Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷണം മോഷ്ടിച്ചു, പാത്രങ്ങള്‍ തകര്‍ത്തു; ലാലുവിന്റെ മകന്റെ വിവാഹത്തില്‍ ആര്‍ജെഡിക്കാരുടെ ആക്രാന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:43 am IST
in India

പാറ്റ്‌ന: ആനകളും കുതിരകളും ബാന്‍ഡ് മേളവുമൊക്കെയായി ആഘോഷമായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം വേറേ. എന്നിട്ടും ലാലുവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിക്കാര്‍ അവരുടെ സ്വഭാവം കാണിച്ചു. നേതാവിനു കന്നുകാലിയുടെ ആഹാരം മോഷ്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കല്യാണ സ്ഥലത്തു നിന്ന് ഭക്ഷണം കട്ടുകൂടേ എന്ന ഭാവമായിരുന്നു അവര്‍ക്ക്. 

വിശിഷ്ട വ്യക്തികള്‍ക്കായി പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ഇരച്ചു കയറിയ അണികള്‍ അവിടെ നിന്ന് ആവശ്യത്തിനു വിഭവങ്ങള്‍ അകത്താക്കിയ ശേഷം ബാക്കിയുള്ളവ മോഷ്ടിക്കുകയും ചെയ്തു, ഭക്ഷണം മാത്രമല്ല അവ വിളമ്പാന്‍ കൊണ്ടു വന്നിരുന്ന പാത്രങ്ങളും മോഷ്ടിച്ചു. വിഐപികള്‍ക്കായി പ്രത്യേകം തയാറാക്കിയിരുന്ന പന്തല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു തിരിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡിക്കാരുടെ സ്വഭാവത്തിനു മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ന്നു വീണു.

ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവിഹം കഴിച്ചത്. കാലിത്തീറ്റകുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചിരുന്നു. തേജും ഐശ്വര്യയും വരണമാല്യങ്ങള്‍ പരസ്പരം അണിയിച്ചതിനു തൊട്ടു പിന്നാലെയാണ് ആര്‍ജെഡിക്കാര്‍ വിഐപി പന്തലിലേക്ക് ഇരച്ചു കയറിത്. പാര്‍ട്ടിയുമായി ബന്ധമുള്ള ചില ലോക്കല്‍ ഗുണ്ടകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരെ പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം വിഫലമായി.

ഇതേ പന്തലില്‍ത്തന്നെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കിയിരുന്നത്. ഈ ഭക്ഷണവും എടുത്തുകൊണ്ടോടി എന്നു മാത്രമല്ല, ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയും മറ്റും കേടുവരുത്തുകയും ചെയ്തു. ഏഴായിരം അതിഥികള്‍ക്കുള്ള ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത്. 

വിഐപി പന്തലില്‍ കൂടുതല്‍ സ്വാദിഷ്ടമായ ഭക്ഷണമാണ് വിളമ്പുന്നതെന്ന് അറിഞ്ഞപ്പോഴാണ് അണികള്‍ രോഷാകുലരായത്. രണ്ടു പന്തലില്‍ രണ്ടു തരം ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് അവര്‍ പരാതി പറയുന്നുമുണ്ടായിരുന്നു. വിവാഹത്തിന് എത്തുന്നവരെക്കുറിച്ച് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കിയുന്നവരോടു വിവിധ നേതാക്കള്‍ വിവിധ കണക്കുകളാണ് പറഞ്ഞത്. വിഐപികളും സാധാരണക്കാരുമായി പതിനായിരം പേര്‍ക്ക് ഭക്ഷണം തയാറാക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ അമ്പതിനായിരം അതിഥികളെ പ്രതീക്ഷിക്കുന്നു എന്നാണ് ആര്‍ജെഡിയുടെ പ്രമുഖ നേതാവ് ശക്തി സിങ് വിവാഹത്തലേന്നു പറഞ്ഞത്. എല്ലാ ജില്ലകളില്‍ നിന്നുമായി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് വിഐപി പന്തല്‍ നിറയെ ഭക്ഷണ ചിതറിക്കിടക്കുകയായിരുന്നു. വിലപിടിച്ച പാത്രങ്ങളും മറ്റും എറിഞ്ഞുടച്ച നിലയിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.