Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാ സംരക്ഷണമുണ്ട്’ സ്ത്രീ പ്രവേശന ആവശ്യം അമിതാവേശം: എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:07 am IST
in Kerala

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന ആവശ്യം അമിതാവേശമാണെന്ന് സുപ്രീംകോടതിയില്‍ എന്‍എസ്എസ് കുറ്റപ്പെടുത്തി. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതും ആചാരങ്ങളില്‍ ഇടപെടാനുള്ള അമിതാവേശവും ത്രിശങ്കു സ്വര്‍ഗ്ഗമാണ് ഉണ്ടാക്കുകയെന്നും എന്‍എസ്എസ് വാദിച്ചു. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് ഇന്ന് ശബരിമല തന്ത്രിയുടെ വാദം കേള്‍ക്കും. കേസില്‍ കക്ഷി ചേര്‍ന്ന അയ്യപ്പ സേവാ സംഘം അടക്കമുള്ള സംഘടനകള്‍ക്ക് അഞ്ചു മിനുറ്റ് വീതം അനുവദിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. 

മുതിര്‍ന്ന അഭിഭാഷകനായ കെ. പരാശരനായിരുന്നു എന്‍എസ്എസിന് വേണ്ടി കോടതിയില്‍ ഹാജരായത്. ശബരിമലയിലെ പാരമ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ക്ക് കൂടി കോടതി കാതോര്‍ക്കണമെന്നും ആക്ടിവിസ്റ്റുകളുടെ വാദങ്ങള്‍ മാത്രം കേട്ടാല്‍ പോരെന്നും പരാശരന്‍ വാദിച്ചു. വിഗ്രഹത്തിന്റെ നിയമപരമായുള്ള അധികാരങ്ങള്‍ വെച്ചു വേണം കേസ് പരിശോധിക്കേണ്ടതെന്നും ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എന്‍എസ്എസ് അറിയിച്ചു.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ശബരിമലയില്‍ എത്തുന്നവര്‍ മനസ്സിലും പ്രത്യക്ഷത്തിലും ബ്രഹ്മചര്യം അനുഷ്ടിക്കുന്നവരാണ്. ഇത്തരത്തില്‍ ആരാധനയ്‌ക്കായി വരുന്നവര്‍ യുവതികള്‍ക്കൊപ്പം വരുന്നത് വിഘാതമാകും. 

ശബരിമലയിലെ നിയന്ത്രണങ്ങളെ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിക്കരുത്.  കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. കേരളത്തില്‍ എല്ലായ്‌പ്പോഴും സ്ത്രീ കേന്ദ്രീകൃത സമുദായങ്ങള്‍ ശക്തമായിരുന്നു. ഏറ്റവും സഹിഷ്ണുതയുള്ള മതമായ ഹിന്ദുമതത്തിലെ നിയമങ്ങള്‍ പൊതുവേ വിവേചനപരമല്ല. ശബരിമലയിലെ ആചാരങ്ങളെ സതിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഹിന്ദു വിശ്വാസത്തില്‍ സതിയ്‌ക്ക് യാതൊരു സ്ഥാനവുമില്ല. 

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ശബരിമലയിലെ സ്ത്രീ പ്രവേശനം സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് പരാശരന്‍ ഓര്‍മ്മിപ്പിച്ചു. ഇരുപത്തഞ്ചാം അനുച്ഛേദം പിന്നോക്ക വിഭാഗക്കാര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതിനെ സ്ത്രീ പ്രവേശനവുമായി ബന്ധിപ്പിക്കാനാവില്ല. പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് വിവേചനം പാടില്ലെന്ന് പറയുന്ന ഭരണഘടനയുടെ പതിനഞ്ച്, രണ്ട് അനുച്ഛേദത്തില്‍ മതസ്ഥാപനങ്ങളുടെ കാര്യം പറയുന്നില്ലെന്നും എന്‍എസ്എസിന് വേണ്ടി പരാശരന്‍ വാദിച്ചു. 

എന്‍എസ്എസിന്റെ വാദങ്ങള്‍ അംഗീകരിച്ച ജസ്റ്റിസ് നരിമാന്‍ ഭരണഘടനയുടെ 25 (2) ബി, 17 അനുച്ഛേദങ്ങള്‍ പറയുന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ക്കെതിരാണെന്ന് വ്യക്തമാക്കി. ശബരിമലയില്‍ യാതൊരു വിധത്തിലുമുള്ള സാമൂഹ്യ പ്രശ്‌നങ്ങളുമില്ലെന്നും അതിനാല്‍ നത്‌നെ 25 (2)ബി അനുച്ഛേദം സര്‍ക്കാരിന് ശബരിമലയില്‍ പ്രയോഗിക്കാനാവില്ലെന്നും എന്‍എസ്എസ് വാദം പൂര്‍ത്തിയാക്കിക്കൊണ്ട് പറഞ്ഞു. ഇതിനെ മറികടന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ടാല്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പരാശരന്‍ കൂട്ടിച്ചേര്‍ത്തു. 

എസ്. സന്ദീപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.