Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മന്ത്രി വിത്തിറക്കിയ പാടശേഖരത്ത് വെള്ളം എത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 02:00 am IST
in Kottayam

മണര്‍കാട്: തരിശായി കിടന്ന വടവാതൂര്‍-മാലം-കരിക്കോട്ടുമൂല പാടശേഖരത്തില്‍ വെള്ളം കിട്ടാത്തത് ഉദ്യോഗസ്ഥ അനാസ്ഥ മൂലം. കൃഷിമന്ത്രി വിത്തിറക്കിയ പാടശേഖരത്തില്‍ ഇപ്പോള്‍ കളകള്‍ മാത്രമാണ് വളരുന്നത്. പാടശേഖരം കൃഷിയോഗ്യമാക്കാന്‍ മീനച്ചിലാറ്റില്‍ നിന്നും  വെള്ളം പമ്പു ചെയ്‌തെങ്കിലും ഈ പാടശേഖരത്തില്‍ വെള്ളം എത്തിയില്ല. പെട്ടിയും പറയും സ്ഥാപിച്ചതിലെ ക്രമക്കേടാണ് കാരണം.

മീനന്തറയാറിന് കുറുകെയുള്ള മുന്നു പാലത്തിനടിയിലെ കോണ്‍ക്രീറ്റ് ബെഡ് മൂലമാണ് വെള്ളം പാടശേഖരത്ത്് എത്താത്തത്. മാത്രമല്ല വടവാതൂര്‍ ശാസ്താ കടവിന് സമീപം കൈതേക്കെട്ടില്‍ പെട്ടിയും പറയും സ്ഥാപിക്കണം.പാടം ഒരുക്കുന്നതിനായി  പാടത്തു നിന്നും വെള്ളം മീനന്തറയാറ്റിലേക്ക് പമ്പു ചെയ്യണം.കൃഷി ആരംഭിച്ചു കഴിഞ്ഞാല്‍ മീനന്തറയാറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്തു പാടത്തേക്ക് കയറ്റണം. പെട്ടിയും പറയും സ്ഥാപിച്ചാണ് ഇതു ചെയ്യുന്നത്.ആദ്യം പെട്ടിയും പറയും ആറ്റിലേക്കും പിന്നീട് തിരിച്ചുമാണ് സ്ഥാപിക്കുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥ അനാസ്ഥ മൂലം പെട്ടിയും പറയും തിരിച്ചു സ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വെള്ളം പമ്പു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. 

തുടര്‍ന്ന് മോട്ടര്‍ സ്ഥാപിച്ചാണ് വെള്ളം പമ്പു ചെയ്യുന്നത്. മാത്രമല്ല താഴ്ന്ന പാടത്തേക്ക് വെള്ളം കയറാതെ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തണം.ഇതൊന്നും ചെയ്യാന്‍ അറിയാത്ത ഉദ്യോഗസ്ഥനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. യഥാസമയത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ കാല താമസം വരുത്തിയതായി  കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കര്‍ഷകര്‍ പരാതിപ്പെട്ടു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന കര്‍ഷകരോട് ഉദ്യോഗസ്ഥര്‍ ദാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായാണ് കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. മീനച്ചിലാറില്‍ നിന്നും മീനന്തറയാറിലേക്ക്്് വെള്ളം പമ്പു ചെയ്തു വിഎംകെ പാടശേഖരത്തില്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം.  ഇതിനായി സര്‍ക്കാര്‍ 1.35 കോടി രൂപ അനുവദിച്ചു.

മാലം പാടശേഖരത്ത് വെള്ളമില്ലാത്തതിനാല്‍ ടാങ്കറില്‍ വെള്ളം കൊണ്ടു വരേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥന്‍ കര്‍ഷകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്. കെഴുവള്ളി പാടത്ത് 50 ഏക്കറില്‍ കൃഷി ചെയ്ത ഒരു കര്‍ഷകന്റെ ആനുകൂല്ല്യം ഈ ഉദ്യോഗസ്ഥന്‍ തടഞ്ഞു വച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മാദ്ധ്യമ വാര്‍ത്തയേ തുടര്‍ന്ന് അയര്‍ക്കുന്നം കൃഷിഭവന്‍ ഇടപ്പെട്ടാണ് കര്‍ഷകന് ആനുകുല്ല്യം കിട്ടിയത്.സിപിഎം സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവാണെന്ന ആരോപണവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.