Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാദി ദേവസ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 03:11 am IST
in Samskriti

സൃഷ്ടിസ്ഥിതി സംഹാരകര്‍മങ്ങള്‍ ചെയ്യുന്ന ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ പരമാത്മ സ്വരൂപനായ ശ്രീരാമചന്ദ്രന്റെ അഥവാ ശിവന്റെ അംശങ്ങളാണ്. മുപ്പത്തിമുക്കോടി വരുന്ന ദേവന്മാരും അങ്ങനെ തന്നെ. അതിനാല്‍ അവരെല്ലാം പൂജ അര്‍ഹിക്കുന്നു. അതാണ് വാരിജോല്‍ഭവനാദിയാകിയ ദേവന്മാരും നാരദപ്രമുഖന്മാരാകിയ മുനികളുമെന്ന് എഴുത്തച്ഛന്‍ തുടര്‍ന്നു സ്തുതിക്കുനനത്. അതേപോലെ തന്നെ പൂജാര്‍ഹരാണ് മഹേശപത്‌നിയായ പാര്‍വതിയും വിഷ്ണുപത്‌നിയായ ലക്ഷ്ണീ ഭഗവതിയും

ലോകമുണ്ടാകുന്നതിനു മുന്‍പ് പരമാത്മാവ് അഥവാ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ പ്രപഞ്ചസൃഷ്ടിക്കായി സങ്കല്‍പിച്ചു. അതോടെ ഏകനായ പരമാത്മാവുതന്നെ നാനാത്വങ്ങള്‍ നിറഞ്ഞ ലോകമായി വികസിച്ചു. അതാണ് പരബ്രഹ്മമെന്ന പേര് അതിനു കൊടുത്തത്. ബൃംഹണം ചെയ്യുന്നവന്‍ അഥവാ വികസിക്കുന്നവനാണ് ബ്രഹ്മം. പരമാത്മാവില്‍ മൊട്ടിട്ട സ്പന്ദനമായാണ് അതിന്റെ ആവിര്‍ഭാവം. അത് ഒരേ ഒരു സ്പന്ദന കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്ന അനേകവലയങ്ങളുടെ ആകൃതിയില്‍ വളരാന്‍ തുടങ്ങി. അതിന്റെ പരമാവധിയായാല്‍ അതേവിധം സ്പന്ദന കേന്ദ്രത്തില്‍ തിരിച്ചെത്തി അവ ലയിച്ചടങ്ങുകയും ചെയ്യും. അപ്പോള്‍ എല്ലാം അതിന് താമരയുടെ ആകൃതിവിശേഷം കൈവരുന്നു. അതാണ് വിഷ്ണുവിന്റെ (പരബ്രഹ്മത്തിന്റെ) നാഭിയിലുണ്ടായ സമരസ്പന്ദനത്തിന്റെ കേന്ദ്രമാണ് വിഷ്ണുവിന്റെ നാഭി. പ്രപഞ്ച സൃഷ്ടിയില്‍ കലാശിക്കുന്ന ഈ താമരയുടെ ഉത്പത്തി വിഷ്ണുവിനെ അഥവാ ശ്രീരാമനെ പദ്മനാഭനാക്കിത്തീര്‍ക്കുന്നു.

പരമാത്മാവിലാണല്ലൊ ഈ തരംഗമാലകളുണ്ടാകുന്നത്. അതാണ് ലോകമാതാവായ മൂലപ്രകൃതി അഥവാ ശക്തി. വെള്ളത്തിലുണ്ടാകുന്ന തിരമാലകളില്‍ വെള്ളമുള്ളതുപോലെ വിഷ്ണുവിലുണ്ടാകുന്ന ഈ സൃഷ്ടിതരംഗങ്ങളില്‍ അംശംകൊണ്ട് അദ്ദേഹം  അടങ്ങിയിരിപ്പുണ്ട്. ജലമില്ലാതെ തരംഗമില്ല. അതേവിധം വിഷ്ണുവില്ലാതെ മൂലപ്രകൃതിയുമില്ല. പ്രവൃത്യുന്മുഖമായ പ്രകൃതി ശക്തിയോടു ഇങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്ന ബ്രഹ്മമാണ് ഈശ്വര ബ്രഹ്മതത്വം ഈശ്വരനുമപ്പുറത്താണെന്ന് മനസ്സിലാക്കിക്കൊള്ളണം. സത്വം, രജസ്സ്, തമസ്സ് എന്നു മൂന്നുഗുണങ്ങളോടുകൂടിയതാണ് മൂലപ്രകൃതി. അതില്‍ സാത്വിക ഗുണം കണ്ണാടിപോലെ നിര്‍മലമാണ്. ശുദ്ധമായ കണ്ണാടി അഥവാ സ്ഫടികം പ്രകാശത്തെ തടയാത്തതുപോ

