Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

എത്രയെത്ര സാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 03:02 am IST
in Lifestyle

സാരിയുടുത്ത് സുന്ദരിയാവാന്‍ ഏത് പെണ്ണിനാണ് ആഗ്രഹമില്ലാത്തത്. ഭാരതീയ സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ സാരിക്കുള്ളത്ര പ്രാധാന്യം മറ്റൊരു വസ്ത്രത്തിനും ഇല്ല. സാരിയോട് ഒരു വൈകാരിക അടുപ്പാണ് എന്നും പെണ്ണിനുള്ളത്. വിവാഹമോ മറ്റെന്ത് വിശേഷമോ ആയാലും സാരിയില്‍ തിളങ്ങാനാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. 

പെണ്ണിന്റെ അഴക് കൂട്ടുന്നതിന് പല വിധത്തിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. ഓരോ നാടിനും അതിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന സാരിതന്നെയുണ്ട്. 

കസവ് സാരി

കേരളത്തിന്റെ സ്വന്തമാണ് കസവ് സാരി. ഒരു കസവ് സാരിയെങ്കിലും വാര്‍ഡ്രോബില്‍ സൂക്ഷിക്കാത്ത മലയാളി സ്ത്രീകള്‍ ഉണ്ടാവില്ല. ഓണം, വിഷുപോലുള്ള വിശേഷാവസരങ്ങളില്‍ കസവ് സാരിക്കാണ് ഡിമാന്റ്. സ്വര്‍ണ നിറത്തിലുള്ള കവസോടുകൂടിയ സാരിയില്‍ ചിത്രപ്പണികളൊക്കെ ചെയ്ത് വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. 

കാഞ്ചീപുരം പട്ട്

സാരികളിലെ രാജ്ഞിയാണ് കാഞ്ചീപുരം. തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണ് ജന്മദേശം. അതുകൊണ്ടാണ് ഈ പട്ട് സാരിക്ക് കാഞ്ചീപുരം പട്ട് എന്ന പേരുവന്നതുതന്നെ. നിറത്തിലും ഇഴയടുപ്പത്തിലുമുള്ള സമ്പന്നതയാണ് കാഞ്ചീപുരം പട്ടിനെ മറ്റ് സാരികളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. 

ടാന്റ് സാരി

പശ്ചിമ ബംഗാളില്‍ നിന്നാണ് ഈ കോട്ടണ്‍ സാരിയുടെ വരവ്. ഭാരക്കുറവാണ് പ്രത്യേകത. കട്ടിയുള്ള ബോര്‍ഡറും മനോഹരമായ പ്രിന്റുകളുമുള്ള ഈ സാരി ധരിക്കാനും എളുപ്പമാണ്. കാഷ്വല്‍ വെയറുകളുടെ കൂട്ടത്തില്‍ ടാന്റ് സാരിയെ ഉള്‍പ്പെടുത്താം.

സമ്പല്‍പുരി സാരി

ഒഡീഷയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന കൈത്തറി സാരിയാണിത്. തറികളില്‍ നെയ്യുന്നതിന് മുമ്പേ നൂലുകള്‍ നിറത്തില്‍ മുക്കിയെടുക്കും. അതുകൊണ്ടുതന്നെ സമ്പല്‍പുരി സാരികളുടെ നിറം ഒരിക്കലും മങ്ങിപ്പോവില്ല.

പൈത്താനി സാരി

മഹാരാഷ്‌ട്രയിലെ ഔറംഗാബാദാണ് പൈത്താനിയുടെ ജന്മദേശം. മയില്‍രൂപങ്ങളോടുകൂടിയ സാരി ബോര്‍ഡറാണ് പ്രത്യേകത. കൈകൊണ്ടാണ് ഈ സില്‍ക് സാരി തുന്നിയെടുക്കുന്നത്.

ബോംകായി സാരി

ഒഡീഷതന്നെയാണ് ബോംകായി സാരികളുടേയും ജന്മദേശം. ഇക്കട്ട്, എംബ്രോയിഡറി ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത. സില്‍ക്ക്, കോട്ടണ്‍ തുണിത്തരങ്ങളില്‍ ആണ് ബോംകായി സാരി ഒരുക്കുന്നത്. 

ബന്ധാനി സാരി

ഗുജറാത്തില്‍ നിന്നാണ് ഈ സാരികളുടെ വരവ്. നൂലിഴകളുടെ അടുപ്പവും നിറവും തമ്മിലുള്ള ബന്ധമാണ് പ്രത്യേകത. ബന്ധന്‍ എന്ന വാക്കില്‍നിന്നാണ് ബന്ധാനി എന്ന പേരുവന്നതുതന്നെ. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിര്‍മ്മാണത്തില്‍ പ്രശസ്തര്‍. 

ബനാറസി പട്ട്

രാജകീയ പ്രൗഡി നല്‍കുന്നതാണ് ബനാറസി സാരികള്‍. സ്വര്‍ണ്ണവും വെള്ളിയും നിറങ്ങളിലുള്ള അലങ്കാരപ്പണികള്‍കൊണ്ട് സമ്പന്നമാണിത്. യഥാര്‍ത്ഥ സ്വര്‍ണ്ണം-വെള്ളി നൂലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ബനാറസി പട്ട് നിര്‍മ്മിക്കുന്നത്. 

പോച്ചംപള്ളി സാരി

തെലുങ്കുദേശത്തുനിന്നാണ് പോച്ചംപള്ളി സാരിയുടെ വരവ്. കോട്ടണിലും സില്‍ക്കിലും പോച്ചംപള്ളി സാരി ലഭ്യമാണ്. ജ്യാമിതീയ ഇക്കട്ട് രൂപങ്ങളും നിരവധി അലങ്കാരപ്പണികളുമാണ് പോച്ചംപള്ളിയുടെ പ്രത്യേകത.

ഫുല്‍കാരി സാരി

പഞ്ചാബാണ് ഫൂല്‍കാരിയുടെ സ്വദേശം. പൂവ് എന്നര്‍ത്ഥമുള്ള ഫുല്‍, കരകൗശലം എന്നര്‍ത്ഥം വരുന്ന കാരി എന്നീ വാക്കുകള്‍ ചേര്‍ന്നതാണ് ഫുല്‍കാരി. പേര് സൂചിപ്പിക്കുന്നതുപോലെ പൂക്കളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്നതാണ് ഫുല്‍കാരി സാരി. കോട്ടണ്‍, ഖാദി തുണിത്തരങ്ങളിലാണ് സാരി നിര്‍മ്മിക്കുന്നത്. 

ഛന്ദേരി സാരി

മധ്യപ്രദേശാണ് ഛന്ദേരി സാരിയുടെ ജന്മദേശം. മാര്‍ദ്ദവമാണ് സാരിയുടെ പ്രത്യേകത. കോട്ടണിലും പട്ടിലും ഇവ നിര്‍മ്മിക്കുന്നു. ഇങ്ങനെ സാരികളുടെ വൈവിധ്യങ്ങള്‍ അവസാനിക്കുന്നില്ല. സ്വന്തം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതേതെന്ന് കണ്ടെത്തി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയേ വേണ്ടൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

പുതിയ വാര്‍ത്തകള്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.