Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകഥയ്‌ക്കൊപ്പമുള്ള യാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:12 am IST
in Samskriti

മലയാളത്തിന്റെ സായന്തനങ്ങള്‍ രാമായണശീലുകളാല്‍ നിറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പഞ്ഞമാസമെന്നൊരു പേരുദോഷമുണ്ട് കര്‍ക്കിടകത്തിന്. എന്നാല്‍ രാമകഥാ മന്ത്രങ്ങള്‍ ആ മാസത്തെ മഹത്തരമാക്കി മാറ്റുന്നു. നിറഞ്ഞു പെയ്യുന്ന കര്‍ക്കിടക മഴയ്‌ക്കൊപ്പം രാമകഥയും പെയ്തിറങ്ങും. ലോകത്തെവിടെയും രാമകഥ ശ്രവിക്കാന്‍ പറന്നെത്തുന്ന മാരുതിയുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതവുമാണ് വരാനിരിക്കുന്ന ദിവസങ്ങള്‍.

ഇതിലുള്ളത് പലയിടത്തും കണ്ടേക്കാം എന്നാല്‍ ഇതില്‍ ഇല്ലാത്തത് ലോകത്തൊരിടത്തും കാണാനാവില്ല എന്നാണ് മഹാഭാരതത്തെക്കുറിച്ചുള്ള വിഖ്യാത വിശേഷണം. മുഖ്യ കഥയും ഉപകഥകളുമായി വികസിക്കുന്ന ബ്രഹത്തായ ഇതിഹാസമാണ് രാമായണം. എന്നാല്‍ ശ്രീരാമന്‍ എന്ന അവതാര പുരുഷന്റെ ജീവിതമാണ് എപ്പോഴും രാമായണത്തിന്റെ കേന്ദ്രം. ഒരു അണ്ണാനില്‍ത്തുടങ്ങി ജാംബവാനും ജടായവും വരെ രാമന്റെ അയനത്തിലെ കണ്ണികള്‍. സമുദ്രത്തിലേക്ക് വലിച്ചെറിയുന്ന കല്ലും രാമയാത്രയുടെ നിയോ

ഗം വഹിക്കുന്നു. രാമന്റെ പാദസ്പര്‍ശത്തിന് കാലങ്ങളോളം കാത്തുകിടക്കുന്ന കല്ലിനുമുണ്ട് ശാപമോഷത്തിന്റെ ദിവ്യമായ കഥ.

രാജ്യം, കുടുംബം, ബന്ധങ്ങള്‍, യുദ്ധം അങ്ങിനെ രാമന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിനും പവിത്രതയുണ്ട്. വാല്‍മീകിയില്‍ നിന്ന് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനിലേക്ക് എത്തുമ്പോള്‍ രാമയാത്രയുടെ ഗതിവിഗതികളില്‍ മാറ്റമുണ്ട്. എഴുത്തച്ഛന്‍ രാമനെ നയിക്കുന്നത് ഭക്തിയുടെ സവിശേഷപഥങ്ങളിലൂടെയാണ്. ഓരോ വാക്കും വിശേഷണവും രാമഭക്തിയിലേക്കുള്ള പദയാത്രകളാണ്. രാവണന്റെ നിന്ദാവാക്യങ്ങളില്‍ സ്തുതിയുടെ മഹത്വം ഒളിപ്പിച്ചു വച്ചു എഴുത്തച്ഛന്‍. സീതയെ അന്വേഷിച്ചു വിലപിക്കുന്ന രാമന്റെ വാക്കുകളില്‍ എല്ലാമറിയുന്ന ജ്ഞാനമൂര്‍ത്തിയുടെ സാന്നിധ്യമുണ്ട്. രാമനെ ആരാധിക്കാനും സ്തുതിക്കാനുമുള്ള ഏറ്റവും ചെറി

യ നിമിഷം പോലും വലിയ അവസരങ്ങളായി വിനിയോഗിക്കുന്നു എഴുത്തച്ഛന്‍. ഭക്തിയുടെ മാര്‍ഗത്തിലേക്ക് ഒരു ജനതയെ നയിക്കാനു

ള്ള വഴി എന്നൊക്കെയുള്ള പതിവു ഭക്തിപ്രസ്ഥാന നിര്‍വചനങ്ങള്‍ക്കപ്പുറം മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട് രാമായണം. പാ

  രായണം ചെയ്ത് അവസാനിപ്പിക്കാന്‍ കഴിയാത്ത അര്‍ഥതലങ്ങള്‍ ഓരോ കാണ്ഡത്തിലും അവശേഷിപ്പിക്കുന്നുണ്ട് രാമായണം.

