Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാദേവിയുടെ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 09:32 pm IST
in Samskriti

അഭിഷേകവിഘ്‌നം സംഭവിച്ചതറിയാതെ സീതാദേവി അത്യാകാംക്ഷയോടെയും ഏറെ പ്രതീക്ഷയോടെയും രാമനെ കാത്തിരിക്കുകയായിരുന്നു. രാമന്‍ അന്തഃപുരത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടം ഭംഗിയായി അലങ്കരിച്ചിരിക്കയും ആഹ്‌ളാദഭരിതരായ സേവകരെക്കൊണ്ട് നിറഞ്ഞുമിരുന്നു. രാമന്‍ ദുഃഖിതനായിരുന്നു.  ആ ദുഃഖം പ്രകടമായിരുന്നുതാനും.

ദുഃഖം നിയന്ത്രിക്കാനാകാതെ വിളറി വിയര്‍ത്ത രാമനോട് സീതാദേവി ചോദിച്ചു ‘ഇതെന്താണ് ഇങ്ങനെ. അഭിഷേകത്തിനുള്ള മുഹൂര്‍ത്തമായല്ലോ. അങ്ങെന്താണ് സന്തോഷമില്ലാതെയിരിക്കുന്നത്?’ രാമന്റെ മറുപടി ഇപ്രകാരമായിരുന്നു  ‘ജനകപുത്രീ, ഉത്തമകുലത്തില്‍ ജനിച്ച നിനക്ക് രാജ്യഭരണത്തിലെ ശരികളും തെറ്റുകളും മനസ്സിലാവുമെന്നത് വലിയ കാര്യമാണ്. സംഭവിച്ച കാര്യങ്ങള്‍ ക്രമത്തില്‍ കേട്ടുകൊള്ളൂ. പിതാവ് എന്നെ വനത്തിലേക്ക് നിഷ്‌കാസിതനാക്കുകയാണ്. എന്റെ പിതാവ് മാതാവായ കൈകേയിക്ക് രണ്ടു വരങ്ങള്‍ കൊടുത്തിരുന്നു. അഭിഷേകത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍, സത്യം ചെയ്യിച്ചു വാങ്ങിയ ആ വരങ്ങള്‍ മാതാവ് ആവശ്യപ്പെട്ടു. എന്നെ ദണ്ഡകാരണ്യത്തിലേക്ക് നിഷ്‌കാസനം ചെയ്യുകയും ഭരതനെ അഭിഷേകം ചെയ്യുകയും വേണം എന്നാണ് ആ വരങ്ങളായി മാതാവ് ആവശ്യപ്പെട്ടത്. വനത്തിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ നിന്നെ കാണാന്‍ വന്നതത്രേ. ഭരതന്റെ മുമ്പില്‍ വച്ചോ നിന്റെ സഖിമാരുടെ മുമ്പില്‍വച്ചോ നീ എന്നെ പ്രശംസിക്കരുത്. അധികാരത്തിലിരിക്കുന്നവര്‍ മറ്റുള്ളവരുടെ പ്രശംസ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് ഭരതന് സംതൃപ്തിയുണ്ടാകുന്നതുപോലെ പെരുമാറുക. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുമ്പോള്‍ അവന്‍ ഭാവിയില്‍ രാജാവാകും എന്നുകൂടി ഓര്‍ക്കുക’.

ഞാന്‍ ഇന്നുതന്നെ വനത്തിലേക്കു പുറപ്പെടുന്നതാണ്. എല്ലാ പ്രവൃത്തികളും ശാസ്ത്രവിധിപ്രകാരം ചെയ്യുക. പ്രഭാതത്തില്‍ ഈശ്വരാര്‍ച്ചനക്കുശേഷം പിതാവിനെ നമസ്‌കരിക്കണം. എന്റെ മാതാക്കളേയും ആദരിക്കേണം. ഭരതനേയും ശത്രുഘ്‌നനേയും നിന്റെ സഹോദരന്മാരെന്നോ പുത്രന്മാരെന്നോ കരുതി സ്‌നേഹിക്കൂ. ആരേയും സ്വന്തം പ്രവൃത്തിയാല്‍ വേദനിപ്പിക്കാതെ ശ്രദ്ധിക്കണം. ഞാന്‍ ഉടനെതന്നെ വനത്തിലേക്കു പുറപ്പെടുകയാണ്.

സീതാദേവിയുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. തന്നെ ഇത്ര ചെറുതായിക്കണ്ട് ഈ ഉപദേശത്തിന്റെ സാംഗത്യമെന്താണെന്നാണ് സീതാദേവിയുടെ സംശയം. ‘പിതാവും മാതാവും സഹോദരങ്ങളും എല്ലാം മുജ്ജന്മകൃതമായ കര്‍മമാണനുഭവിക്കുന്നത്. എന്നാല്‍ പത്‌നിയാകട്ടെ ഭര്‍ത്താവിന്റെ അനുഭവം പങ്കുവെക്കുകയാണു ചെയ്യുന്നത്. ഇതേ കാരണത്താല്‍ ഞാനും അങ്ങയോടൊപ്പം വനത്തിലേക്കു യാത്രയാകണമെന്നാണ് പിതാവിന്റേയും മാതാവിന്റേയും തീരുമാനം. പത്‌നിക്ക് ഏകാശ്രയം ഭര്‍ത്താവുതന്നെ, അല്ലാതെ മാതാപിതാക്കളോ സഖികളോ ആരുമല്ലതന്നെ. അങ്ങ് ഇന്നുതന്നെ വനത്തിലേക്കു യാത്രയായാല്‍ മുമ്പില്‍ ഞാനുണ്ടാകും, കുശപ്പുല്ലുകളും മുള്ളുകളും ചവുട്ടിയില്ലാതാക്കിക്കൊണ്ട്. എന്നെ കൂടെ കൊണ്ടുപോകാം, എന്നില്‍ പാപമില്ലത്രേ’.

വിഎൻഎസ് പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.