Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മന്ത്രി വിത്തിറക്കിയ പാടശേഖരത്ത് വെള്ളം എത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 02:00 am IST
inKottayam

മണര്‍കാട്: തരിശായി കിടന്ന വടവാതൂര്‍-മാലം-കരിക്കോട്ടുമൂല പാടശേഖരത്തില്‍ വെള്ളം കിട്ടാത്തത് ഉദ്യോഗസ്ഥ അനാസ്ഥ മൂലം. കൃഷിമന്ത്രി വിത്തിറക്കിയ പാടശേഖരത്തില്‍ ഇപ്പോള്‍ കളകള്‍ മാത്രമാണ് വളരുന്നത്. പാടശേഖരം കൃഷിയോഗ്യമാക്കാന്‍ മീനച്ചിലാറ്റില്‍ നിന്നും  വെള്ളം പമ്പു ചെയ്‌തെങ്കിലും ഈ പാടശേഖരത്തില്‍ വെള്ളം എത്തിയില്ല. പെട്ടിയും പറയും സ്ഥാപിച്ചതിലെ ക്രമക്കേടാണ് കാരണം.

മീനന്തറയാറിന് കുറുകെയുള്ള മുന്നു പാലത്തിനടിയിലെ കോണ്‍ക്രീറ്റ് ബെഡ് മൂലമാണ് വെള്ളം പാടശേഖരത്ത്് എത്താത്തത്. മാത്രമല്ല വടവാതൂര്‍ ശാസ്താ കടവിന് സമീപം കൈതേക്കെട്ടില്‍ പെട്ടിയും പറയും സ്ഥാപിക്കണം.പാടം ഒരുക്കുന്നതിനായി  പാടത്തു നിന്നും വെള്ളം മീനന്തറയാറ്റിലേക്ക് പമ്പു ചെയ്യണം.കൃഷി ആരംഭിച്ചു കഴിഞ്ഞാല്‍ മീനന്തറയാറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്തു പാടത്തേക്ക് കയറ്റണം. പെട്ടിയും പറയും സ്ഥാപിച്ചാണ് ഇതു ചെയ്യുന്നത്.ആദ്യം പെട്ടിയും പറയും ആറ്റിലേക്കും പിന്നീട് തിരിച്ചുമാണ് സ്ഥാപിക്കുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥ അനാസ്ഥ മൂലം പെട്ടിയും പറയും തിരിച്ചു സ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വെള്ളം പമ്പു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. 

തുടര്‍ന്ന് മോട്ടര്‍ സ്ഥാപിച്ചാണ് വെള്ളം പമ്പു ചെയ്യുന്നത്. മാത്രമല്ല താഴ്ന്ന പാടത്തേക്ക് വെള്ളം കയറാതെ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തണം.ഇതൊന്നും ചെയ്യാന്‍ അറിയാത്ത ഉദ്യോഗസ്ഥനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. യഥാസമയത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ കാല താമസം വരുത്തിയതായി  കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കര്‍ഷകര്‍ പരാതിപ്പെട്ടു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന കര്‍ഷകരോട് ഉദ്യോഗസ്ഥര്‍ ദാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായാണ് കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. മീനച്ചിലാറില്‍ നിന്നും മീനന്തറയാറിലേക്ക്്് വെള്ളം പമ്പു ചെയ്തു വിഎംകെ പാടശേഖരത്തില്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം.  ഇതിനായി സര്‍ക്കാര്‍ 1.35 കോടി രൂപ അനുവദിച്ചു.

മാലം പാടശേഖരത്ത് വെള്ളമില്ലാത്തതിനാല്‍ ടാങ്കറില്‍ വെള്ളം കൊണ്ടു വരേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥന്‍ കര്‍ഷകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്. കെഴുവള്ളി പാടത്ത് 50 ഏക്കറില്‍ കൃഷി ചെയ്ത ഒരു കര്‍ഷകന്റെ ആനുകൂല്ല്യം ഈ ഉദ്യോഗസ്ഥന്‍ തടഞ്ഞു വച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മാദ്ധ്യമ വാര്‍ത്തയേ തുടര്‍ന്ന് അയര്‍ക്കുന്നം കൃഷിഭവന്‍ ഇടപ്പെട്ടാണ് കര്‍ഷകന് ആനുകുല്ല്യം കിട്ടിയത്.സിപിഎം സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവാണെന്ന ആരോപണവും ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; അന്വേഷണ ചുമതല ടി.വി. അനുപമയ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.