Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രണ്ടു വരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:05 am IST
in Samskriti

പണ്ടൊരിക്കല്‍ ഒരു ദേവാസുരയുദ്ധത്തില്‍ ഇന്ദ്രനെ സഹായിക്കുവാനായി ദശരഥ മഹാരാജാവ് തിമിധ്വജന്‍ ജീവിക്കുന്ന ദണ്ഡക വനത്തിലുള്ള വൈജയന്തയെന്ന നഗരത്തിലേക്ക് പട നയിക്കുകയുണ്ടായി. അദ്ദഹത്തോടൊപ്പം രാജ്ഞിയായ കൈകേയിയും ഉണ്ടായിരുന്നു. യുദ്ധത്തില്‍ ദശരഥന് മുറിവേല്‍ക്കുകയും അദ്ദേഹം ബോധരഹിതനാവുകയുമുണ്ടായി. രാജ്ഞി ദശരഥനെ യുദ്ധമുഖത്തുനിന്ന് പുറത്തേക്കു കൊണ്ടുപോവുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.

ശംബരനെന്നുകൂടി അറിയപ്പട്ടിരുന്ന തിമിധ്വജന്‍ യുദ്ധത്തില്‍ മായാപ്രയോഗങ്ങള്‍ ചെയ്യുന്നതില്‍ വിരുതനായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റ സേനാംഗങ്ങളെ രാത്രിയിലെത്തി എടുത്തുകൊണ്ടുപോയി കൊല്ലുകയായിരുന്നു അവന്റെ രീതി. മുറിവേറ്റ് അബോധാവസ്ഥയിലായ ദശരഥനെ യുദ്ധരംഗത്തുനിന്നും മാറ്റുകവഴി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയാണ് കൈകേയി ചെയ്തത്. ഇപ്രകാരം രണ്ടവസരങ്ങളില്‍ ചെയ്ത അമൂല്യസേവനത്തിന്നു പ്രത്യുപകാരമായിട്ടാണ് മഹാരാജാവ് കൈകേയിക്കു രണ്ടു വരങ്ങള്‍ നല്‍കിയത്. ആ വരങ്ങള്‍ ഇനിയൊരിക്കല്‍ ആവശ്യപ്പെട്ടുകൊള്ളാമെന്ന് രാജ്ഞി പറയുകയും ചെയ്തു. ഇത് ദശരഥന്‍ അംഗീകരിച്ചു. കുറേക്കാലം മുമ്പ് കൈകേയിതന്നെ മന്ഥരയോടു പറഞ്ഞ ഈ സംഗതി ഓര്‍മ്മയില്‍നിന്നും ചികഞ്ഞെടുത്ത മന്ഥര ഈ വാഗ്ദാനത്താല്‍ ബന്ധിതനായ ദശരഥനെക്കൊണ്ട് അഭിഷേകത്തിനു വിഘ്‌നമുണ്ടാക്കുകയാണു വേണ്ടതെന്ന് കൈകേയിയെ ഉപദേശിച്ചു.

ആവശ്യപ്പടേണ്ട വരങ്ങളില്‍ ഒന്ന് തന്റെ പുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയെന്നതും മറ്റേത് രാമന്‍ പതിനാലുവര്‍ഷം വനവാസം ചെയ്യേണമെന്നതും. ഈ പതിന്നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരതന്‍ ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊള്ളും. രാജ്ഞി ക്രോധാഗാരം പ്രവേശിച്ചുകൊള്ളൂ. മഹാരാജാവ് വരുമ്പോള്‍ കണ്ണീരൊഴുക്കി, ദുഃഖിതയായി, ഒന്നും പറയാനില്ലാത്തതുപോലെ കഴിയണം. സത്യത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ ഭയക്കുന്ന മഹാരാജാവിനെക്കൊണ്ട് നിന്റെ  ആഗ്രഹങ്ങള്‍ നിറവേറ്റുകയാണു വേണ്ടത്. ഇങ്ങനെപോയി മന്ഥരയുടെ ഉപദേശം.

‘ഒന്നുകില്‍ ഭരതന്റെ അഭിലാഷപൂര്‍ത്തീകരണത്തിനായി രാമന്‍ വനത്തില്‍പോകും അല്ലെങ്കില്‍ ഞാനീലോകം വിട്ട് മരണത്തെ പൂകും’, കൈകേയിയുടെ നിശ്ചയം ദൃഢമായിരുന്നു. തന്റെ മരണം മഹാരാജാവിനോടു പറയുവാന്‍ അവര്‍ മന്ഥരയെ ചുമതലപ്പെടുത്തുകയും ചെയ്തു. ക്രോധാഗാരത്തില്‍ തന്റെ ആഭരണങ്ങള്‍ വലിച്ചറിഞ്ഞ് അവര്‍ നിലത്തുകിടന്നു. രാമന്റെ അഭിഷേക കാര്യം കൈകേയിയോട് പറയാനെത്തിയ മഹാരാജാവ് രാജ്ഞിയെ അന്തഃപുരത്തില്‍ കാണാതെ അന്വേഷിച്ചപ്പോള്‍ അവര്‍ ക്രോധാഗാരത്തലാണെന്നറിഞ്ഞു.

(തുടരും)

[email protected]

 9496166416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.