Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഹേഷ് വധക്കേസ്: അഴിക്കുള്ളിലായത് സിപിഎം സ്ഥിരം ക്രമിനല്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 10:12 pm IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ അനന്തോത്ത് മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ സിപിഎം നേതൃത്വം തീറ്റിപ്പോറ്റിയ ക്രിമിനല്‍ സംഘം. നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ചിറ്റാരിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഈ ക്രിമിനല്‍ സംഘം പ്രദേശത്തുകാര്‍ക്ക് പേടിസ്വപ്നമായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ചാണ് മഹേഷ് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായത്. സിപിഎം കൊലക്കത്തി മഹേഷിനെതിരെ ഉയരാന്‍ കാരമായതും ഇതു തന്നെയാണ്. 

പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ചിറ്റാരിപ്പറമ്പ് കേന്ദ്രീകരിച്ച് ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി രഞ്ജിത്താണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനുള്ള ഉപകാര സ്മരണയെന്ന നിലയില്‍ പ്രദേശത്തെ സഹകരണ സംഘത്തില്‍ രഞ്ജിത്തിന് പാര്‍ട്ടി ജോലി നല്‍കുകയും ചെയ്തിരുന്നു. ചിറ്റാരിപ്പറമ്പ് നഗരത്തില്‍ത്തന്നെ സമയം ചെലവഴിക്കുന്ന രഞ്ജിത്ത് തന്നെയാണ് മഹേഷിനെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയതും. ഓണിയന്‍ ബാബുവും കാരാട്ട് പുരുഷോത്തമനും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരാണ്. മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പതിനൊന്നു പേര്‍ക്കും ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലരുടെ ഭാര്യമാര്‍ക്കും പാര്‍ട്ടി ഇടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. 

ചിറ്റാരിപ്പറമ്പ് നഗരത്തില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മഹേഷ് നാട്ടിലെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായിരുന്നു. വിവാഹമായാലും മരണവീടായാലും കക്ഷി രാഷ്‌ട്രീയം നോക്കാതെ സജീവമായി ഇദ്ദേഹം ഇടപെടുമായിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴും ഇതര സംഘടനകളുമായി വൈരാഗ്യം വെച്ച് പുലര്‍ത്താതെ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ മഹേഷിന് സാധിച്ചിരുന്നു. മഹേഷിനെ ഇല്ലാതാക്കിയില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ മഹേഷിനെ അതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. 

കേസിലെ പ്രധാന പ്രതിയായ സുനേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. സ്ഥലം എസ്‌ഐയെ ഉള്‍പ്പടെ അക്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. കേസില്‍ പ്രതികളായ ഉത്തമന്‍, പ്രകാശന്‍, മുകേഷ്, ഉമേഷ് എന്നിവര്‍ സമീപ പ്രദേശത്തെ കോട്ട എന്ന സ്ഥലത്തു നിന്നുള്ളവരാണെങ്കിലും ഇവര്‍ സ്ഥിരമായി ചിറ്റാരിപ്പറമ്പ് ടൗണില്‍ തന്നെയാണുണ്ടാവുക. സംഘര്‍ഷങ്ങളുണ്ടാക്കി കോട്ടയിലേക്ക് മുങ്ങുന്ന ഇവരെ പിന്നീട് പോലീസിന് പോലും കണ്ടെത്താന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പോലീസിനെ പോലും ഇവര്‍ക്ക് ഭയമില്ലായിരുന്നു. സിപിഎം നേതൃത്വം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ക്രിമിനല്‍ സംഘത്തിന്റെ അനിവാര്യമായ വിധിതന്നെയാണ് കോടതി ഇവര്‍ക്ക് നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.