Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബര്‍ഗ്മാന്റേത് മനസിലെ ഉള്‍ക്കാടുകളെ എരിയിക്കുന്ന സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 04:35 pm IST
inEntertainment

മനുഷ്യമനസിലെ ഉള്‍ക്കാടുകളെ പുറത്തെടുത്ത് സ്‌ക്രീനില്‍ നട്ടതാണ് ഇഗ്മര്‍ ബര്‍ഗ്മാന്റെ സിനിമകള്‍. പ്രത്യക്ഷത്തില്‍ കാണുന്ന മനുഷ്യപ്രകൃതിയില്‍ നിന്നും അവരുടെ അകത്തുള്ള ശരിമനുഷ്യനെ കാട്ടിത്തരികയായിരുന്നു ബര്‍ഗ്മാന്റെ ക്യാമറ. സിനിമയിലെ ഫ്രോയ്ഡായും ഷേക്‌സ്പിയറായുമൊക്കെ അദ്ദേഹം മാറുന്നുണ്ട്. ജീവിതത്തെ ദാര്‍ശനികതയുടെ പ്രക്ഷുബ്ധ വാസനയില്‍ വ്യാഖ്യനിച്ച ബര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ജൂലൈ 14. 

 സ്ത്രീ പുരുഷ ബന്ധങ്ങളുടെ അഴിയാക്കുരുക്കുകളായിരുന്നു മിക്കവാറും ബര്‍ഗ്മാന്‍ സിനിമകളിലെ പ്രമേയം. അവയെ പുതിയൊരു രീതിയില്‍ പരിചരിക്കുകയായിരുന്നു അവയെ അദ്ദേഹം. എന്നാല്‍ ഒരേയൊരു ചിത്രം മാത്രം മതി ഈ സിനിമാക്കാരനെ ഓര്‍ക്കാന്‍ എന്ന വിശേഷണമുള്ള സെവന്‍ത് സീല്‍ തിരശീലയില്‍ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ജീവന്മരണ മത്സരത്തിന്റെ  ഏറ്റവും ചടുലമായ ആവിഷ്‌ക്കാരമാണ്. വിശ്വാസിയാണെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തോട് സന്ദേഹിയായിത്തീരുന്ന ബ്‌ളോക്ക് തോറ്റാല്‍ കീഴടങ്ങാമെന്നു വെല്ലുവിളിച്ചുകൊണ്ട് മരണത്തോടൊപ്പം ചതുരംഗംകളിക്കാനിരിക്കുന്നു. അവസാനം ജീവിതത്തിനുമേലുള്ള മരണത്തിന്റെ അനിവാര്യമായ അജയ്യത നടമാടുന്നതാണ് ചിത്രം.

അനുഭവങ്ങളുടെ വികാര സമുദ്രം കഥാപാത്രങ്ങളുടെ മുഖത്ത് അലയടിക്കുന്നത് ബര്‍ഗ്മാന്‍ ചിത്രങ്ങളില്‍ കാണാം. ക്‌ളോസപ്പുകളുടെ രാജാവായി അറിയപ്പെടുന്ന ബര്‍ഗ്മാന്‍ നിശിതമായ സത്യസന്ധതയുടെ ചലച്ചിത്രകാരനായിരുന്നു. ലൈംഗികതയും അവിഹിതങ്ങളും ഒറ്റപ്പെടലും ഏകാന്തതകളും നഷ്ടങ്ങളുമൊക്കെ ഈ സത്യസന്ധതയിലാണ് അദ്ദേഹം ആവിഷ്‌ക്കരിച്ചത്. തന്നോടും ലോകത്തോടും തന്റെതായൊരു തത്വശാസ്ത്രവും സൗന്ദര്യ നിരീക്ഷണവും ഉണ്ടായിരുന്നു ബര്‍ഗ്മാന്. ജീവിതത്തെ തന്റേതായ രീതിയില്‍ പുനര്‍ നിര്‍ണ്ണയിച്ചപ്പോള്‍ അത് യഥാര്‍ഥ ജീവിതത്തെപ്പോലും ചുട്ടുപൊള്ളിക്കുന്നതായി.

