Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നടനത്തിന്റെ ആധാരം

Janmabhumi Online by Janmabhumi Online
Aug 6, 2018, 06:30 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ചിലര്‍ വിടപറഞ്ഞാലും മനസില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ ഓര്‍മ വാതില്‍ക്കല്‍ നമ്മളിരിക്കും. നടനഭാഷയ്‌ക്ക് പുതിയ വ്യാകരണം നല്‍കിയ മുരളി യാത്രയായിട്ട് ഇന്നേയ്‌ക്ക് ഒന്‍പതുവര്‍ഷം. കാണികളുടെ കൂടെയിരുന്ന് സിനിമ കാണുംപോലൊരു പ്രതീതി ജനിപ്പിക്കാന്‍ നടന്‍ മുരളിക്കു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഓര്‍മവാതില്‍ക്കല്‍ അദ്ദേഹം നില്‍ക്കുന്നത്. പഞ്ചാഗ്നിയിലൂടെ കണ്ടപ്പോള്‍ നടനത്തിന്റെ അഗ്നി പരീക്ഷകള്‍ കഴിഞ്ഞെത്തിയ ഒരുപക്വത കാഴ്ചക്കാര്‍ മുരളിയില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും ശബ്ദഗാംഭീര്യവും എംടി തിരിച്ചറിഞ്ഞതാണ് ആ സിനിമയിലേക്കു കാല്‍ച്ചുവടായത്. അതിനു മുന്‍പ് ഗോപിയുടെ ഞാറ്റടിയിലെ മുരളിയുടെ സാന്നിധ്യം പ്രേക്ഷകന്‍ അറിയാന്‍ ആ സിനിമ റിലീസായില്ല.

നാടകത്തിന്റെ അച്ചടക്ക നടനത്തില്‍ നിന്നാണ് മുരളിയിലെ നടന്‍ സെല്ലുലോയ്ഡിലെത്തുന്നത്. റീ ടേക്കുകളില്ലാത്ത നാടകത്തിന്റെ പിന്‍ബലം മുരളിക്ക് സിനിമയില്‍ പെട്ടെന്നുളള  വഴക്കമായി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹവുമായി മുരളി സഹകരിച്ചിരുന്നു. അമേച്വര്‍ നാടകത്തിലെ വിവിധ കഥാപാത്രങ്ങളും സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ തുടങ്ങിയ അസാധാരണ വേഷങ്ങളും സഹജാവ ബോധത്തിനൊപ്പം ശരീര ഭാവ പെരുമാറ്റങ്ങള്‍ക്ക് ഈ നടന് കൂടുതല്‍ ശിക്ഷണം നല്‍കിയതായിക്കാണാം. 

ആധാരം എന്ന ചിത്രം മുരളിക്ക് സിനിമയില്‍ ഒരു ആധാരം ഉണ്ടാക്കിക്കൊടുത്തു. ലോഹിതദാസിന്റെ രചനയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഈ ചിത്രമാണ് മുരളിക്ക് നടനലോകത്ത് സ്വന്തം കസേര വലിച്ചിട്ടിരിക്കാന്‍ തന്റേടമാക്കിയത്. അതിലെ വേഷത്തിന് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. അതിഭാവുകത്വമോ നാടകിയതയോ ഇല്ലാത്ത തന്മയായിരുന്നു മുരളിയുടെ വേഷങ്ങള്‍. നായകനും വില്ലനും തുടങ്ങി ഏതു വേഷവും ആ ശരീരത്തിലും മുഖത്തും ശബ്ദത്തിലുമൊക്കെ ഭദ്രമായിരുന്നു. 

പൗരുഷത്തിന്റേയും നിസഹായതയുടേയും വിവിധഭാവങ്ങള്‍ തിരയിളക്കിയ മുരളീരസങ്ങള്‍ക്കു തന്നെയുണ്ടായിരുന്നു മലയാളത്തില്‍ ഒത്തിരി ആരാധകര്‍. അഭിനയത്തിനുപകരം പെരുമാറുന്നതാണ് മുരളിയുടെ കഥാപാത്രങ്ങളില്‍ കണ്ടത്. ഒരു വേഷവും മോശമല്ലെന്ന അംഗീകാരം കിട്ടിയ മലയാളത്തിലെ ആപൂര്‍വം നടന്‍മാരില്‍ ഒരാളാണ് മുരളി.

അഭിനയത്തിലോ താരപ്രഭയിലോ മാത്രം സുരക്ഷിതത്വം കണ്ടെത്തുന്ന നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍ വായനയും ചിന്തയും എഴുത്തുംകൊണ്ട് വേറിട്ട് വ്യക്തിത്വം പുലര്‍ത്തിയ നടനാണ്് മുരളി. അഞ്ച് പുസ്തകങ്ങള്‍  അദ്ദേഹത്തിന്റേതായുണ്ട്. മഞ്ചാടിക്കുരുവരെ മലയാളവും തമിഴും തെലുങ്കുമായി 170 ചിത്രങ്ങള്‍. നെയ്‌ത്തുകാരനിലൂടെ ദേശീയ പുരസ്‌ക്കാരം. അഞ്ചു തവണ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരമാണ് മുരളിയെത്തേടി വന്നത്. 

1954 മെയ് 25ന് കൊല്ലത്തു ജനിച്ച മുരളി 2009 ആഗസ്റ്റ് 6ന് അന്‍പത്തഞ്ചാം വയസില്‍ തിരുവനന്തപുരത്ത് അന്തരിച്ചു. മുരളി ആടിത്തിമിര്‍ത്ത വേഷങ്ങള്‍ ഇപ്പോഴും പ്രേക്ഷകനോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിച്ചുകൊണ്ടിരിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

World

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

പുതിയ വാര്‍ത്തകള്‍

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies