Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചലില്‍ പ്രളയം; അഞ്ചു മരണം; തമിഴ്‌നാട്ടില്‍ ഡാം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:36 am IST
in India

ഷിംല/ചെന്നെ: കലിതുള്ളിയെത്തിയ കാലവര്‍ഷം രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനമായ ഹിമാചല്‍പ്രദേശിനെ പൂര്‍ണമായും തകര്‍ത്തു. സംസ്ഥാനത്തെ മണ്ണിടിച്ചിലിലും പ്രളയത്തിലുംപെട്ട് അഞ്ചു പേര്‍ മരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് റോഡുകള്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സോളാന്‍, ഷിംല, മാണ്ഡ്യ, കുളു, കന്‍ഗ്ര എന്നീ ജില്ലകളിലെ സ്‌കൂളുകളിലേക്ക് ഇന്നലെയും ഭരണകൂടം അവധി നല്‍കി. തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ്. തുടര്‍ന്ന് മേട്ടൂര്‍ ഡാം തുറന്നു. 

സോളാന്‍ ജില്ലയിലെ ചക്ല ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലാണ് അഞ്ചുപേര്‍ മരിച്ചത്. ഇതേ ജില്ലയിലെ റാനി ഗ്രാമത്തിലെ ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവിടെ രക്ഷാദൗത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ ചണ്ഡീഗഡ്-ഷിംല ദേശീയ പാതയിലെ ചക്കി മോര്‍ ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റാസോളിനു സമീപമുള്ള പാര്‍വതി താഴ്‌വരയില്‍ ഞായറാഴ്ചയുണ്ടായ കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു. പ്രളയക്കെടുതിയില്‍ ഇസ്രയേലി വിനോദസഞ്ചാരികളും അകപ്പെട്ടിട്ടുണ്ട്. 

കുളു ജില്ലയിലുണ്ടായ വെള്ളപ്പൊക്കം ഭുണ്ഡാര്‍ പട്ടണത്തെയാണ് ഏറ്റവുമധികം ബാധിച്ചത്. ഖോക്കന്‍ നുള്ള അരുവിപ്രളയത്തെ തുടര്‍ന്ന് പട്ടണം വെള്ളപ്പൊക്കത്തിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. കൂടാതെ മണ്ണിടിച്ചിലിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും വാഹനങ്ങള്‍പെട്ടിട്ടുണ്ട്. 

ഷിംലയിലെ ഷാനനിലുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ധളി ബൈപ്പാസില്‍ ഗതാഗതം നിരോധിച്ചു. കവ്‌ലബാഗിലെ രണ്ടുനിലക്കെട്ടിടം മരങ്ങള്‍ കടപുഴകി വീണ് തകര്‍ന്നു. ഉത്തരാഖണ്ഡില്‍ ബദ്രിനാഥ് ദേശീയപാത കനത്ത മഴയെ തുടര്‍ന്ന് ലംബാഗഡില്‍ അടച്ചു. 

തമിഴ്‌നാട്ടില്‍ മഴയെത്തുടര്‍ന്ന് മേട്ടൂര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ കാവേരി പ്രളയത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇതേതുടര്‍ന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിഹ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചു. കര്‍ണാടകത്തിലെ രണ്ട് റിസര്‍വോയറുകളില്‍ നിന്നായി 1.34 ലക്ഷം ക്യുസെക്‌സ് ജലം എത്തിയതോടെ മേട്ടൂര്‍ അണക്കെട്ട് പൂര്‍ണമായി നിറഞ്ഞു. ഇന്നലെ രാവിലെ ലഭിച്ച കണക്കനുസരിച്ച് 120 അടി ജലമാണ് സംഭരണിയിലുള്ളത്.

സേലം, ഈറോഡ്, നാമക്കല്‍, കരൂര്‍ തിരുച്ചി, തഞ്ചാവൂര്‍, പുതുക്കോട്ട, അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, കൂഡലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.