Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈബര്‍ പ്രചാരണങ്ങളിലൂടെ സിപിഎം അതിക്രമം തുടരുന്നു: രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:15 am IST
in India

കൊച്ചി: മാര്‍ക്‌സിസ്റ്റുകാരും അവരുടെ മാധ്യമങ്ങളും പിന്നെ അവരുടെ സൈബര്‍ ഗ്രൂപ്പുകളും വഴി തനിക്കെതിരെ ഇപ്പോഴും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുന്‍ ഡിവൈഎസ്പിയും ഫസല്‍ വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ. രാധാകൃഷ്ണന്‍. 

സിപിഎം പ്രചരിപ്പിച്ച അനാശാസ്യക്കഥയില്‍ തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായെന്ന് രാധാകൃഷ്ന്‍ പറഞ്ഞു. സിപിഎമ്മിന്റെ കള്ളപ്രചാരണത്തില്‍ ഭാര്യ പോലും എന്നെ വിശ്വസിച്ചില്ല. സംഭവശേഷം അവര്‍ വിവാഹ മോചനം നേടിപ്പോയി. ഒന്നരവര്‍ഷത്തിനുശേഷം പഞ്ചകര്‍മ്മ ചികിത്സ കൊണ്ടാണ് ഞാന്‍ സുഖം പ്രാപിച്ചത്. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. മക്കള്‍ കൂടെയുണ്ടെന്നുള്ളതാണ് ആശ്വാസം.

അനാശാസ്യ കേസ് കള്ളക്കേസാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതിനുശേഷം അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. സുപ്രീം കോടതിയും ഹൈക്കോടതിയുടെ വിധി ശരിയാണെന്ന് വിധിച്ചു. അങ്ങനെയാണ് 2008ല്‍ ഞാന്‍ വീണ്ടും സര്‍വീസില്‍ കയറുന്നത്. ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് എല്ലാം അന്വേഷിച്ച് എനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് 2012ല്‍ പ്രൊമോഷന്‍ ലഭിക്കുന്നത്. ഗസറ്റ് നോട്ടിഫിക്കേഷനില്‍ അക്കാര്യങ്ങളുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനും ഹൈക്കോടതിയുടെ വിധിയും എല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്.  ഐപിഎസ് കിട്ടിയിട്ടും നിയമനം മരവിപ്പിച്ച് സര്‍ക്കാര്‍ ദ്രോഹം തുടരുകയാണ്. ശമ്പളം കിട്ടാത്തതിനാല്‍ മകന്റെ പഠിപ്പുപോലും പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. 

രാജ്യത്തെ  നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ലംഘിക്കുകയും ചെയ്യുന്ന സിപിഎമ്മിനെതിരെ ഇനി നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ പ്രസക്തിയില്ല.  എത്രയും വേഗം എന്നെ കേരള കേഡറില്‍ ഐപിഎസ് പോസ്റ്റില്‍ നിയമിക്കണമെന്ന് സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ നിന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ആ ഓര്‍ഡര്‍ റദ്ദാക്കാന്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍പ്പോയി. എന്നാല്‍, എന്നെ വിവരം അറിയിച്ചില്ല. ഇതിനിടെ അവര്‍ക്ക് സ്റ്റേ ഓര്‍ഡര്‍ കൊടുത്തു. പിന്നെ ഒന്നരമാസം കഴിഞ്ഞാണ് നോട്ടീസ് കിട്ടുന്നത്. എന്നെ കേള്‍ക്കാതെയാണ് സ്‌റ്റേ ഓര്‍ഡര്‍ കൊടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ പരിഗണിച്ചിട്ടില്ല. അവര്‍ കൊന്നില്ലെങ്കില്‍, സുപ്രീംകോടതിയെ സമീപിക്കും. 

എതിര്‍ത്താല്‍ സത്യസന്ധരെ സിപിഎം കൊള്ളരുതാത്തവരാക്കും

അവര്‍ എന്തെങ്കിലുമൊക്കെ പുതിയ കള്ളക്കേസുണ്ടാക്കി എന്നെ കുടുക്കും. ആരോടാ കളിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. സിപിഎം വിചാരിച്ചാല്‍ മര്യാദയ്‌ക്ക് ജീവിക്കുന്ന ഏത് മനുഷ്യനെയും മഹാ കൊള്ളരുതാത്തവനും കൊള്ളക്കാരനും ആഭാസനുമൊക്കയാക്കി മാറ്റാന്‍ നിമിഷ നേരം മതി. അതിനുള്ള സംവിധാനം അവര്‍ക്കിവിടെയുണ്ട്.

അതുകൊണ്ട് ജോലിയില്‍ തിരിച്ചുകയറാമെന്ന പ്രതീക്ഷയൊന്നുമില്ല. അവരെപ്പോഴാണ് കൊല്ലുന്നതെന്ന് സമയവും നോക്കിയിരിക്കുകയാണ് ഞാന്‍. ചാകാന്‍ റെഡിയാണ്. വേറെ അജണ്ടയൊന്നുമില്ല. അതിനുമുമ്പ് ഇവരുടെ തോന്ന്യാസങ്ങളും നിയമലംഘനങ്ങളും കള്ളത്തരങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുക. അത്രമാത്രമേ ഉദ്ദേശ്യമുള്ളൂ, രാധാകൃഷ്ണന്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.