മനുഷ്യന്‍ അവനുള്ളില്‍ നട്ടുവളര്‍ത്തിയ മലരണിക്കാടുകള്‍ക്കപ്പുറമുള്ള സത്യം വിളിച്ചു പറയുകയായിരുന്നു അത്. ദ വെര്‍ജിന്‍ സ്പ്രിംങ്,സീക്രട്ട്‌സ് ഓഫ് വിമണ്‍,ഫന്നി ആന്റ് അലക്‌സാണ്ടര്‍, പെഴ്‌സോണ,വൈല്‍ഡ് സ്‌ട്രോബറീസ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ വലിയ സൂചകങ്ങളാണ്. ഒരേ സമയം മികച്ച എഴുത്തുകാരനും സിനിമാക്കാരനും നാടകക്കാരനും ചിന്തകനുമൊക്കെയായ ബര്‍ഗ്മാനെ സിനിമയുടെ ലോകമാസ്റ്റര്‍ എന്ന നിലയിലാണ് പ്രേക്ഷകന്‍ ആരാധിക്കുന്നത്. ലോകമെമ്പാടും,കേരളത്തിന്റെ കുഗ്രാമങ്ങളില്‍പ്പോലും കാണികളുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണ് ബര്‍ഗ്മാന്‍ സിനിമകള്‍.

സ്വീഡനില്‍ 1918 ജൂലൈ 14നു ജനിച്ച ഇഗ്മര്‍ ബര്‍ഗ്മാന്‍ പുരോഹിതനാകണമെന്നാഗ്രഹിച്ച മാതാപിതാക്കളില്‍ നിന്നും നാടകവേദിയിലേക്കു തള്ളിക്കേറുകയായിരുന്നു. ഇരുപത്തിരണ്ടു വയസിനുള്ളില്‍ ഇരുപതു നാടകങ്ങള്‍ ചെയ്തു. സിനിമയില്‍ വാഴ്‌ത്തപ്പെടുമ്പോഴും നാടകത്തിലേക്ക് ഓടിപ്പോയി. അവിടന്നു സിനിമയിലേക്കും. നാടകവും സിനിമയും ആത്മാവും ശരീരവുമായിരുന്നു. സിനിമ സ്വപ്‌നവും സംഗീതവുംപോലെയാണെന്നു പറഞ്ഞ അദ്ദേഹത്തിന് ജീവിതവും അതുപോലെ തന്നെയായിരുന്നു.

ഒരേ സമയം അനേകം പ്രണയങ്ങളുണ്ടായിരുന്നു. വിഖ്യാത നടി ലിവ് ഉള്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഭാര്യമാരും അവരില്‍ ഒന്‍പതു മക്കളും. ലോകപ്രശസ്ത പുരസ്‌ക്കാരങ്ങളെല്ലാം അദ്ദേഹംവാരിക്കൂട്ടി. സ്വന്തമായൊരു ലാവണ്യ നിയമം സിനിമയില്‍ പരീക്ഷിച്ച ബര്‍ഗ്മാന്റെ ആത്മകഥ മാജിക് ലാന്റേണ്‍ ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന  അനുപമമായ ഒരു കാവ്യം പോലെയോ നോവല്‍ പോലെയോ അനവദ്യസുന്ദരമാണ്. ലോകം മികച്ച പുസ്തകമായി വാഴ്‌ത്തുന്ന ഇതിന്റെ പുനപ്രകാശനം ജര്‍മനിയില്‍ ഈയിടെ നടക്കുകയുണ്ടായി. ഒരു ജൂലൈയില്‍ ജനനം എന്നപോലെ മറ്റൊരു ജൂലൈയില്‍(30),2007 ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.