Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അനാരോഗ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 10:10 am IST
in Special Article

മോശം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത വല്ലപ്പോഴും വായിക്കുമ്പോള്‍ തോന്നുന്നു ആശ്വാസം നാളുകള്‍ക്കിടയില്‍ ആവിയാകുകയാണ് പതിവ്.ഇതിന്റെപേരില്‍ പൂട്ടിയെന്നു പറയപ്പെടുന്ന കടകള്‍ ദിവസങ്ങള്‍ക്കുശേഷം തുറക്കുന്നതും അത്തരം ഭക്ഷ്യവസ്തുക്കള്‍ തന്നെ അവിടെ വില്‍ക്കപ്പെടുന്നതായും അറിയാറുണ്ട്. ഇത് ആരോഗ്യവകുപ്പിന്റെ അലംഭാവമെന്ന് പൊതുജനം സംശയിച്ചേക്കാം. 

പണംകൊടുത്താല്‍ എന്തും സാധ്യമാകുന്ന നമ്മുടെനാട്ടില്‍ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍പ്പോലും ആളുകള്‍ ഇങ്ങനെ സന്ദേഹിക്കുന്നത് സ്വാഭാവികം. ഭോജനശാലകള്‍ ലക്ഷക്കണക്കിനുള്ള നമ്മുടെ നാട്ടില്‍ അവയില്‍  പലതും അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അത്യന്തം വൃത്തിഹീനമായ സാഹചര്യമുള്ള  അടുക്കളകളും പിന്നാമ്പുറങ്ങളും വളിച്ചതും പുളിച്ചതും പുഴുവരിച്ചതുമായ ഭക്ഷ്യസാധനങ്ങളുമുളള സ്ഥാപനങ്ങള്‍ യാതൊരു കൂസലുമില്ലാതെ നടത്തപ്പെടുന്നത് പൊതുജനത്തിന്റെ ആരോഗ്യത്തെ കണക്കിലെടുക്കാത്ത സര്‍ക്കാരിന്റെ അലംഭാവത്തെയാണ് തുറന്നുകാണിക്കുന്നത്.

കക്കൂസിലെ വെള്ളത്തിലും നായ്‌ക്കാഷ്ഠമുള്ള മുറികളിലും പാകപ്പെടുത്തിയ ലസിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു.തുടര്‍ ദിവസങ്ങളിലും ശക്തമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.പലകടകളും അടച്ചു. ചിലതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.ജ്യൂസ് കടകളും നിരീക്ഷണത്തിലാണ്.കലക്കവെള്ളത്തിലാണ് പലകടക്കാരും ജ്യൂസ് ഉണ്ടാക്കുന്നത്. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ജനം തീറ്റയും കുടിയും നടത്തുന്നത് ചിലപ്പോള്‍ ഇത്തരം തട്ടുകടകളേയും ഹോട്ടലുകളേയും ആശ്രയിച്ചാണ്. തിരക്കിനിടയില്‍ എന്തുകൊടുത്താലും ജനം കഴിച്ചോളും എന്നുള്ള വിചാരമാണ് ഇത്തരം കടകള്‍ക്കെന്നു തോന്നുന്നു. ഇത്തരക്കാരുടെ കടകള്‍പൂട്ടിച്ച് ഇവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കണം.

വഴിയോരത്തുള്ള തട്ടുകടകളും ചായക്കടകളും പൊടിയും ദുര്‍ഗന്ധവും എല്ലാത്തരം മലിനീകരണങ്ങളുമുള്ള അന്തരീക്ഷത്തിലേക്കു തുറന്നുവെച്ച് മനുഷ്യര്‍ക്ക് അനാരോഗ്യംമാത്രം നല്‍കുന്നവയാണ്.ചൂടുകൂടിയതോടെ വഴിയോരങ്ങളില്‍ കൂണുപോലെയാണ് ജ്യൂസ് കടകളും ചായക്കടകളും തുറന്നിട്ടുള്ളത്. ഇവയില്‍പ്പലതും ആരോഗ്യപരമായി യാതൊരുവിധ ജാഗ്രതയുംകാട്ടാതെയാണ് പ്രവര്‍ത്തിക്കുന്നത്.എന്നാലിത് ഏതെങ്കിലുമൊരു നഗരപ്രദേശത്തെമാത്രം അവസ്ഥയല്ല. കേരളം മുഴുവനും ഇത്തരം അനാരോഗ്യം വില്‍പ്പനയ്‌ക്കുവെച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ കാണാം. അതോടൊപ്പംതന്നെ വൃത്തിയും വിനയവും ആരോഗ്യകരവുമായ തരത്തിലുള്ള അനേകം ഭോജനശാലകളുണ്ടെന്നും സമ്മതിക്കുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ ഇത്തരം പരിശോധനകള്‍ നിത്യവും തുടരണം. അത് ഇവരുടെ നിത്യജോലിയുടെ ഭാഗമാകണം.അങ്ങനെ ആകുമ്പോള്‍ ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട ആരോഗ്യമേഖല വലിയൊരു പരിധിവരെ സംരക്ഷിക്കപ്പെടും. പകരം ആരോഗ്യവകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലെന്നോ ഉപകരണങ്ങളില്ലെന്നോ ഉള്ള സാധാരണ അലംഭാവം നിറഞ്ഞ പരാതിയാണുള്ളതെങ്കിലത് പൊതുജനത്തിന്റെ ആരോഗ്യത്തോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.