ലെ സാത്വികഗുണം ആത്മപ്രകാശത്തെ മറയ്‌ക്കുന്നില്ല. അതിനാല്‍ ജ്ഞാനാനന്ദങ്ങള്‍ക്ക് അതില്‍ കുറവ് സംഭവിക്കുന്നില്ല. ഇതില്‍നിന്ന് ഭിന്നമാണ് രാജസവും താമസവുമായ ഗുണങ്ങള്‍. അവയുടെ കാര്യങ്ങള്‍ വേറൊരവസരത്തില്‍ ചര്‍ച്ച ചെയ്യുമെന്നതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ലെന്നു മാത്രം. ആത്മപ്രകാശത്തെ തടയുകയും മറ്റുവിധങ്ങളില്‍ രൂപാന്തരപ്പെടുത്തിക്കാണിക്കുകയും ചെയ്യുന്ന ഗുണങ്ങളാണവ.

മൂലപ്രകൃതിയിലുള്ള സാത്വികഗുണത്തിന്റെ ആകത്തുകയും മായയെന്നാണ് സാങ്കേതിക നാമം. അതു വീണ്ടും മൂന്നായി പിരിയും. സത്വത്തിലെ സത്വം, സത്വത്തിലെ രജസ്സ്, സത്വത്തിലെ തമസ്സ് എന്നിവയാണവ. പരമാത്മാവ് അംശംകൊണ്ട് മൂലപ്രകൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുപറയുമ്പോള്‍ തന്നെ  മായയുടെ മേല്‍പ്പറഞ്ഞ മൂന്നംശങ്ങളോടും ബന്ധപ്പെടുന്നു എന്നു സിദ്ധമാണല്ലൊ.  സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചതത്വങ്ങളാണവ. മേല്‍പ്പറഞ്ഞ സൂക്ഷ്മാംശങ്ങള്‍ സാധാരണക്കാര്‍ക്കു സുഗ്രഹമല്ലാത്തതിനാല്‍ അവയെ ത്രിമൂര്‍ത്തികളായി പൗരാണികര്‍ പരിചയപ്പെടുത്തി.  സത്വത്തില്‍ സത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പരമാത്മാവാണ് ലോകരക്ഷയുടെ ചുമതല വഹിക്കുന്ന വിഷ്ണു. സത്വത്തില്‍ രജസ്സുമായി ബന്ധപ്പെട്ട പരമാത്മാവാണ് ലോകസൃഷ്ടിചെയ്യുന്ന ബ്രഹ്മാവ് അഥവാ ചതുര്‍മുഖന്‍. സത്വത്തില്‍ തമസ്സുമായി ബന്ധപ്പെട്ടുനി

ല്‍ക്കുന്ന പരമാത്മാവാണു സംഹാരകര്‍ത്താവായ രുദ്രന്‍. ഇവിടെ ഒരു സംശയം സാധാരണ പലര്‍ക്കും ഉണ്ടാകാറുണ്ട്. വിഷ്ണു രുദ്രന്‍ (ശിവന്‍) മുതലായ പേരുകള്‍ പരമാത്മാവെന്ന അര്‍ത്ഥത്തിലും പരമാത്മാവിന്റെ അംശഭൂതരായ ത്രിമൂര്‍ത്തികളില്‍ രക്ഷയുടെയും സംഹാരത്തിന്റെയും കര്‍ത്താക്കളെന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചു കാണുന്നതാണു സംശയത്തിനുള്ള ഹേതു. ഒരേ പേര് രണ്ടുപേര്‍ക്കു വന്നു എന്നുമാത്രമേ  ആദ്യം മനസ്സിലാക്കേണ്ടൂ. അതോടെ സംശയം നീങ്ങിക്കൊള്ളും. അനാദ്യനന്തമായ പരമാത്മാവാണ് തന്റെ അംശംകൊണ്ടു ത്രിമൂര്‍ത്തികളായി ഭവിക്കുന്നത് എന്നതിനാല്‍ ഒരേ പേരിട്ടതിനു സാംഗത്യമുണ്ട്. ത്രിമൂര്‍ത്തികളുള്‍പ്പെടെ സര്‍വവും ഏകനായ പരമാത്മാവുതന്നെയാണെന്ന സത്യം മനസ്സിലാക്കാനും അതു പ്രയോജനപ്പെടും.

