Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടനത്തിന്റെ ആധാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 06:30 am IST
inEntertainment

ചിലര്‍ വിടപറഞ്ഞാലും മനസില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ ഓര്‍മ വാതില്‍ക്കല്‍ നമ്മളിരിക്കും. നടനഭാഷയ്‌ക്ക് പുതിയ വ്യാകരണം നല്‍കിയ മുരളി യാത്രയായിട്ട് ഇന്നേയ്‌ക്ക് ഒന്‍പതുവര്‍ഷം. കാണികളുടെ കൂടെയിരുന്ന് സിനിമ കാണുംപോലൊരു പ്രതീതി ജനിപ്പിക്കാന്‍ നടന്‍ മുരളിക്കു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഓര്‍മവാതില്‍ക്കല്‍ അദ്ദേഹം നില്‍ക്കുന്നത്. പഞ്ചാഗ്നിയിലൂടെ കണ്ടപ്പോള്‍ നടനത്തിന്റെ അഗ്നി പരീക്ഷകള്‍ കഴിഞ്ഞെത്തിയ ഒരുപക്വത കാഴ്ചക്കാര്‍ മുരളിയില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും ശബ്ദഗാംഭീര്യവും എംടി തിരിച്ചറിഞ്ഞതാണ് ആ സിനിമയിലേക്കു കാല്‍ച്ചുവടായത്. അതിനു മുന്‍പ് ഗോപിയുടെ ഞാറ്റടിയിലെ മുരളിയുടെ സാന്നിധ്യം പ്രേക്ഷകന്‍ അറിയാന്‍ ആ സിനിമ റിലീസായില്ല.

നാടകത്തിന്റെ അച്ചടക്ക നടനത്തില്‍ നിന്നാണ് മുരളിയിലെ നടന്‍ സെല്ലുലോയ്ഡിലെത്തുന്നത്. റീ ടേക്കുകളില്ലാത്ത നാടകത്തിന്റെ പിന്‍ബലം മുരളിക്ക് സിനിമയില്‍ പെട്ടെന്നുളള  വഴക്കമായി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹവുമായി മുരളി സഹകരിച്ചിരുന്നു. അമേച്വര്‍ നാടകത്തിലെ വിവിധ കഥാപാത്രങ്ങളും സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ തുടങ്ങിയ അസാധാരണ വേഷങ്ങളും സഹജാവ ബോധത്തിനൊപ്പം ശരീര ഭാവ പെരുമാറ്റങ്ങള്‍ക്ക് ഈ നടന് കൂടുതല്‍ ശിക്ഷണം നല്‍കിയതായിക്കാണാം. 

ആധാരം എന്ന ചിത്രം മുരളിക്ക് സിനിമയില്‍ ഒരു ആധാരം ഉണ്ടാക്കിക്കൊടുത്തു. ലോഹിതദാസിന്റെ രചനയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഈ ചിത്രമാണ് മുരളിക്ക് നടനലോകത്ത് സ്വന്തം കസേര വലിച്ചിട്ടിരിക്കാന്‍ തന്റേടമാക്കിയത്. അതിലെ വേഷത്തിന് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. അതിഭാവുകത്വമോ നാടകിയതയോ ഇല്ലാത്ത തന്മയായിരുന്നു മുരളിയുടെ വേഷങ്ങള്‍. നായകനും വില്ലനും തുടങ്ങി ഏതു വേഷവും ആ ശരീരത്തിലും മുഖത്തും ശബ്ദത്തിലുമൊക്കെ ഭദ്രമായിരുന്നു. 

പൗരുഷത്തിന്റേയും നിസഹായതയുടേയും വിവിധഭാവങ്ങള്‍ തിരയിളക്കിയ മുരളീരസങ്ങള്‍ക്കു തന്നെയുണ്ടായിരുന്നു മലയാളത്തില്‍ ഒത്തിരി ആരാധകര്‍. അഭിനയത്തിനുപകരം പെരുമാറുന്നതാണ് മുരളിയുടെ കഥാപാത്രങ്ങളില്‍ കണ്ടത്. ഒരു വേഷവും മോശമല്ലെന്ന അംഗീകാരം കിട്ടിയ മലയാളത്തിലെ ആപൂര്‍വം നടന്‍മാരില്‍ ഒരാളാണ് മുരളി.

അഭിനയത്തിലോ താരപ്രഭയിലോ മാത്രം സുരക്ഷിതത്വം കണ്ടെത്തുന്ന നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍ വായനയും ചിന്തയും എഴുത്തുംകൊണ്ട് വേറിട്ട് വ്യക്തിത്വം പുലര്‍ത്തിയ നടനാണ്് മുരളി. അഞ്ച് പുസ്തകങ്ങള്‍  അദ്ദേഹത്തിന്റേതായുണ്ട്. മഞ്ചാടിക്കുരുവരെ മലയാളവും തമിഴും തെലുങ്കുമായി 170 ചിത്രങ്ങള്‍. നെയ്‌ത്തുകാരനിലൂടെ ദേശീയ പുരസ്‌ക്കാരം. അഞ്ചു തവണ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരമാണ് മുരളിയെത്തേടി വന്നത്. 

1954 മെയ് 25ന് കൊല്ലത്തു ജനിച്ച മുരളി 2009 ആഗസ്റ്റ് 6ന് അന്‍പത്തഞ്ചാം വയസില്‍ തിരുവനന്തപുരത്ത് അന്തരിച്ചു. മുരളി ആടിത്തിമിര്‍ത്ത വേഷങ്ങള്‍ ഇപ്പോഴും പ്രേക്ഷകനോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിച്ചുകൊണ്ടിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.