Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്‍കര്‍ഷകരെ ചൂഷണം ചെയ്ത് ലാഭം കൊയ്യാന്‍ സ്വകാര്യ മില്ലുകള്‍; ഇടനിലക്കാരായി ഉദ്യോഗസ്ഥരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 02:00 am IST
in Kottayam

കുറവിലങ്ങാട്: അദ്ധ്വാനിച്ച് വിളയിക്കുന്ന നെല്ലിന്റെ ലാഭം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് എക്കാലവും സ്വകാര്യ മില്ലുകള്‍ കൊണ്ടുപോകുന്നു. കൊടുംചൂടും തോരാമഴയും നേരിട്ട് പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകന് മിച്ചം കണ്ണീര്‍ മാത്രം. 

കൊയ്‌ത്ത് ആരംഭിക്കുമ്പോള്‍ തന്നെ സ്വകാര്യമില്ലുടമകള്‍ ജില്ലയിലെ പ്രധാനപാടശേഖരങ്ങളിലും കുട്ടനാടന്‍ പാടശേഖരങ്ങളിലും ഇടനിലക്കാരുമായി ഇറങ്ങും. സപ്‌ളൈകോ വഴിയാണ് സ്വകാര്യ മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള രഹസ്യധാരണ പ്രകാരം കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കുന്നില്ല. ജില്ലയില്‍ 35ല്‍ പരം മില്ലുകളാണ് നെല്ലുസംഭരണത്തിന് ഇടനിലക്കാരുമായി എത്തുന്നത്. ഇവര്‍ക്ക് എല്ലാവിധ സഹായവുമായി ഒരു പറ്റം ഉദ്യോഗസ്ഥരും കര്‍ഷകരെ പിഴിയുവാന്‍ രംഗത്തെത്തും. 

അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ വിളയുന്ന നെല്ലിന്റെ 60 ശതമാനവും കൈക്കലാക്കുന്നത് തട്ടിപ്പിലൂടെയാണ്. 100 കിലോ നെല്ലിന് ഈര്‍പ്പം, പതിര് എന്നിങ്ങനെ തൂക്കത്തിന്റെ 15 ശതമാനം കുറവ് വരുത്തി നെല്ല് സംഭരിച്ച് ലാഭം കൊയ്യാനാണ് സ്വകാര്യ മില്ലുകാര്‍ ഓടിയെത്തുന്നത്. ഈ വര്‍ഷം കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ തൂക്കക്കുറവ് ആറ് ശതമാനമാക്കി കുറച്ച് നെല്ല് സംഭരിക്കുവാന്‍ ചില മില്ലുകള്‍ മുന്നോട്ട് വന്നിരുന്നു. 

ചില സര്‍ക്കാര്‍ ജീവനക്കാര്‍ പകല്‍ കര്‍ഷകര്‍ക്കൊപ്പവും രാത്രി മില്ലുകാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കുന്നതായും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകരില്‍ നിന്ന് 23 രൂപാ നിരക്കില്‍ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോള്‍ ചില മില്ലുകള്‍ നേരിട്ട് 25 രൂപാ വരെ കൊടുക്കുന്നു. ഇതിലൂടെയാണ് തൂക്ക തട്ടിപ്പ് നടക്കുന്നത്. ഇതേ നിരക്കില്‍ വാങ്ങുന്ന നെല്ലാണ് അരിയാക്കി കിലോ 50 രൂപാ നിരക്കില്‍ പൊതുവിപണിയില്‍ എത്തിക്കുന്നത്. 

കോട്ടയം ജില്ലയിലെ പാടശേഖരങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗുണമേന്മയുള്ള നെല്ല് അരിയാക്കി മില്ലുകാര്‍ സ്വന്തം ബ്രാന്‍ഡില്‍ കയറ്റുമതിയും നടത്തുന്നുണ്ട്. വൈക്കം, വെച്ചൂര്‍, കല്ലറ, നീണ്ടൂര്‍, ആര്‍പ്പൂക്കര, കുമരകം തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ലാണ് മില്ലുകാര്‍ ഇടനിലക്കാര്‍ മുഖേന വില കുറച്ച് കൈക്കലാക്കുന്നത്. 

ഇടനിലക്കാരുമായി വിലപേശല്‍ നടത്തി നെല്ല് വില്‍ക്കാതിരുന്നാല്‍ പിന്നീട് മില്ലുകാരും സപ്ലൈകോ ഉദ്യോഗസ്ഥരും ഈ നെല്ല് എടുക്കുവാന്‍ കൂട്ടാക്കില്ല. പിന്നീട് ഇവ പകുതിയിലധികം വില കുറച്ച് വില്‍ക്കേണ്ട ഗതികേടിലാകും കര്‍ഷകര്‍. 1500 രൂപാ നിരക്കില്‍ കൊയ്‌ത്ത് യന്ത്രവും ചുമട്ടുകൂലിയും വള്ളക്കൂലിയും കയറ്റുകൂലിയും കൊടുത്ത് റോഡില്‍ എത്തിച്ച് വില്‍ക്കുന്ന കര്‍ഷകന് 23 രൂപായില്‍ തൂക്കക്കുറവും കഴിച്ച് കിട്ടുന്നത് തുച്ഛമായ തുകയാണ്. മിക്ക കര്‍ഷകരും കൃഷിയിറക്കുന്നത് ബാങ്ക് വായ്‌പയെടുത്തും പലിശയ്‌ക്ക് പണം കടമെടുത്തുമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വെച്ചൂരില്‍ പ്രവര്‍ത്തിക്കുന്ന മില്ലില്‍ കൊയ്‌ത്തുകാലം ആരംഭിച്ചാല്‍ പിന്നെ നെല്ല് സംഭരണം നാമമാത്രമെന്നാണ് ആക്ഷേപം. കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകള്‍ നേരിട്ടും കര്‍ഷക സമിതികള്‍ മുഖേന കൃഷിവകുപ്പിന്റെ നേതൃത്വത്തിലും നെല്ല് കുത്തി വിപണിയില്‍ എത്തിക്കുന്നതാണ് ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഏക ആശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.