Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭൂമിയ്‌ക്കൊരു ചരമഗീതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:14 am IST
in Vicharam

ഭൂമിയ്‌ക്കൊരു ചരമഗീതം രചിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ നെല്‍-വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ പാസ്സാക്കിയത്. ഈ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നമ്മുടെ അമൂല്യസമ്പത്താണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവയ്‌ക്കുള്ള പങ്ക് വലുതാണ്. ഭൂമിയുടെ ജലബാങ്കുകളാണവ.  

ബില്ലിന്റെ മറവില്‍ വന്‍തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വീണ്ടും നമുക്ക് നഷ്ടമാകുമെന്നതിന് സംശയമില്ല. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് കേരളത്തില്‍ ഏകദേശം 7 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതായാണ് കണക്ക്. 20 വര്‍ഷത്തിനിടെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി എട്ട് ലക്ഷം ഹെക്ടറില്‍ നിന്നു 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് 5 ലക്ഷം ലിറ്റര്‍ ജലസംരംക്ഷണ ശേഷി ഉണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അവശേഷിക്കുന്ന ഭൂവിസ്തൃതിയില്‍ 5% പോലും ബാക്കിയില്ലാത്ത നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ആര്‍ക്കും യഥേഷ്ടം നശിപ്പിക്കാനുള്ള മുന്നൊരുക്കമാണ് ഈ ബില്ലിലൂടെ നടപ്പിലാക്കുന്നത്. വരും കാലങ്ങളില്‍ ജനജീവിതത്തെ വന്‍ദുരന്തത്തിലാക്കുന്ന ഈ ബില്ലിനെതിരെ ഒരു ചാനല്‍ചര്‍ച്ചയും നടന്ന് കണ്ടില്ല. ദിലീപിന്റെ അമ്മ പ്രവേശനവും, നടിമാരുടെ രാജിയും, സഭാതലത്തിലെ  വാണിഭവും ആഘോഷ പൂര്‍വ്വം കൊണ്ടാടി ജനശ്രദ്ധ തിരിച്ച് സര്‍ക്കാരിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് അവര്‍ ചെയ്തത് 

മാധ്യമങ്ങള്‍ മൗനം പാലിച്ച് സമ്മതം അറിയിച്ചു. കപട പരിസ്ഥിതി സ്‌നേഹികളും കവികളും കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും നിശബ്ദരായി. പ്രതിപക്ഷം നഴ്‌സറി കുട്ടികളെപ്പോലെ കടലാസ്സ് കീറി കപ്പലുണ്ടാക്കി കളിച്ചു. കേരളജനതയുടെ വികാരങ്ങളെ മാനിക്കാതെയും എതിര്‍പ്പിനെ വകവെയ്‌ക്കാതെയും വരും തലമുറയുടെ സര്‍വ്വനാശത്തിന് അടിത്തറ പാകുന്ന മദ്യനയം കൊണ്ടുവന്നപ്പോഴും പ്രതിപക്ഷത്തിന്റെ നാടകം കേരളം കണ്ടതാണ്. ഇലക്ഷന് മുമ്പ് വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മദ്യമാഫിയകള്‍ക്ക് വേണ്ടി കരാര്‍ ഉറപ്പിച്ച മദ്യനയം ആദ്യം ഇവര്‍ പാസ്സാക്കി കൊടുത്തു. രണ്ടാമത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കേരളം തീറെഴുതി. 2008 ല്‍ ഇടതുസര്‍ക്കാര്‍ തന്നെ തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലിന്റെയും സംരക്ഷണത്തിനായ് കൊണ്ടുവന്ന ബില്‍ 2018 അവര്‍ തന്നെ അട്ടിമറിച്ചു. അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നെല്‍വയല്‍ – നീര്‍ത്തട ഡേറ്റാബാങ്ക് തയ്യാറാക്കും എന്ന് പറഞ്ഞ എല്‍ഡിഎഫ് അതിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ചു. റവന്യൂ വകുപ്പും കൃഷിവകുപ്പും ഇതിന് യാതൊരു മുന്‍ഗണനയും നല്‍കുന്നുമില്ല. 

മുപ്പതോളം നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2008ല്‍ പാസ്സാക്കിയ ഈ ബില്ലിലെ കാതലായ ഭാഗങ്ങള്‍ എല്ലാംതന്നെ ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് വന്‍കിട കയ്യേറ്റക്കാര്‍ക്ക് അനുകൂലമാകും. നെല്‍വയല്‍ നികത്തല്‍ തടയാനുള്ള പ്രാദേശിക സമിതിയുടെ അധികാരം എടുത്തു കളഞ്ഞു. അവസാനതീരുമാനം സംസ്ഥാന സമിതിക്ക് വിട്ടുകൊടുത്തത് അധികാരത്തില്‍ വരുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഗുണകരമാകും. തരിശിട്ട ഭൂമി ഉടമസ്ഥന്റെ അവകാശമില്ലാതെ കൈയ്യേറി കൃഷി ചെയ്യാമെന്നുള്ള വ്യവസ്ഥ പ്രാദേശിക അടിസ്ഥാനത്തില്‍ ഭൂമി പിടിച്ചെടുക്കലായി മാറാന്‍ സാധ്യതയുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് നിലം നികത്താന്‍ പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്ന 2008 ലെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ആര്‍ക്കു വേണെമെങ്കിലും നിലവും കണ്ടവും നിയമ തടസ്സമില്ലാതെ ഇനിയും നികത്താം. ഈ നിയമത്തിന്റെ മറവില്‍, ബാക്കി നെല്‍വയലുകളും നീര്‍ത്തടങ്ങളും കൂടി നികത്തി കഴിയുമ്പോള്‍ അത് ഭൂമിക്കൊരു ചരമഗീതമായി തീരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.