Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളി ആക്രമണം: കുപ്രചാരണം ഇടത്, വലത് മുന്നണികള്‍ക്ക് ബൂമറാങ്ങായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 03:51 am IST
in Kerala

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ ബിജെപിക്കെതിരെ കരുതി വെച്ചിരുന്ന പ്രധാന പ്രചരണായുധത്തിന്റെ മുന നഷ്ടപ്പെട്ടു.  കരിമുളയ്‌ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില്‍ ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ  നടത്തിയ കുപ്രചരണങ്ങള്‍ പൊളിഞ്ഞതിന്റെ ജാള്യതയില്‍  മുന്നണികള്‍. 

  ഈസ്റ്റര്‍ ദിനത്തില്‍ കരിമുളയ്‌ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിക്കുനേരെ നടന്ന അക്രമമാണ് വഴിതിരിച്ചു വിട്ട് ബിജെപിക്കെതിരാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ആസൂത്രിതമായി ശ്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ്സിനോ സംഭവത്തില്‍ വര്‍ഗീയ പ്രശ്നങ്ങളോ ഇല്ലെന്ന് കാട്ടി പള്ളിവികാരി  ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതോടെ മുഖം രക്ഷിക്കാനാകാത്ത ഗതികേടിലാണ് ഇടതു-വലതു മുന്നണികള്‍. 

ഭരണപക്ഷ നേതാക്കളുടെ ആവശ്യപ്പെട്ടതനുസരിച്ച് 153 എ പ്രകാരമാണ്  പോലീസ് കേസെടുത്തത്. വര്‍ഗീയ കലാപമുണ്ടാക്കാന്‍ പള്ളി ആക്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്ന് ചൂണ്ടികാട്ടിയാണ് പള്ളിവികാരി കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.  

താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് തന്റെ അന്വേഷണത്തിലും സാഹചര്യ തെളിവുകളിലും സംഭവവുമായി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും വര്‍ഗ്ഗീയ പ്രശ്നമുണ്ടാക്കാന്‍  ലക്ഷ്യമുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമായി ഈ പുരോഹിതന്‍ പറഞ്ഞിട്ടുണ്ട്. 

 അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്വം ബിജെപിക്ക് മേല്‍ കെട്ടിവെയ്‌ക്കാന്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയായിരുന്നു. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെയും പ്രസ്താവനകള്‍ വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്തുന്ന രീതിയിലായിരുന്നു. പള്ളി വികാരിയുടെ സത്യവാങ്മൂലത്തിലുടെ ഇടതുവലതു മുന്നണികള്‍ രാഷ്‌ട്രീയ നേട്ടത്തിനായി എന്തും ചെയ്യുമെന്ന് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ബോധ്യപ്പെട്ടു.

മണ്ഡലത്തില്‍ നല്ല  സ്വാധീനമുള്ള ക്രൈസ്തവ വോട്ടര്‍മാരെ ബിജെപി വിരുദ്ധരാക്കാന്‍ നടത്തിയ പ്രചാരണം ബുമറാങ് ആയി മാറിയതിന്റെ ജാള്യത്തിലാണ് ഇടതു-വലതു മുന്നണികള്‍. വര്‍ഗീയ കലാപത്തിന് കുപ്രചരണം നടത്തിയ ഇടതുവലതു മുന്നണി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ദേശിയ നിര്‍വാഹകസമിതി അംഗവും ചെങ്ങന്നൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പി.എസ് ശ്രീധരന്‍പിളള ആവശ്യപ്പെട്ടു. 

 ആസൂത്രിതമായി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഉന്നത നേതാക്കളും ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രിമാരും നടത്തിയ ശ്രമം നിയമവിരുദ്ധവും അപലപനീയവുമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ജനങ്ങളോടും ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനോടും പരസ്യമായി മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. 

ഇടതുവലതു നേതാക്കള്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല
Kerala

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

Kerala

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.