Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോക്കിങ് യാത്രയായി; പ്രപഞ്ചത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 09:46 am IST
in World

വീല്‍ ചെയറിലിരുന്ന് പ്രപഞ്ചത്തിന്റെ മിടിപ്പും തുടിപ്പും തിരിച്ചറിഞ്ഞ മഹാപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് (76) കാലഭേദങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി. കേംബ്രിഡ്ജിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് അഗാധമായ പഠനം നടത്തിയ ഹോക്കിങ് പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

ഏതാനും വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന ഡോക്ടര്‍മാരുടെ പ്രവചനങ്ങളെ തള്ളി, അഞ്ചര പതിറ്റാണ്ട് ജീവിച്ച് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായ ഹോക്കിങ് സമയം, കാലം തുടങ്ങിയവയിലും അതിശയകരമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡില്‍ ജനനം. 59ല്‍ ശാസ്ത്ര പഠനത്തിന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കും മുന്‍പ് 1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ടു. തലച്ചോറിലെയും നട്ടെല്ലിലെയും നാഡീഞരമ്പുകള്‍ ദുര്‍ബലമായി; ഒടുവില്‍ പൂര്‍ണ്ണമായും ചലനമറ്റുപോകുന്ന, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരക രോഗം. ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ ആയുസുള്ളുവെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ആ നിഗമനങ്ങളെ അല്പായുസാക്കി മനുഷ്യരാശിക്കുവേണ്ടി അദ്ദേഹം ജീവിച്ചു 55 വര്‍ഷം കൂടി. ചലനശേഷി നഷ്ടപ്പെട്ട് നാഡീഞരമ്പുകള്‍ ദുര്‍ബലമായി നിറയൗവനത്തില്‍ തന്നെ വീല്‍ചെയറിലായെങ്കിലും ആ മനസും ചിന്തയും ഈ സൗരയൂഥമാകെ പാറിപ്പറന്നു. പുതിയ പുതിയ സിദ്ധാന്തങ്ങള്‍ പിറന്നു, കണ്ടെത്തലുകള്‍ ജനിച്ചു. 

സംസാരിക്കാന്‍ കഴിയാതായ അദ്ദേഹം വോയിസ് സിന്തസൈസറിന്റെ സഹായത്തോടെയാണ് സംസാരിച്ചത്. എഴുത്തുകളിലൂടെയാണ് സംവദിച്ചത്. പ്രപഞ്ചത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കു വേണ്ടി, കുറിപ്പുകള്‍ക്കു വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരുന്നു. അതിനാല്‍ അദ്ദേഹം എഴുതിയ എന്തും ചൂടപ്പം പോലെ വിറ്റുപോയി, ആ സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും ലോകമെങ്ങും ചൂടേറിയ ചര്‍ച്ചകളായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത വാദങ്ങളാണെന്നു പറഞ്ഞ് ചിലരെങ്കിലും എതിര്‍ത്തെങ്കിലും ലോകം അംഗീകരിച്ചു. സംശയം തോന്നിയാല്‍ സ്വന്തം സിദ്ധാന്തങ്ങളെ തള്ളിപ്പറയാന്‍ പോലും അദ്ദേഹം മടികാട്ടിയിരുന്നുമില്ല.

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍സ്) ഉണ്ടാകുമെന്നും അതില്‍ നിന്ന് വികിരണങ്ങള്‍ പുറത്തുവരുമെന്നുമുള്ള സിദ്ധാന്തമാണ് ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഹോക്കിങ് റേഡിയേഷന്‍ എന്നാണ് ഇതിന്റെ പേര്.

79ല്‍ കേംബ്രിഡ്ജില്‍ ഗണിതശാസ്ത്രത്തില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി. ഒരിക്കല്‍ സര്‍ ഐസക് ന്യൂട്ടണ്‍ വഹിച്ച പദവി. 88ലാണ് വിഖ്യാതമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം രചിച്ചത്. ഒന്നനങ്ങാന്‍ പോലും പറ്റില്ലെങ്കിലും വീല്‍ ചെയറിലിരുന്ന് ലോകമെങ്ങും യാത്ര ചെയ്തു, ശാസ്ത്രക്കുറിപ്പുകള്‍ എഴുതിക്കൂട്ടി. നിരവധി അവാര്‍ഡുകളും ഡോക്ടറേറ്റുകളും സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. നൊബേല്‍ മാത്രം അകന്നു നിന്നു, അത് നൊബേലിന്റെ നഷ്ടം… മരണം വരെ സജീവമായിരുന്ന ആ മനസ് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ യാത്രയായി- അനന്തമായ പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.