Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൃത്തം ഹൃദയതാളമാക്കിയ ഡോക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:03 am IST
in Lifestyle

നൃത്തത്തെ അഗാധമായി പ്രണയിച്ച ഡോക്ടര്‍. എപ്പോഴും നൃത്തച്ചുവടുകളുടെ താളക്രമങ്ങള്‍ സ്പന്ദിക്കുന്ന മനസ്സും ശരീരവും. രോഗിയുടെ ഹൃദയമിടിപ്പിലും നൃത്തത്തിന്റെ നേര്‍ത്ത പദവിന്യാസം കേള്‍ക്കാന്‍ കഴിയുന്ന ഡോ. പദ്മിനി കൃഷ്ണന്റെ ഓരോ നിമിഷവും താളനിബദ്ധമാണ്. മൂന്നാം വയസില്‍ തുടങ്ങിയ നൃത്തസപര്യ ഇന്നും അഭംഗുരം തുടരുകയാണ്. 

കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ – ഇതില്‍ ഏതും ഡോ. പദ്മിനി കൃഷ്ണന് വഴങ്ങും. കുച്ചിപ്പുടിയാണ് തന്റെ ശരീരത്തിനും സ്വഭാവത്തിനും വഴങ്ങുന്നതെന്ന തിരിച്ചറിവാണ് കുച്ചിപ്പുടിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണം. മയ്യനാട് ശശികുമാര്‍, ഡോ. നീനാ പ്രസാദ് എന്നിവരാണ് ആദ്യ ഗുരുക്കന്മാര്‍. കഥകളിയില്‍ ഫാക്ട് ചന്ദ്രശേഖരനും ഓട്ടന്‍തുള്ളലില്‍ ഗീതാനന്ദനുമാണ് ഗുരുക്കന്മാര്‍. മാതംഗി സത്യമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ അഞ്ചു വര്‍ഷം സംഗീതം അഭ്യസിച്ചു.  ചെന്നൈയിലാണ് കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നത്. ഇന്ത്യയിലെ  പ്രശസ്തമായ എല്ലാ നൃത്തോത്സവങ്ങളിലും പദ്മിനി പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവെലില്‍ നൃത്തം അവതരിപ്പിക്കുന്നു. പുരി, ഭുവനേശ്വര്‍ ഫെസ്റ്റിവലാണ് ഏറ്റവും ആകര്‍ഷകമായി പദ്മിനിക്ക് തോന്നിയിട്ടുള്ളത്.  ജുഗല്‍ബന്ദി നൃത്തസമന്വയമാണ് ഇപ്പോള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം വേദികളില്‍നിന്ന് കിട്ടുന്ന പ്രതിഫലം വൃക്കരോഗികളുടെ ചികിത്സക്കായി നല്‍കുന്നു.

നൃത്തത്തിലൂടെ വ്യക്തിത്വ വികസനവും ക്ഷമയും നേടാമെന്ന് ഈ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. മ്യൂസിക് തെറാപ്പി പോലെ ഡാന്‍സ് തെറാപ്പിയിലൂടെ മനുഷ്യനെ എങ്ങനെ മാറ്റിയെടുക്കാമെന്ന് അനുഭവത്തിലൂടെ അവര്‍ വിവരിക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളെ നൃത്തത്തിലൂടെ മാറ്റിയെടുക്കാം. സ്വഭാവ രൂപീകരണത്തില്‍ നൃത്തത്തിന് വലിയ സ്വാധീനമാണ് ഉള്ളതത്രെ.

കൊല്ലം സ്‌കൂള്‍ കലോത്സവത്തിലും സബ് ജില്ലയിലും റവന്യു ജില്ലയിലും കലാതിലകമായിരുന്നു പദ്മിനി കൃഷ്ണന്‍. 2000-ല്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും കലാതിലകമായി. എംബിബിഎസ് പഠനം തുടങ്ങിയതോടെ നൃത്തത്തിന് നീക്കിവയ്‌ക്കുന്ന സമയം കുറഞ്ഞു. ഡോക്ടര്‍ ആയതിനുശേഷം നൃത്തത്തിന്റെ ലോകത്തേക്ക് മടങ്ങിവന്നു. ഇപ്പോള്‍ വീട്ടില്‍ അമ്പതോളം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഇതിനിടയില്‍ ചൊവ്വയും വെള്ളിയും കൊല്ലം മൈലത്തുള്ള കുടുംബ ആശുപത്രിയായ ഡോക്ടര്‍ മുരളി മെഡിക്കല്‍ സെന്ററില്‍  രോഗികളെ ചികിത്സിക്കുന്നു. കലയെ കച്ചവടവത്കരിക്കുകയും ക്യാപ്‌സ്യൂളാക്കുകയും ചെയ്യുന്ന ഇക്കാലത്ത് വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ് ഡോ. പദ്മിനി. നാട്യശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാകെ പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന നടന ശൈലിയാണ് പദ്മിനി പിന്തുടരുന്നത്.

സഹോദരി ഡോക്ടര്‍ ദ്രൗപദി പ്രവീണും മികച്ച നര്‍ത്തകിയും കലാസ്വാദകയുമാണ്. അച്ഛന്‍ ഡോക്ടര്‍ എന്‍. എന്‍. മുരളി കൊല്ലത്തെ പ്രശസ്തനായ ഡോക്ടറും 1987 മുതല്‍ 2011 വരെ ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ആളുമാണ്. അമ്മ യോഗവതി അന്തര്‍ജ്ജനം. കോട്ടയം സ്വദേശി ഡോ. കൃഷ്ണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് ഡോ. പദ്മിനിയുടെ ഊര്‍ജ്ജം.  ഉണ്ണികൃഷ്ണന്‍, മുരളീകൃഷ്ണന്‍, നന്ദകൃഷ്ണന്‍ എന്നിവരാണ് മക്കള്‍. മൂത്തമകന്‍ ഉണ്ണികൃഷ്ണന്‍ വയലിന്‍ വായിക്കും. നൃത്തത്തിന്റെ തിരക്കിലും ആതുരസേവനം ചെയ്യുന്ന ഡോ. പദ്മിനിയെന്ന മനുഷ്യസ്‌നേഹി എപ്പോഴും കര്‍മ്മനിരതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.