ലോകസൃഷ്ടിക്കായി പരമാത്മാവിലാരംഭിച്ച ശക്തിസ്പന്ദനം ത്രിമൂര്‍ത്തികളെ നിര്‍മിച്ച് ബ്രഹ്മാവിലൂടെ പതിന്നാലു ലോകങ്ങളുടെയും അവയില്‍ വസിക്കുന്ന ജീവജാലങ്ങളുടെയും ജീവനില്ലാത്ത പദാര്‍ത്ഥങ്ങളുടെയും നിര്‍മിതിയിലേക്ക് പുരോഗമിക്കുന്നു. അതിനുവേണ്ടി ബ്രഹ്മാവിലേക്ക് ഒഴുകിയെത്തുന്ന പരമാത്മ ചൈതന്യം നാനാപദാര്‍ഥ നിര്‍മാണത്തിനായി മുപ്പത്തിമുക്കോടി ശാഖകളായി പിരിഞ്ഞു പ്രവര്‍ത്തിക്കുന്നു. അവയാണ് അവന്മാര്‍.  ഗംഗയില്‍നിന്നു ശാഖോപശാഖകളായി പിരിഞ്ഞു ഒഴുകുന്ന നദികളെല്ലാം ഗംഗയാണെന്നതിന് സംശയം വേണ്ട. അതേവിധം മുപ്പത്തിമുക്കോടി ശാഖകളും പരമാത്മാവുതന്നെ എന്നതിനു തര്‍ക്കവും ആവശ്യമില്ല. ലോകസൃഷ്ടി എന്ന ഏകലക്ഷ്യത്തോടുകൂടിയ അവയുടെ അഥവാ ദേവന്മാരുടെ പ്രവര്‍ത്തന ഫലമാണ് ജഡചേതനമയമായ സര്‍വപദാര്‍ഥങ്ങളും അവന്മാര്‍ ഈ പദാര്‍ത്ഥങ്ങളുള്ളിലും പുറത്തും കുടികൊണ്ട് അവയെ നമുക്ക് അനുഭവപ്പെടുത്തുന്നു. സൃഷ്ടിയുടെ കാര്യം മാത്രമേ ഇപ്പോള്‍ ചിന്തിച്ചുള്ളൂ. സ്ഥിതിയും സംഹാരവും ഇതിനു സഹായകമായി ഇതോടു ബന്ധപ്പെട്ടിരിക്കുന്നു.

ഹൈന്ദവ പുരാണപ്രസിദ്ധമായ ദേവന്മാര്‍ വ്യക്തികളല്ല ശാസ്ത്രസത്യങ്ങളാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാകും. ഹിന്ദു ദേവീദേവന്മാരെക്കുറിച്ച് പണ്ഡിതന്മാരില്‍ പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ അബദ്ധജടിലതയും ഇവിടെ സ്പഷ്ടമാകുന്നു. പരബ്രഹ്മം മുതല്‍ ദേവന്മാര്‍ വരെ സര്‍വവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലിരിക്കുന്നു. അവര്‍ വ്യക്തതയോടെ നമ്മില്‍ വളരേണ്ടത് ജീവിത വിജയത്തിനാവശ്യമാണ്. അതാണ് വാരിജോത്ഭവനാദിയാകിയവരോട് ചെയ്യുന്ന പ്രാര്‍ഥനയുടെ ലക്ഷ്യം. നാരദനെപ്പറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പരമാത്മതത്ത്വം പഠിപ്പിച്ചുതരുന്നയാളാണദ്ദേഹം. അങ്ങനെയുള്ള മുനിമാര്‍ വേറെയുമുണ്ട്. അവര്‍ ശരിയായ വഴി കാട്ടിത്തരണം. പ്രപഞ്ചത്തിന്റെ പരമരഹസ്യമറിഞ്ഞിട്ടുള്ളവര്‍ക്കു മാത്രമേ വഴികാട്ടാന്‍ കഴിയൂ. മാര്‍ഗവിഘ്‌നം വരുത്തുന്ന ഘടകങ്ങളെ കണ്ടെത്തി നിവാരണം ചെയ്യാന്‍ പറ്റൂ. പഠിച്ചകാര്യങ്ങള്‍ ഭൗതികജഗത്തില്‍ നടപ്പില്‍വരുത്താനാകണമെങ്കില്‍ ബലവും സമ്പത്തും വേണം. അതിനു പാര്‍വതീദേവിയും മഹാലക്ഷ്മിയും തുണയ്‌ക്കണം. പ്രപഞ്ച ഘടനമുതല്‍ ജീവിതവിജയ രഹസ്യം വരെയുള്ള കാര്യങ്ങള്‍ ഈ നാലുവരികളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

(തുടരും)

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.