Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യസുരക്ഷ അപകടത്തില്‍; ലൈസന്‍സ് നല്‍കുന്നത് കണ്ണുംപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:15 am IST
in Kerala

കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നല്‍കുന്നത് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ ഓണ്‍ലൈനായി തന്നെ നടപടികള്‍ സ്വീകരിക്കുകയാണ്. ഇതുമൂലം സ്ഥാപനത്തില്‍ സുരക്ഷിതമായി ഭക്ഷ്യോത്പന്നങ്ങളുണ്ടാക്കാനുള്ള സംവിധാനമുണ്ടോയെന്ന് അറിയാവാനാവാത്ത സ്ഥിതിയായി. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലയളവിലേക്ക് ലൈസന്‍സ് നല്‍കിയാല്‍ പിന്നീട് മറ്റു പരിശോധനകളും നടത്താറില്ല. ഇതാണ് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വ്യാപകമാകാന്‍ കാരണം. 

സംസ്ഥാനത്ത് ഒരു താലൂക്കില്‍ ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. ഒരു താലൂക്കില്‍ ശരാശരി 15,000 സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവിടങ്ങളിലെല്ലാം ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് പരിശോധന നടത്താനുള്ളത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് കീഴില്‍ പരിശോധനയ്‌ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയോ സാനിട്ടറി ഉദ്യോഗസ്ഥരെയോ നിയമിക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലേക്കാണ് നീങ്ങുന്നത്. 

തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നത് തടയാന്‍ കഴിയാതിരുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ്. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പിടികൂടുന്നുണ്ടെങ്കിലും മറ്റ് ഉത്പന്നങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള നടപടികള്‍ കാര്യമായി നടക്കുന്നില്ല. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ പുതിയ  പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എറണാകുളം മരടില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവവും വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സംസ്ഥാനത്ത് കണ്ണുംപൂട്ടി ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവിനും കോടികളാണ് നഷ്ടമാകുന്നത്. ഒരു മാസം ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് 100 രൂപയാണ് വാര്‍ഷിക ലൈസന്‍സ്. അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് എടുത്താല്‍ 500 രൂപ നല്‍കിയാല്‍ മതി. എന്നാല്‍, ഒരു ലക്ഷം രൂപയ്‌ക്ക് മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങളും വരുമാനം കുറച്ച് കാണിച്ച് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് സമ്പാദിക്കുകയാണ്. രജിസ്‌ട്രേഷനും ലൈസന്‍സും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഉദ്യോഗസ്ഥരും മടി കാണിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.