Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാവോയിസ്റ്റ്-മൗദൂദി സഖ്യത്തെ ചെറുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 04:00 am IST
in Vicharam

കേരളത്തില്‍ പട്ടികജാതിസംഘടനകളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. ജെഎന്‍യു കേന്ദ്രീകരിച്ച് രൂപീകൃതമായ മാവോയിസ്റ്റ്- മൗദൂദിസ്റ്റ് രാഷ്‌ട്രീയ പരീക്ഷണം ദേശീയതലത്തില്‍ വന്‍വിപത്തായി പരിണമിക്കുകയാണ്. രോഹിത് വെമുലയെന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രതീകവല്‍ക്കരിച്ച് രാജ്യത്തെ ദേശദ്രോഹശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശിഥിലീകരണ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പിന്നാക്ക സമുദായക്കാരനായ വെമുലയ്‌ക്ക് ദളിത് പരിവേഷം നല്‍കിയാണ് ഈ പടപ്പുറപ്പാടെന്നത് അതിന്റെ ദുരുദ്ദേശ്യം അനാവരണം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്ത് രൂപംകൊള്ളുന്നത് ലഘുവായി കണ്ടുകൂടാ. നാളെ ബാഹ്യശക്തികളോടൊപ്പം ശിഥിലീകരണ രാഷ്‌ട്രീയമുള്‍ക്കൊള്ളുന്ന ആഭ്യന്തര ശക്തികളും കൈകോര്‍ത്താല്‍ അത് രാജ്യത്തിന് മറ്റൊരു ബാദ്ധ്യതയായി മാറും.

മാവോയിസ്റ്റ്- മൗദൂദിസ്റ്റ് വിഘടനവാദ രാഷ്‌ട്രീയത്തിന് നിയമപരമായ സാധൂകരണം തേടുന്നതിനുള്ള പാര്‍ലമെന്ററി രാഷ്‌ട്രീയ രൂപമാണ് ഗുജറാത്തിലും മഹാരാഷ്‌ട്രയിലും പ്രത്യക്ഷപ്പെട്ടത്. അവിടെ പരാജയപ്പെട്ടുവെങ്കിലും അതിന്റെ പുതിയ പരീക്ഷണ ശാലയായി കേരളം മാറിയിരിക്കുന്നു. ഇടതു- ജിഹാദി സഖ്യവും, മതപരിവര്‍ത്തന രാഷ്‌ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണും കേരളത്തില്‍ സാധ്യതയായി കണ്ടെത്തിയിരിക്കുന്നു. അതിന്റെ ചില ചെറിയ ചെറിയ പരീക്ഷണങ്ങളാണ് ജനാധിപത്യപ്രക്ഷോഭമെന്ന പേരില്‍ ഇന്ന് ജാതി സ്വത്വത്തെ കേന്ദ്രീകരിച്ച് കേരളത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്. അസംഘടിതരായ പട്ടികജാതി- പട്ടികവര്‍ഗ്ഗങ്ങളെയാണ് കടലാസ്സ് സംഘടനകളിലൂടെയും ദളിത് ഇടനിലക്കാരിലൂടെയും ഇവര്‍ ലക്ഷ്യംവയ്‌ക്കുന്നത്.

എണ്‍പതുകളില്‍ വിഭാഗീയതയുടേയും വിഭജനവാദത്തിന്റേയും മുദ്രാവാക്യം ‘ഇന്ത്യയുടെ  മോചനം ഇസ്ലാമിലൂടെ’ എന്നതായിരുന്നുവല്ലോ. അന്ന് ദളിതര്‍ ഇവരുടെ പരിഗണനയില്‍പ്പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതോടെ അവര്‍ ദലിതരെത്തേടിയിറങ്ങി. ദളിതുകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഒരു വിഭാഗത്തെ ആവശ്യമായ പഠനവും പരിശീലനവും സമ്പത്തും പദവിയും നല്‍കി അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ജന്മിനാടുവാഴിത്ത കാലഘട്ടത്തില്‍ അതിന്റെ ഗുണഭോക്താക്കളായിരുന്ന പട്ടികജാതിക്കാരുടെ പിന്‍മുറക്കാരാണിവര്‍ എന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഈ പാരമ്പര്യം അവരുടെ എഴുത്തിലും ആത്മകഥയിലുമൊക്കെ വേണ്ടുവോളം കടന്നുവരുന്നുണ്ട്. കേരളത്തില്‍ ഫ്യൂഡലിസ്റ്റ് സാമ്പത്തിക ക്രമം തകര്‍ന്നതിനാലാണ് ഇവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അലയുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ബിജെപി വിരുദ്ധരുടെ പിന്തുണ നേടാനും ജിഹാദികള്‍ക്ക് കഴിയുന്നു.

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനതയെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ഉദ്യോഗസംവരണവും, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ പ്രത്യേക പ്രാതിനിധ്യവും ഭരണഘടന ഉറപ്പ് നല്‍കുന്നു. ഭരണഘടനാശില്‍പിയും തികഞ്ഞ ദേശീയ വാദിയുമായിരുന്ന ബാബസാഹേബ് അബേദ്കര്‍പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഇന്ന് അബേദ്കറിസത്തിന്റെ മറവിലാണ് മാവോയിസ്റ്റ്- മൗദൂദിസ്റ്റ് ദേശവിരുദ്ധത അരങ്ങേറുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നാണ്  വളരെ നിശ്ശബ്ദവും എന്നാല്‍ വ്യാപകവുമായ മതപരിവര്‍ത്തനവും നടക്കുന്നത്. ഒരു പട്ടികജാതികുടുബത്തെ ഇസ്ലാംമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പരിവര്‍ത്തനം ചെയ്താല്‍ ഇടനിലക്കാരന് അഞ്ചുലക്ഷം രൂപവരെ ഇനാമായി നല്‍കാന്‍ സന്നദ്ധതയുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. ഇതിന് ആശയപരമായ അരങ്ങൊരുക്കുന്നതും മുന്‍ചൊന്ന ദളിത് പരിശീലകര്‍ തന്നെ.

ഭരണപങ്കാളിത്തമുള്ള പട്ടികജാതി- പട്ടികവര്‍ഗ്ഗ  വിഭാഗങ്ങളില്‍ വിഘടനവാദത്തിന്റേയും വിഭാഗീയതയുടേയും മതപരിവര്‍ത്തനവാദത്തിന്റേയും ആശങ്ങള്‍ പ്രചരിപ്പിച്ച് അവരെ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചാവേറുകളായി ഉപയോഗിക്കാനുള്ള മാവോയിസ്റ്റ്- മൗദൂദിസ്റ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ ദൗത്യമാണ് പ്രതിബദ്ധതയുള്ള പട്ടികജാതി- പട്ടികവര്‍ഗ്ഗ സംഘടനാ നേതൃത്വവും അവരെ രാഷ്‌ട്രീയമായി നയിക്കാന്‍ ബാദ്ധ്യതപ്പെട്ട ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയും അടിയന്തരമായി ഏറ്റെടുക്കേണ്ടത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.