Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മന്ത്രി വിത്തിറക്കിയ പാടശേഖരത്ത് വെള്ളം എത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 02:00 am IST
in Kottayam

മണര്‍കാട്: തരിശായി കിടന്ന വടവാതൂര്‍-മാലം-കരിക്കോട്ടുമൂല പാടശേഖരത്തില്‍ വെള്ളം കിട്ടാത്തത് ഉദ്യോഗസ്ഥ അനാസ്ഥ മൂലം. കൃഷിമന്ത്രി വിത്തിറക്കിയ പാടശേഖരത്തില്‍ ഇപ്പോള്‍ കളകള്‍ മാത്രമാണ് വളരുന്നത്. പാടശേഖരം കൃഷിയോഗ്യമാക്കാന്‍ മീനച്ചിലാറ്റില്‍ നിന്നും  വെള്ളം പമ്പു ചെയ്‌തെങ്കിലും ഈ പാടശേഖരത്തില്‍ വെള്ളം എത്തിയില്ല. പെട്ടിയും പറയും സ്ഥാപിച്ചതിലെ ക്രമക്കേടാണ് കാരണം.

മീനന്തറയാറിന് കുറുകെയുള്ള മുന്നു പാലത്തിനടിയിലെ കോണ്‍ക്രീറ്റ് ബെഡ് മൂലമാണ് വെള്ളം പാടശേഖരത്ത്് എത്താത്തത്. മാത്രമല്ല വടവാതൂര്‍ ശാസ്താ കടവിന് സമീപം കൈതേക്കെട്ടില്‍ പെട്ടിയും പറയും സ്ഥാപിക്കണം.പാടം ഒരുക്കുന്നതിനായി  പാടത്തു നിന്നും വെള്ളം മീനന്തറയാറ്റിലേക്ക് പമ്പു ചെയ്യണം.കൃഷി ആരംഭിച്ചു കഴിഞ്ഞാല്‍ മീനന്തറയാറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്തു പാടത്തേക്ക് കയറ്റണം. പെട്ടിയും പറയും സ്ഥാപിച്ചാണ് ഇതു ചെയ്യുന്നത്.ആദ്യം പെട്ടിയും പറയും ആറ്റിലേക്കും പിന്നീട് തിരിച്ചുമാണ് സ്ഥാപിക്കുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥ അനാസ്ഥ മൂലം പെട്ടിയും പറയും തിരിച്ചു സ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വെള്ളം പമ്പു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. 

തുടര്‍ന്ന് മോട്ടര്‍ സ്ഥാപിച്ചാണ് വെള്ളം പമ്പു ചെയ്യുന്നത്. മാത്രമല്ല താഴ്ന്ന പാടത്തേക്ക് വെള്ളം കയറാതെ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തണം.ഇതൊന്നും ചെയ്യാന്‍ അറിയാത്ത ഉദ്യോഗസ്ഥനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. യഥാസമയത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ കാല താമസം വരുത്തിയതായി  കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കര്‍ഷകര്‍ പരാതിപ്പെട്ടു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന കര്‍ഷകരോട് ഉദ്യോഗസ്ഥര്‍ ദാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായാണ് കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. മീനച്ചിലാറില്‍ നിന്നും മീനന്തറയാറിലേക്ക്്് വെള്ളം പമ്പു ചെയ്തു വിഎംകെ പാടശേഖരത്തില്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം.  ഇതിനായി സര്‍ക്കാര്‍ 1.35 കോടി രൂപ അനുവദിച്ചു.

മാലം പാടശേഖരത്ത് വെള്ളമില്ലാത്തതിനാല്‍ ടാങ്കറില്‍ വെള്ളം കൊണ്ടു വരേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥന്‍ കര്‍ഷകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്. കെഴുവള്ളി പാടത്ത് 50 ഏക്കറില്‍ കൃഷി ചെയ്ത ഒരു കര്‍ഷകന്റെ ആനുകൂല്ല്യം ഈ ഉദ്യോഗസ്ഥന്‍ തടഞ്ഞു വച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മാദ്ധ്യമ വാര്‍ത്തയേ തുടര്‍ന്ന് അയര്‍ക്കുന്നം കൃഷിഭവന്‍ ഇടപ്പെട്ടാണ് കര്‍ഷകന് ആനുകുല്ല്യം കിട്ടിയത്.സിപിഎം സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവാണെന്ന ആരോപണവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.