Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാത: സാധ്യത പരിശോധിക്കാന്‍ കേന്ദ്ര സംഘം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 04:23 pm IST
in Kannur

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാത, സാധ്യത പരിശോധിക്കാന്‍ കേന്ദ്രസംഘം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി. കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രം. ഇതിനായി പുതിയ സാങ്കേതിക സമിതിയെ നിയമിക്കും. കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി കീഴാറ്റൂര്‍ സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ തീരുമാനം ഉണ്ടായത്. ബദല്‍പാതയടക്കം സമിതി പരിശോധിക്കുമെന്നും കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി. ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. തുരുത്തിയിലെ പ്രശ്‌നം ഉള്‍പ്പെടെ സമിതി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

 അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സമിതിയുടെ പഠനത്തിനു ശേഷമായിരിക്കും സ്വീകരിക്കുകയെന്ന ഉറപ്പും മന്ത്രി നല്‍കിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കാനുള്ള ത്രിഡി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ബിജെപിയുടെ നീക്കങ്ങള്‍ തകര്‍ന്നെന്നും വയല്‍ക്കിളി സമരക്കാര്‍ വഞ്ചിക്കപ്പെട്ടുവെന്നുമുളള സിപിഎമ്മിന്റെ കുപ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് മന്ത്രിയുടെ ഉറപ്പ്. 

ഏക്കര്‍ക്കണക്കിന് വരുന്ന കീഴാറ്റൂരിലേ വയലും തുരുത്തി ഉള്‍പ്പെടെയുളള ജനവാസമുളളതും ക്ഷേത്രം ഉള്‍പ്പെടുന്ന ഭൂമിയും ദേശീയപാതയ്‌ക്കായി ഏറ്റെടുക്കുന്നതിന് അനുകൂലമായ നടപടിയാണ് സിപിഎം നേതൃത്വം കൈക്കൊണ്ട് വരുന്നത്. രണ്ടിടത്തു നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് കഴിഞ്ഞ കുറേനാളുകളായി സിപിഎം നേതൃത്വം നടത്തി വരുന്നത്. എന്നാല്‍ സമരത്തിന്റെ ആരംഭ കാലഘട്ടം മുതല്‍ സംഘപരിവാര്‍ സംഘടനകള്‍ തദ്ദേശീയരായ കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു. ദേശീയപാത വികസനം വേണമെന്നും എന്നാല്‍ കീഴാറ്റൂര്‍ വയല്‍ കീറി മുറിച്ചു കൊണ്ടും വ്യവസായികള്‍ക്ക് വേണ്ടി രണ്ട് വളവുകള്‍ സൃഷ്ടിച്ച് തുരുത്തിയിലൂടെ ബൈപ്പാസ് ആവശ്യമില്ലയെന്നുമുളള നിലപാടിലായിരുന്നു ബിജെപിയും പരിവാര്‍ സംഘടനകളും. 

ദേശീയപാത അതോറിറ്റിയില്‍ സ്വാധീനം ചെലുത്തിയും സ്വകാര്യ ഏജന്‍സിയുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ബന്ധപ്പെടുന്ന ചില സിപിഎം നേതാക്കളും ചേര്‍ന്ന് ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നുമുളള ആരോപണം ഉയര്‍ന്നിരുന്നു. ത്രിഡി നോട്ടിഫിക്കേഷന്‍ ഇറങ്ങിയതോടെ ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ശക്തമായ ഇടപെടല്‍ നടത്തുകയും വയല്‍ക്കിളി-തുരുത്തി സമര നേതാക്കള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രിയുമായി ചര്‍ച്ചയ്‌ക്കുളള അവസരം ഒരുക്കുകയായിരുന്നു.നോട്ടിഫിക്കേഷന്‍ ഇറക്കിയെങ്കിലും പുതിയ സംഘത്തെ വിട്ട് അന്വേഷിച്ച് മാത്രമേ തുടര്‍ നടപടികളുണ്ടാകൂവെന്ന കേന്ദ്ര മന്ത്രിയുടെ ഉറപ്പ് സമരം ചെയ്യുന്ന കീഴാറ്റൂരിലേയും തുരുത്തിയിലേയും ജനങ്ങള്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും പ്രതീക്ഷയും ആവേശവും നല്‍കുന്നതായി.

 സമിതിയെ നിയോഗിച്ചതില്‍ സംതൃപ്തരാണെന്ന് സമരസമിതി നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും,തുരുത്തി കോളനിയും ക്ഷേത്രമുള്‍പ്പെടുന്ന ഭൂമിയും ഒഴിവാക്കണം, ഇതിന് അനുസൃതമായി അലൈന്‍മെന്റ് മാറ്റണം എന്നീ ആവശ്യങ്ങളായിരുന്നു സമരസമിതിയംഗങ്ങള്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രധാനമായി ഉന്നയിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.