Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനരധിവാസത്തിന് പദ്ധതിയില്ല അട്ടപ്പാടിയില്‍ 363 മനോരോഗികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 07:20 am IST
in Kerala

പാലക്കാട്: പരിഷ്‌കൃതരെന്ന് വിശ്വസിക്കുന്ന കേരളീയസമൂഹത്തില്‍ ഇനിയൊരു മധു ഉണ്ടാവരുതെന്ന് കരുതുന്നവര്‍ക്ക് അട്ടപ്പാടിയില്‍ നിന്നൊരു അശുഭവാര്‍ത്ത. അട്ടപ്പാടിയില്‍ 363 പേരാണ് മാനസിന്റെ താളംതെറ്റിയ നിലയില്‍ ജീവിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തിലാണ് മനോരോഗികളുടെ എണ്ണം തിട്ടപ്പെടുത്തിയത്. ഇതില്‍ 188 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടും. രോഗാവസ്ഥയിലുള്ളവരില്‍ 60 ശതമാനം പേരും വനവാസികളാണ്. ഇവരില്‍ പലരും തെരുവില്‍ അലഞ്ഞുനടക്കുന്ന അവസ്ഥയിലും.

അഗളി പഞ്ചായത്തില്‍ മാത്രം 192 പേര്‍ക്കാണ് മനോനില തെറ്റിയത്. ഷോളയൂരില്‍ 91 പേരും പുതൂരില്‍ 80 പേരുമുണ്ട്. ഇരുള ഗോത്രവിഭാഗത്തിലാണ് മനോരോഗികള്‍ ഏറെയും. പട്ടികവര്‍ഗക്കാരില്‍  മാനസികനില തെറ്റുന്ന യുവാക്കളുടെയും മധ്യവയസുകാരുടെയും എണ്ണം കൂടിവരുന്നതായും കണ്ടെത്തി. രോഗികളില്‍ അമ്പത് ശതമാനം പേരും ചികിത്സതേടുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. 

സര്‍ക്കാര്‍, കോടികള്‍ ഒഴുക്കിയ അട്ടപ്പാടിയില്‍  ഇവരുടെ ചികിത്സക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്ല. അട്ടപ്പാടിയിലെ വിവേകാനന്ദ മെഡിക്കല്‍  മിഷന്‍ ഇരുന്നൂറോളം പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ഇതില്‍ നൂറ്റമ്പതോളം പേര്‍ തുടര്‍ ചികിത്സതേടുന്നുണ്ട്. എന്നാല്‍ കോട്ടത്തറ ഗവണ്‍മെന്റ് െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അമ്പതോളം പേരാണ് ചികിത്സക്കെത്തുന്നത്. ഒരു വനിത ഉള്‍പ്പെടെ മൂന്ന് മനോരോഗ വിദഗ്‌ദ്ധരുണ്ടെങ്കിലും പ്രത്യേക വാര്‍ഡില്ല. നിലവില്‍ 12 സത്രീകളെയും നാല്  പുരുഷന്മാരെയുമാണ് കിടത്തി ചികിത്സിക്കുന്നത്. മറ്റ് രോഗികള്‍ക്കൊപ്പം ഇവരെ ചികിത്സയ്‌ക്കുന്നതിന് പരിമിതികളേറെയാണ്. 

ബാക്കിയുള്ളവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ക്യാമ്പ് നടത്തി മരുന്നു നല്‍കുന്നുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ല. മാസത്തിലൊരിക്കല്‍ ജില്ലയില്‍ നിന്നും ഒരു സംഘം അട്ടപ്പാടി സന്ദര്‍ശിക്കാറുണ്ട്. ആവശ്യമായ ജീവനക്കാരില്ലാത്തതും വിനയാകുന്നു. തുടര്‍ ചികിത്സക്കുശേഷമുള്ള പുനരധിവാസമാണ് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അട്ടപ്പാടി നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.പ്രഭുദാസ് പറയുന്നു. കൃത്യമായ ചികിത്സക്കുശേഷം പലരുടെയും രോഗം ഭേദമാകാറുണ്ടെങ്കിലും തുടര്‍പരിചരണം ലഭിക്കാത്തതിനാല്‍ വീണ്ടും പഴയപോലെയാകുന്നു..ഇവരുടെ പുനരധിവാസത്തിനായി സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പുനര്‍ജനി കെയര്‍ഹോമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഉദ്ഘാടനം ചെയ്തിട്ടില്ല. ഗുരുതരാവസ്ഥയിലുള്ളവരെ താമസിപ്പിച്ച് ചികിത്സയും പരിചരണവും നല്‍കാനാണ് പുനര്‍ജനി കെയര്‍ഹോമുകള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

പുതിയ വാര്‍ത്തകള്‍

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.