Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകേയിയുടെ മാതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:01 am IST
in Samskriti

വളരെ ക്രുദ്ധനായ സുമന്ത്രര്‍ കൈകേയിയെ ശകാരിക്കുകയുണ്ടായി. അവരുടെ പ്രവൃത്തിയിലെ നീതികേട് എണ്ണിപ്പറഞ്ഞ് അവരെ ഭര്‍ത്താവിന്റെ കൊലപാതകിയെന്ന് സുമന്ത്രര്‍ വിളിച്ചു. അവര്‍ ഇക്ഷ്വാകു വംശത്തിന്റെ രീതികളെ മാറ്റിമറിച്ചുവെന്നും സുമന്ത്രര്‍ തുടര്‍ന്നു പറഞ്ഞു.

നിങ്ങളുടെ പുത്രനായ ഭരതനെ രാജാവാക്കിക്കൊള്ളൂ. ഞങ്ങളെല്ലാവരും രാമനോടൊപ്പം പോകയാണ്. ഈ രാജ്യത്ത് ഒരു ബ്രാഹ്മണന്‍ പോലും ഉണ്ടാകുകയില്ല. എല്ലാവരും ഉപേക്ഷിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് ആഹ്ലാദിക്കുവാന്‍ ഉള്ളത്. നിങ്ങളുടെ സ്വഭാവം നിങ്ങളുടെ മാതാവിന്റേതു പോലെ തന്നെയത്രേ.

”നിങ്ങളുടെ മാതാവിന്റെ ദുഃസ്വഭാവത്തെപ്പറ്റി കുറേ കേട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ശക്തനായ ആരോ നിങ്ങളുടെ പിതാവിന് ഒരു വരം നല്‍കുകയുണ്ടായി. അതുമൂലം അദ്ദേഹത്തിന് പക്ഷികളുടേയും മറ്റു ജീവികളുടേയും ഭാഷ മനസ്സിലാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശയ്യയില്‍ കിടക്കുമ്പോള്‍ ഒരു പക്ഷിയുടെ ചിലക്കല്‍ കേട്ട് ചിരിച്ചുപോയി. ഉടനെ നിങ്ങളുടെ മാതാവിന് അതിന്റെ രഹസ്യമറിയണം. കേകയരാജാവ് പത്‌നിയോടു പറഞ്ഞു അതിന്റെ രഹസ്യം പുറത്തു പറഞ്ഞാല്‍ എന്റെ മരണം ആസന്നമാകും. നിങ്ങളുടെ മാതാവ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു രാജന്‍ അങ്ങു മരിക്കുകയോ ജീവിക്കുകയോ എന്തുമാകട്ടെ, ആ രഹസ്യം എന്നോടു പറയൂ. ഇക്കാര്യം രാജാവ് വരം നല്‍കിയ ഋഷിയോടു പറഞ്ഞു. അദ്ദേഹം സന്തുഷ്ടനാവുകയും പത്‌നി മരിച്ചാലും പിതൃഗൃഹത്തലേക്കു പോയാലും ആ രഹസ്യം പുറത്തുപറയരുത് എന്ന് രാജാവിനെ ഉപദേശിക്കുകയും ചെയ്തു. മാതാവിനെപ്പോലെ നിങ്ങളും ഭര്‍ത്താവിനെ തെറ്റായ മാര്‍ഗത്തിലേക്കു നയിക്കുകയാണ്. അങ്ങനെ ചെയ്യരുതേ. 

നിങ്ങളെ മാത്രമല്ല എല്ലാ സൃഷ്ടികളേയും സംരക്ഷിക്കുവാന്‍ കഴിയുന്ന രാമനെ അയോധ്യയുടെ സിംഹാസനത്തില്‍ അവരോധിക്കൂ. രാമന്‍ വനത്തിലേക്കു പോയാല്‍ നിങ്ങള്‍ക്കുണ്ടാകുന്നത് ഭയങ്കരമായ പേരുദോഷമാണ്” ഇങ്ങനെ സുമന്ത്രര്‍ തൊഴുകൈകളോടെ കൈകേയിയോട് അപേക്ഷിക്കുകയുണ്ടായി എങ്കിലും അവരുടെ നിലപാടില്‍ തെല്ലും മാറ്റമുണ്ടായില്ല.

രാമന്റെ വനവാസം സുരക്ഷിതവും രാജകീയവും ആകണമെന്ന ആഗ്രഹത്തോടെ, രാമനോടൊപ്പം ചതുരംഗസേനയുടെ ഒരു ഭാഗവും സമ്പത്തും സ്ത്രീകളും ബലവാന്മാരും വനജീവിതത്തെക്കുറിച്ച് അറിയാവുന്ന മറ്റാളുകളും രാജ്യത്തിന്റെ ധാന്യശേഖരത്തിന്റെയും ധനത്തിന്റെയും അധികാരികളും പോകേണ്ടതാണെന്ന് ദശരഥന്‍ സുമന്ത്രര്‍ക്ക് ആജ്ഞ നല്‍കി. ഇതുകേട്ട് ഞെട്ടിപ്പോയ കൈകേയി സമ്പത്തില്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കയില്ല എന്നു പറഞ്ഞു. ഈ കുലത്തിലെ തന്നെ രാജാവായിരുന്ന സഗരന്‍ തന്റെ ജ്യേഷ്ഠപുത്രനായ അസമഞ്ജസിനെ ഒന്നും നല്‍കാതെയാണ് ഉപേക്ഷിച്ചതെന്നും രാമനും അതുപോലെ വെറും കൈയോടെ പോകണമെന്നും കൈകേയി ശഠിക്കുകയുമുണ്ടായി. ഇതിന് ദശരഥന്‍ ‘ലജ്ജാകരം’ എന്ന് മറുപടിനല്‍കി. അവിടെയുണ്ടായിരുന്നവരൊക്കെ ഇതേ അഭിപ്രായമുള്ളവരായിരുന്നു.

(തുടരും)

[email protected]

 9496166416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.