Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിക്ക് സുരക്ഷാ ഭീഷണി; ആസൂത്രണം കേരളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:20 am IST
in Kerala

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതിയില്‍ കേരളത്തിലെ ചില ഭീകരസംഘടനകള്‍ക്കും പങ്ക്. കേരളത്തില്‍ സജീവമാകുന്ന ഐഎസ് അടക്കമുള്ള സംഘടനകളും ചില മാവോയിസ്റ്റ് സംഘടനകളും ഒത്തു ചേര്‍ന്ന്  ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇവ ഐബിയുടെ നിരന്തരമായ നിരീക്ഷണത്തിലാണ്. 

ഒറ്റതിരിഞ്ഞുള്ള ആക്രമണത്തിന് പകരം സംയുക്ത നീക്കത്തിനാണ് പദ്ധതി. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി (എസ്പിജി)ന്റെ സുരക്ഷാ വലയം ഭേദിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ മറ്റുവഴികളാണ് ഇവര്‍ തേടുന്നത്. മാവോയിസ്റ്റുകളും ഐഎസ് അടക്കമുള്ള വിവിധ ഇസ്ലാമിക ഭീകരസംഘടനകളും സംയുക്ത നീക്കത്തിന് പദ്ധതി തയ്യാറാക്കിയെന്നതാണ് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭീകരരുടെയും മാവോയിസ്റ്റ് സംഘടനകളുടെയും ലക്ഷ്യം മോദിയാണ്.

പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്തിയ സമയത്ത് മാവോയിസ്റ്റ്-ഇസ്ലാമിക ഭീകരസംഘടനകള്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് അന്നത്തെ ഡിജിപി ടി.പി. സെന്‍കുമാറും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. 

മെട്രോ യാത്രക്കിടയില്‍ വധിക്കാനായിരുന്നു പദ്ധതി. ഇതിനായി അഞ്ചുപേര്‍ കൊച്ചിയില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പദ്ധതി തയ്യാറാക്കിയത് കേരളത്തിലാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കേരളം കേന്ദ്ര ഇന്റലിജന്‍സിന്റെ പ്രത്യേക നിരീക്ഷണത്തിലാവുകയായിരുന്നു. 

ബീഹാറിലെ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ ബോംബാക്രമണത്തിനു ശേഷം കേരളത്തിലെ മെട്രോ ഉദ്ഘാടനസമയത്ത് വധിക്കാന്‍ നീക്കം നടത്തിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐഎസിന്റെ പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേന്ദ്ര ഇന്റലിജന്‍സും റോയും കേരളത്തില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനവും പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും യോഗങ്ങളുമടക്കം ഇന്റലിജന്‍സ് പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പദ്ധതി തയാറാക്കിയത് അഞ്ചുതവണ

കൊച്ചി: പ്രധാനമന്ത്രിയെ വധിക്കാന്‍ 2013-18 കാലയളവില്‍ അഞ്ചുപദ്ധതികളാണ് തയാറാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും ഗൗരവമേറിയതാണ് ഈ മാസം അഞ്ചിന് പുറത്തായ വിവരം. 2013 ഒക്‌ടോബര്‍ ഇരുപത്തിയേഴിന് പട്‌നയില്‍ മോദി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യത്തേത്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

2015 മെയില്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനിടയില്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. 2017 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ മാവോ ജില്ലയില്‍ നടന്ന പൊതുപരിപാടിയിലും 2017ല്‍ കൊച്ചി മെട്രോ ഉദ്ഘാടന സമയത്തും വധിക്കാന്‍ ശ്രമം നടന്നു. ഒടുവില്‍ ഈ മാസം അഞ്ചിന് വീണ്ടും മോദിയെ വധിക്കാനുള്ള മാവോയിസ്റ്റ്-ഇസ്ലാമിക ഭീകരവാദികളുടെ നീക്കമാണ് പുറത്തുവന്നത്.

സാനു കെ. സജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.