Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഹേഷ് വധക്കേസ്: അഴിക്കുള്ളിലായത് സിപിഎം സ്ഥിരം ക്രമിനല്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 10:12 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ അനന്തോത്ത് മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ സിപിഎം നേതൃത്വം തീറ്റിപ്പോറ്റിയ ക്രിമിനല്‍ സംഘം. നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ചിറ്റാരിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഈ ക്രിമിനല്‍ സംഘം പ്രദേശത്തുകാര്‍ക്ക് പേടിസ്വപ്നമായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ചാണ് മഹേഷ് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായത്. സിപിഎം കൊലക്കത്തി മഹേഷിനെതിരെ ഉയരാന്‍ കാരമായതും ഇതു തന്നെയാണ്. 

പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ചിറ്റാരിപ്പറമ്പ് കേന്ദ്രീകരിച്ച് ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി രഞ്ജിത്താണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനുള്ള ഉപകാര സ്മരണയെന്ന നിലയില്‍ പ്രദേശത്തെ സഹകരണ സംഘത്തില്‍ രഞ്ജിത്തിന് പാര്‍ട്ടി ജോലി നല്‍കുകയും ചെയ്തിരുന്നു. ചിറ്റാരിപ്പറമ്പ് നഗരത്തില്‍ത്തന്നെ സമയം ചെലവഴിക്കുന്ന രഞ്ജിത്ത് തന്നെയാണ് മഹേഷിനെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയതും. ഓണിയന്‍ ബാബുവും കാരാട്ട് പുരുഷോത്തമനും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരാണ്. മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പതിനൊന്നു പേര്‍ക്കും ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലരുടെ ഭാര്യമാര്‍ക്കും പാര്‍ട്ടി ഇടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. 

ചിറ്റാരിപ്പറമ്പ് നഗരത്തില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മഹേഷ് നാട്ടിലെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായിരുന്നു. വിവാഹമായാലും മരണവീടായാലും കക്ഷി രാഷ്‌ട്രീയം നോക്കാതെ സജീവമായി ഇദ്ദേഹം ഇടപെടുമായിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴും ഇതര സംഘടനകളുമായി വൈരാഗ്യം വെച്ച് പുലര്‍ത്താതെ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ മഹേഷിന് സാധിച്ചിരുന്നു. മഹേഷിനെ ഇല്ലാതാക്കിയില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ മഹേഷിനെ അതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. 

കേസിലെ പ്രധാന പ്രതിയായ സുനേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. സ്ഥലം എസ്‌ഐയെ ഉള്‍പ്പടെ അക്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. കേസില്‍ പ്രതികളായ ഉത്തമന്‍, പ്രകാശന്‍, മുകേഷ്, ഉമേഷ് എന്നിവര്‍ സമീപ പ്രദേശത്തെ കോട്ട എന്ന സ്ഥലത്തു നിന്നുള്ളവരാണെങ്കിലും ഇവര്‍ സ്ഥിരമായി ചിറ്റാരിപ്പറമ്പ് ടൗണില്‍ തന്നെയാണുണ്ടാവുക. സംഘര്‍ഷങ്ങളുണ്ടാക്കി കോട്ടയിലേക്ക് മുങ്ങുന്ന ഇവരെ പിന്നീട് പോലീസിന് പോലും കണ്ടെത്താന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പോലീസിനെ പോലും ഇവര്‍ക്ക് ഭയമില്ലായിരുന്നു. സിപിഎം നേതൃത്വം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ക്രിമിനല്‍ സംഘത്തിന്റെ അനിവാര്യമായ വിധിതന്നെയാണ് കോടതി ഇവര്‍ക്ക് നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.