Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രിയും അമേരിക്കന്‍ ചികിത്സയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:15 am IST
in Vicharam

കേരള മുഖ്യമന്ത്രി പിണറായി വിജയനെ പിടികൂടിയ രോഗമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അത് ബോധ്യമുണ്ടായേക്കും. തമിഴ്‌നാട്ടിലെ അപ്പോളോ ആശുപത്രിയില്‍ മാനസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ചികിത്സ തേടിയിരുന്നു. അത് പതിവ് പരിശോധന എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന്‍ 13 ദിവസം അമേരിക്കയിലുണ്ടായിരുന്നു. ഫൊക്കാനയുടെ പരിപാടി. ഒപ്പം നിപയെ അതിജീവിച്ചതിന്റെ പുരസ്‌കാര സ്വീകരിക്കല്‍ ~ഒക്കെയായിരുന്നു പരിപാടി എന്നായിരുന്നു വിശദീകരണം. പക്ഷെ അതെല്ലാം പുളു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.  

മുഖ്യമന്ത്രി പിണറായി വിജയന് കാര്യമായ രോഗമുണ്ടെന്ന് സകലര്‍ക്കും മനസ്സിലായി. എന്താണ് രോഗം? പരക്കെ ചോദ്യം ഉയരുന്നു. പരസ്പരം നോക്കുകയല്ലാതെ ആര്‍ക്കും ഉത്തരമില്ല. എന്തിനാണ് ഈ ഒളിച്ചുകളി? രോഗം ഒരു കുറ്റമല്ല. ആര്‍ക്കും ഏത് രോഗവും വരാം. കസ്തൂരി എവിടെ ഒളിച്ചുവച്ചാലും കണ്ടില്ലെന്നുവരാം. എന്നാല്‍ മുക്കുള്ളവര്‍ക്കെല്ലാം മണമടിക്കും.

വിദഗ്ധ ചികിത്സയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോവുകയാണ്. ഭാര്യ കമലയും വിജയനോടൊപ്പം പോകും. അമേരിക്കയിലെ പേരുകേട്ട മയോക്ലിനിക്കിലാണ് ചികിത്സ. പ്രമേഹം, നാഡിരോഗം, ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കാണ് മയോക്ലിനിക്കല്‍ വിദഗ്ധ ചികിത്സ. അമേരിക്കയിലെ മിനോസോട്ടയിലുള്ള മയോക്ലിനിക്കില്‍ മലയാളി രാഷ്‌ട്രീയക്കാരില്‍ പലരും ചികിത്സ തേടിയിട്ടുണ്ട്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വാഹന അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. കേരളത്തിലെ ചികിത്സകൊണ്ട് രക്ഷപ്പെടില്ലെന്ന് കണ്ടപ്പോള്‍ നേരെ അമേരിക്കയിലേയ്‌ക്കു വച്ചുപിടിച്ചു. മാസങ്ങളോളം കരുണാകരന്‍ അവിടെ ചികിത്സ നേരിടേണ്ടിവന്നു. അപ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദം ഉയര്‍ത്തെഴുന്നേറ്റത്. കരുണാകരന്റെ ചൂടും ചൂരും അനുഭവിച്ച കോണ്‍ഗ്രസിന്റെ യുവനേതൃത്വം തിരുത്തല്‍വാദികളായി. എന്ത് തിരുത്തണം ആരെ തിരുത്തണമെന്നും വ്യക്തമല്ലെങ്കിലും പുതിയൊരു ഗ്രൂപ്പ് രൂപം കൊള്ളുകയായിരുന്നു. അതുവരെ ‘ലീഡര്‍’ എന്ന് കരുണാകരനെ ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്തിരുന്നവര്‍ ‘ഡീലര്‍’ എന്ന ഓമനപ്പേര് ചാര്‍ത്തിക്കൊടുത്തു.

ക്ലിഫ്ഹൗസില്‍ ചികിത്സയുടെ ഭാഗമായി നീന്തല്‍ക്കുളം പണിത കരുണാകരന് അധികനാള്‍ അത് ഉപയോഗിക്കേണ്ടിവന്നില്ല. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന പോലെ ചാരക്കേസും വന്നതോടെ മുഖ്യമന്ത്രിപ്പണി മതിയാക്കേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയുമായി. പിന്നീട് വന്ന മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ആ നീന്തല്‍ക്കുളം പട്ടിയെ കുളിപ്പിക്കാനാണ് ഉപയോഗിച്ചത്.

ഞങ്ങള്‍ക്ക് ഒരേ ഒരു സഖാവേ ഉള്ളൂ. അത് പിണറായിയാണെന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞത് പുത്തന്‍ കൂറ്റുകാരി ശോഭനാജോര്‍ജ്ജാണ്. അമേരിക്കയില്‍ കഴിയുമ്പോള്‍ കരുണാകരനെ കൈവിട്ടതുപോലെ പിണറായിയെ ആരൊക്കെ കൈവിടുമെന്ന് ആരുകണ്ടു. തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള പിടിവലിയില്‍ കണ്ണൂര്‍ ലോബി മാത്രമാകുമോ? അതോ എല്ലാ ജില്ലകളിലും ഭൈമീകാമുകരുണ്ടാകുമോ? എന്തും സംഭവിക്കാം. പ്രാര്‍ത്ഥനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസം കൂടിവരുന്ന  കാലമായതിനാല്‍ പ്രാര്‍ത്ഥിക്കട്ടെ. ‘പിണറായി വിജയന് ഒന്നും സംഭവിക്കാതിരിക്കട്ടെ.’ പക്ഷേ കൂടോത്രങ്ങളും ഏലസ് പരീക്ഷണങ്ങളും പൂമൂടല്‍ ചടങ്ങുകളും പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ മുറപോലെ നടത്തുന്നുണ്ട്. അത് ഏതൊക്കെവിധത്തില്‍ പിണറായിക്ക് പ്രതികൂലമായി ബാധിക്കുമെന്ന് പറയാനാകില്ല. ഏതായാലും മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയന്റെ നാളുകള്‍ക്ക് ഇനി അല്പായുസ്സ് എന്ന് ധരിക്കാനാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പരിഹാരക്രിയയായി ശത്രുസംഹാരപൂജയ്‌ക്ക് ക്ലിഫ് ഹൗസില്‍ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.