എത്ര ആഴത്തില്‍ പഠിച്ചാലും പിന്നെയും അനന്തമായ വ്യാഖാന സാധ്യതകള്‍ ബാക്കി വെയ്‌ക്കുന്ന എത്രയെത്ര ബന്ധങ്ങളാണ് രാമായണത്തിലുള്ളത്? സാഹോദര്യത്തെക്കുറിച്ചു തന്നെ ചിന്തിക്കൂ. മൂന്നു രാജ്യങ്ങളിലെ സഹോദരങ്ങള്‍. അയോധ്യയില്‍ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍. ലങ്കയില്‍ രാവണന്‍, വിഭീഷണന്‍, കുംഭകര്‍ണന്‍. കിഷ്‌കിന്ധയില്‍ ബാലിയും സുഗ്രീവനും. ഈ മൂന്നു രാജ്യങ്ങളിലെ രാഷ്‌ട്രീയത്തെക്കുറിച്ചു മാത്രം എത്രയോ വിശദമായി പഠിക്കാനുണ്ട്. 

രാമനും സീതയ്‌ക്കുമിടയില്‍ മാത്രമല്ല, ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ സങ്കീര്‍ണമായ തലങ്ങള്‍. ദശരഥനും കൈകേയിക്കുമിടയിലുണ്ട്, ലക്ഷ്മണനും ഊര്‍മിളയ്‌ക്കുമിടയിലുണ്ട്, രാവണനും

 മണ്‌ഡോദരിക്കുമിടയിലുണ്ട്, ബാലിക്കും താരയ്‌ക്കുമിടയിലുണ്ട്. സീതാ ലക്ഷ്മണ ബന്ധത്തെക്കുറിച്ച് അത്രമേലൊന്നും പഠിച്ചിട്ടില്ലെന്നു പറയാം. രാമന്റേയും സീതയുടേയും നിഴലായി കാട്ടിലേക്കു പോകുമ്പോള്‍ ലക്ഷ്മണനോട് അമ്മ സുമിത്ര പറയുന്നു, രാമനെ അച്ഛനായും സീതയെ അമ്മയായും കാണണം. എന്നാല്‍ മാരീചന്റെ മായയില്‍പ്പെട്ട സീത പറഞ്ഞതോ? കാലങ്ങള്‍ക്കു ശേഷം മറ്റൊരു മഹാകവി, മനമോടാത്ത കുമാര്‍ഗമില്ലെടോ… എന്നൊരു പ്രായശ്ചിത്തം സീതയെക്കൊണ്ടു പറയിക്കുന്നുണ്ട്.

രാമനെ ഉദരത്തില്‍ പേറിയത് കൗസല്യയാണ്, രാമനെ കാട്ടിലയച്ചത്ത് കൈകേയിയാണ്. എന്നാല്‍ രാമായണത്തിലെ ഏറ്റവും തിളക്കമാര്‍ത്ത മാതൃമുഖം സുമിത്രയുടേയതാണെന്ന് പലപ്പോഴും തോന്നിപ്പോകും. ഇങ്ങനെ രാമായണത്തിലെ മണ്ണും പുല്ലും മനുഷ്യരും ഉദാത്തമായ ഒരു യാത്രയില്‍ പങ്കാളികളാണ്. രാമന്റെ അയനം രാമായണം എന്നാണ് പതിവ് അര്‍ഥ സങ്കല്‍പ്പം. എന്നാല്‍ അത് സീതയുടേയും യാത്രയാണ്… ഓരോ കഥാപാത്രത്തിന്റേയും യാത്രയാണ്… പാരായണാനന്തരം രാമകഥക്കൊപ്പമുള്ള ഓരോരുത്തരുടേയും യാത്രയായി മാറുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

പുതിയ വാര്‍ത്തകള്‍

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.