Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടനത്തിന്റെ ആധാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 06:30 am IST
in Entertainment

ചിലര്‍ വിടപറഞ്ഞാലും മനസില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ ഓര്‍മ വാതില്‍ക്കല്‍ നമ്മളിരിക്കും. നടനഭാഷയ്‌ക്ക് പുതിയ വ്യാകരണം നല്‍കിയ മുരളി യാത്രയായിട്ട് ഇന്നേയ്‌ക്ക് ഒന്‍പതുവര്‍ഷം. കാണികളുടെ കൂടെയിരുന്ന് സിനിമ കാണുംപോലൊരു പ്രതീതി ജനിപ്പിക്കാന്‍ നടന്‍ മുരളിക്കു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഓര്‍മവാതില്‍ക്കല്‍ അദ്ദേഹം നില്‍ക്കുന്നത്. പഞ്ചാഗ്നിയിലൂടെ കണ്ടപ്പോള്‍ നടനത്തിന്റെ അഗ്നി പരീക്ഷകള്‍ കഴിഞ്ഞെത്തിയ ഒരുപക്വത കാഴ്ചക്കാര്‍ മുരളിയില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും ശബ്ദഗാംഭീര്യവും എംടി തിരിച്ചറിഞ്ഞതാണ് ആ സിനിമയിലേക്കു കാല്‍ച്ചുവടായത്. അതിനു മുന്‍പ് ഗോപിയുടെ ഞാറ്റടിയിലെ മുരളിയുടെ സാന്നിധ്യം പ്രേക്ഷകന്‍ അറിയാന്‍ ആ സിനിമ റിലീസായില്ല.

നാടകത്തിന്റെ അച്ചടക്ക നടനത്തില്‍ നിന്നാണ് മുരളിയിലെ നടന്‍ സെല്ലുലോയ്ഡിലെത്തുന്നത്. റീ ടേക്കുകളില്ലാത്ത നാടകത്തിന്റെ പിന്‍ബലം മുരളിക്ക് സിനിമയില്‍ പെട്ടെന്നുളള  വഴക്കമായി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹവുമായി മുരളി സഹകരിച്ചിരുന്നു. അമേച്വര്‍ നാടകത്തിലെ വിവിധ കഥാപാത്രങ്ങളും സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ തുടങ്ങിയ അസാധാരണ വേഷങ്ങളും സഹജാവ ബോധത്തിനൊപ്പം ശരീര ഭാവ പെരുമാറ്റങ്ങള്‍ക്ക് ഈ നടന് കൂടുതല്‍ ശിക്ഷണം നല്‍കിയതായിക്കാണാം. 

ആധാരം എന്ന ചിത്രം മുരളിക്ക് സിനിമയില്‍ ഒരു ആധാരം ഉണ്ടാക്കിക്കൊടുത്തു. ലോഹിതദാസിന്റെ രചനയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഈ ചിത്രമാണ് മുരളിക്ക് നടനലോകത്ത് സ്വന്തം കസേര വലിച്ചിട്ടിരിക്കാന്‍ തന്റേടമാക്കിയത്. അതിലെ വേഷത്തിന് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. അതിഭാവുകത്വമോ നാടകിയതയോ ഇല്ലാത്ത തന്മയായിരുന്നു മുരളിയുടെ വേഷങ്ങള്‍. നായകനും വില്ലനും തുടങ്ങി ഏതു വേഷവും ആ ശരീരത്തിലും മുഖത്തും ശബ്ദത്തിലുമൊക്കെ ഭദ്രമായിരുന്നു. 

പൗരുഷത്തിന്റേയും നിസഹായതയുടേയും വിവിധഭാവങ്ങള്‍ തിരയിളക്കിയ മുരളീരസങ്ങള്‍ക്കു തന്നെയുണ്ടായിരുന്നു മലയാളത്തില്‍ ഒത്തിരി ആരാധകര്‍. അഭിനയത്തിനുപകരം പെരുമാറുന്നതാണ് മുരളിയുടെ കഥാപാത്രങ്ങളില്‍ കണ്ടത്. ഒരു വേഷവും മോശമല്ലെന്ന അംഗീകാരം കിട്ടിയ മലയാളത്തിലെ ആപൂര്‍വം നടന്‍മാരില്‍ ഒരാളാണ് മുരളി.

അഭിനയത്തിലോ താരപ്രഭയിലോ മാത്രം സുരക്ഷിതത്വം കണ്ടെത്തുന്ന നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍ വായനയും ചിന്തയും എഴുത്തുംകൊണ്ട് വേറിട്ട് വ്യക്തിത്വം പുലര്‍ത്തിയ നടനാണ്് മുരളി. അഞ്ച് പുസ്തകങ്ങള്‍  അദ്ദേഹത്തിന്റേതായുണ്ട്. മഞ്ചാടിക്കുരുവരെ മലയാളവും തമിഴും തെലുങ്കുമായി 170 ചിത്രങ്ങള്‍. നെയ്‌ത്തുകാരനിലൂടെ ദേശീയ പുരസ്‌ക്കാരം. അഞ്ചു തവണ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരമാണ് മുരളിയെത്തേടി വന്നത്. 

1954 മെയ് 25ന് കൊല്ലത്തു ജനിച്ച മുരളി 2009 ആഗസ്റ്റ് 6ന് അന്‍പത്തഞ്ചാം വയസില്‍ തിരുവനന്തപുരത്ത് അന്തരിച്ചു. മുരളി ആടിത്തിമിര്‍ത്ത വേഷങ്ങള്‍ ഇപ്പോഴും പ്രേക്ഷകനോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിച്ചുകൊണ്ടിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.