Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംബിബിഎസ് പരീക്ഷ: 600 വ്യാജന്മാര്‍ പാസായി; യുപിയിലെ യാദവഭരണത്തട്ടിപ്പ് അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 01:17 pm IST
in India

ലഖ്നൗ: നാലുവര്‍ഷമായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന എംബിബിഎസ് പരീക്ഷാത്തട്ടിപ്പ് പുറത്തായി. അഖിലേഷ്- മുലായം സിങ് യാദവന്മാരുടെ ഭരണകാലത്ത് 600 പേരാണ് വ്യാജപരീക്ഷവഴി ഡോക്ടര്‍മാരായി തട്ടിപ്പു നടത്തുന്നത്. രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയിലായി. വന്‍ റാക്കറ്റിന്റെ ശൃംഖല കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനമെടുത്തു.

സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മൂന്നുവര്‍ഷമായി ഇത്തരം തട്ടിപ്പുകളിലൂടെ പരീക്ഷ പാസായവരാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ചികിത്സ നടത്തുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ, ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ തട്ടിപ്പിന്റെ അംശം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മുസാഫിര്‍നഗര്‍ മെഡിക്കല്‍ കോളെജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പിടിയിലാത്. വ്യാജപരീക്ഷയെഴുത്ത് സംഘത്തിന് ഒരു ലക്ഷം രൂപവീതം കൈമാറുന്നതിനിടെയാണ് അറസ്റ്റ്. വിദഗ്‌ദ്ധര്‍ ഉത്തരമെഴുതി, പണംകൊടുക്കുന്നവരുടെ ഉത്തരപ്പേപ്പറായി നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചുവെന്ന് പ്രത്യേക ദൗത്യ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മീററ്റിലെ ചൗധരി ചരണ്‍സിങ് സര്‍വ്വകലാശാലയിലെ ആറ് ഉദ്യോഗസ്ഥര്‍ ഈ സംഘത്തിന്റെ മുഖ്യ കണ്ണിയാണ്. 2014 മുതല്‍ നടക്കുന്ന ഈ തട്ടിപ്പിലൂടെ 600 അധികംപേര്‍ ഡോക്ടര്‍മാരായിട്ടുണ്ട്, പോലീസ് പറഞ്ഞു. 

അറസ്റ്റിലായവര്‍ക്ക് ഈ വഴി പറഞ്ഞുകൊടുത്തത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ഈ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി നിരീക്ഷണത്തിലാണ്. 

ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണയ വിഭാഗത്തിലെ പ്രമുഖനാണ് ഈ തട്ടിപ്പു സംഘത്തിലെ മുഖ്യ പ്രതി. ഇയാളാണ് കുട്ടികളുടെ യഥാര്‍ത്ഥ ഉത്തരക്കടലാസിനു പകരം വിദഗ്‌ദ്ധര്‍ തയ്യാറാക്കുന്ന ഉത്തരക്കടലാസ് വെക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍നിന്ന് ഒന്ന്-ഒന്നര ലക്ഷം രൂപ ഈടാക്കും. മറ്റ് പ്രൊഫഷണല്‍ കോഴ്സുകാരില്‍നിന്ന് 30,000 മുതല്‍ 40,000 വരെയും. 

ആയുഷ്‌കുമാര്‍ (21) എന്ന വിദ്യാര്‍ത്ഥി ചോദ്യം ചെയ്യലില്‍ നല്‍കിയ വിവരങ്ങളിങ്ങനെ: ആയുഷിന്റെ അച്ഛന്‍ ഹരിയാന ഗുരുഗ്രാമിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോക്ടറാണ്. പാനിപ്പത്തുകാരന്‍. മറ്റൊരാള്‍ പഞ്ചാബിലെ സംഗ്രൂരുകാരന്‍, സ്വരണ്‍ജിത് സിങ് (22). രണ്ടുപേരും മുസാഫിര്‍നഗര്‍ മെഡിക്കല്‍ കോളെജിലെ രണ്ടാം വര്‍ഷ എംബിബിഎസുകാരാണ്. 

ഇരുവരും ഒരുലക്ഷം രൂപവീതം ഇടപാടിന് നല്‍കി. ഇവര്‍ ഇടനിലക്കാരിയായ വിദ്യാര്‍ത്ഥിനിയെ മാര്‍ച്ച് 15 ലെ പരീക്ഷ മോശമായതിനെത്തുടര്‍ന്ന് കണ്ട് ഇടപാടു നടത്തി. മോശം ഉത്തരപ്പേപ്പറിനു പകരം വിദഗ്‌ദ്ധര്‍ എഴുതിയത് വെക്കാമെന്നായിരുന്നു ധാരണ. പിന്നീട് ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ തട്ടിപ്പു സംഘവുമായി ഇടപെട്ട് പണം കൈമാറ്റം ഒരുക്കി. 

2017 ല്‍ നടത്തിയ എംബിബഎസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പ്രത്യേക അന്വേഷണ സംഘം സീല്‍ ചെയ്തുകഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന്  അന്വേഷണ സംഘം പറഞ്ഞു. 

കേസില്‍ മുഖ്യതലവന്‍ കവിരാജ് സിങിനെയും അഞ്ച് സര്‍വ്വകലാശാലാ ജീവനക്കാരേയും പോലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ദൗത്യ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

പുതിയ വാര്‍ത്തകള്‍

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (08 മെയ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.