Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാമി ജോയുടെ ചിത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 02:50 am IST
in Varadyam

അഞ്ചാം ക്ലാസില്‍ പഠിക്കുപ്പോഴുണ്ടായ ചിത്രകലാ മോഹം മനസ്സില്‍ കുറിച്ച നാട്ടുംപുറത്തുകാരന്‍ പയ്യന്‍ ഇന്ന് ചിത്രകലയില്‍ മായാജാലം രചിക്കുകയാണ് അങ്ങ് ദുബായില്‍. ഷാര്‍ജയിലെ കൊച്ചിന്‍ കലാഭവന്റെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ ചിത്രകലാ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് ആലപ്പുഴ നൂറനാട് മുതുകാട്ടുകര സോപാനത്തില്‍ ശ്രീകുമാര്‍ എന്ന കാമി ജോ ശ്രീകുമാര്‍. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി കാമി ജോ ശ്രീകുമാറിന്റെ ചിത്രങ്ങള്‍ സ്വന്തമാക്കിയവര്‍ അനേകം. നൂറനാട് സിബിഎംഎച്ച്എസ്എസില്‍ നിന്നും 1986 ല്‍ എസ്എസ്എല്‍സി പാസായ ശേഷം രാജ രവിവര്‍മ്മയുടെ മകന്റെ ശിഷ്യനായിരുന്ന നൂറനാട് പള്ളിക്കല്‍ മേടയില്‍ രാമനുണ്ണിയുടെ ശിഷണത്തില്‍ അവിടെ താമസിച്ച് ഗുരുകുല സമ്പ്രാദായത്തില്‍ ചിത്രകലയില്‍ പ്രാവീണ്യം നേടി. 

തുടര്‍ന്ന് അടൂര്‍ പെരിങ്ങനാട് സ്വദേശിയും പഴയകാല ഉദയാ, മെരിലാന്റ് സിനിമാ നിര്‍മ്മാണ കമ്പനിയിലെ സിനിമാ സെറ്റുകള്‍ക്കു വേണ്ടി രംഗപടം ഒരുക്കിയിരുന്ന പ്രശസ്ത ചിത്രകാരന്‍ പെരിങ്ങനാട് വിജയന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്‍കാലത്ത് ഇദ്ദേഹം തൂലികാനാമമായി ഉപയോഗിച്ചു വന്ന കാമി ജോ (ചിത്രപ്പണികളോടുകൂടിയ രത്‌നം) ശിഷ്യനായ ശ്രീകുമാറിനു നല്‍കി. അങ്ങനെ ശ്രീകുമാര്‍ എന്ന ചിത്രകാരന്‍ കാമിജോ ശ്രീകുമാറായി. തുടര്‍ന്ന് രാജീവ് എന്ന ചിത്രകാരന്റെ കൂടെ നൂറനാട് പാറ ജംഗ്ഷന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഗള്‍ഫിലേക്ക് പോകാന്‍ അവസരമുണ്ടായത്. ഓയില്‍ പെയിന്റിംഗ്, അക്രിലിക്, വാട്ടര്‍കളര്‍ എന്നീ മാധ്യമങ്ങളാണ് ശ്രീകുമാര്‍ ചിത്രരചനയില്‍ സ്വീകരിച്ചട്ടുള്ളത്. 

പഴയകാല ഗ്രാമീണ നേര്‍ക്കാഴ്ചകള്‍ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ വരച്ച അടുക്കളപ്പുറം, നാട്ടു ചന്ത, ചിലമ്പ്, സന്ധ്യാദീപം, കഥകളി മുഖം ,പൊന്‍പുലരി, എന്നി ചിത്രങ്ങള്‍ നാട്ടിലും വിദേശങ്ങളിലും ഇതിനകം ശ്രദ്ധ നേടി. 80-90 കാലഘട്ടത്തില്‍ നമുക്കുണ്ടായിരുന്ന ഗ്രാമീണ സൗന്ദര്യത്തെ വരച്ചുകാട്ടാന്‍ നൊസ്റ്റാള്‍ജീയ എന്ന പെയിന്റിംഗ് എക്‌സിബിഷനു വേണ്ടിയുള്ള രചനയിലാണിപ്പോള്‍ ഇദ്ദേഹം.

കഴിഞ്ഞ മാസം ദുബായ് ഗല്‍ഫ് മോഡേണ്‍ സ്‌കൂളില്‍ നടത്തിയ ചിത്രകലാ എക്്‌സിബിഷന്‍ സന്ദര്‍ശിച്ചത് നിരവധി പ്രവാസികളാണ്. ഇടവേളകളില്‍ നാട്ടിലെത്തുന്ന ഇദ്ദേഹത്തെത്തേടി സന്ദര്‍ശകരുടെ തിരക്കാണ്. സ്വന്തം ഛായാചിത്രം വരച്ചു കിട്ടുന്നതിനും വീട്ടിലെ മുതിര്‍ന്ന മാതാപിതാക്കളുടെ പഴയകാലച്ചിത്രങ്ങള്‍ ഓയില്‍ പെയിന്റിംഗ് ചെയ്തുകിട്ടുന്നതിനുമായി വരുന്നവര്‍ ഏറെയാണെന്ന് ശ്രീകുമാര്‍ പറയുന്നു. സമയക്കുറവു കാരണം ഇവരില്‍ പലരേയും സ്‌നേഹത്തോടെ മടക്കി അയയ്‌ക്കുകയാണ്പതിവ്. സോപാനത്തില്‍ (പുളിമൂട്ടില്‍) പരേതനായ നാരായണപിള്ളയുടെയും ശങ്കരിയമ്മയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ശ്രീകുമാര്‍. നരിയാപുരം സ്വദേശിനി ദീപയാണു ഭാര്യ. മക്കള്‍: നാലാം ക്ലാസ്സുകാരന്‍ സാരാംഗിയും എല്‍കെജിക്കാരന്‍ ദേവനാരായണനുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.