍ അവയ്‌ക്കൊന്നും പുറംലോകവുമായി ബന്ധമുണ്ടാകില്ല.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.