Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പ്രതിഷേധം ശക്തം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന് കൊച്ചി വേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 04:30 am IST
in Cricket

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പരയിലെ ഒരു ഏകദിനത്തിന് കൊച്ചി വേദിയാകും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം. കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നേരത്തേ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു സൂചന. പരമ്പരയിലെ അഞ്ചാം ഏകദിനമാണ് കൊച്ചിയില്‍ നടക്കുക.

അതേസമയം, ഫിഫ നിലവാരത്തില്‍ ഫുട്ബാളിനായി ഒരുക്കിയ സ്റ്റേഡിയം ഒറ്റദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി വിട്ടുനല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കാന്‍ ജിസിഡിഎയോട് അഭ്യര്‍ഥിക്കുന്നതിനൊപ്പം തീരുമാനത്തിനെതിരെ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് ഇവരുടെ നീക്കം. അതിനിടെ, ഐഎസ്എല്‍ മത്സരങ്ങള്‍ മുടക്കമില്ലാതെ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായി ജിസിഡിഎ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ലോകോത്തര നിലവാരമുള്ള പുല്‍ത്തകിടി നശിപ്പിക്കണോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പിനായാണ് പുതിയ പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചത്. സ്‌റ്റേഡിയത്തിലെ പിച്ചും ഔട്ട് ഫീല്‍ഡും ഉള്‍പ്പെടെ മാറ്റിയാണ് ഗ്രൗണ്ട് ഫിഫ നിലവാരത്തില്‍ സജ്ജീകരിച്ചത്.

സ്‌റ്റേഡിയം നവീകരിച്ചതിനൊപ്പം സീറ്റുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ക്രിക്കറ്റിനായി അഞ്ച് പുതിയ പിച്ചുകളെങ്കിലും നിര്‍മ്മിക്കേണ്ടതുണ്ട്. ഒരു മാസത്തിനകം അത് സാധ്യമെന്നാണ് കെഎസിഎ ക്യൂറേറ്റര്‍മാര്‍ നല്‍കുന്ന വിവരം. അടുത്ത ഐഎസ്എല്‍ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കലൂറ സ്‌റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് എത്തുന്നത്.

അതിനിടെ സ്‌റ്റേഡിയം ക്രിക്കറ്റിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം രംഗത്തെത്തി. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളപ്പോള്‍ ക്രിക്കറ്റിനായി കൊച്ചിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ക്രിക്കറ്റിനായി ഗ്രൗണ്ടില്‍ മാറ്റം വരുത്തിയാല്‍ ഇത് പഴയ രീതിയിലാക്കാന്‍ ഏറെ പ്രയാസമാണെന്നും ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ ഹോം മത്സരങ്ങള്‍ നീട്ടിവച്ചാല്‍ നവംബര്‍ ഒന്നിന് തന്നെ കലൂര്‍ സ്റ്റേഡിയത്തില്‍ കളി നടത്താമെന്ന നിലപാടിലാണ് കെസിഎ. നേരത്തെ 2014ല്‍ കൊച്ചിയില്‍ ക്രിക്കറ്റ് നടന്നപ്പോള്‍ ഐഎസ്എല്‍ ഭാരവാഹികള്‍ വിട്ടുവീഴ്ചയ്‌ക്ക് തയറായിരുന്നു. അന്നും ഇന്ത്യ-വെസ്റ്റിന്‍ഡീസ് മല്‍സരമാണ് കൊച്ചിയില്‍ നടന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.