Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കൃതി സമാപിച്ചു വിവാദങ്ങളുടെ തുടക്കത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 04:35 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ‘കൃതി-2018’ പുസ്തക-സാഹിത്യ മേള സമാപിച്ചു. നേട്ടമെന്തെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് തുടക്കമിട്ടാണ് പിരിയുന്നത്.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് (എസ്പിസിഎസ്) സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു മൂന്നു കോടി രൂപ പൊടിച്ച മേള. പക്ഷേ, സാമ്പത്തികമായി ഒരു ലാഭവും ഉണ്ടാക്കിയില്ല. സര്‍ക്കാരിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഏറെ അഭിപ്രായ ഭിന്നതകള്‍ക്ക് കൃതി വഴിതുറന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും എഴുത്തുകാരും പുസ്തക പ്രസാധകരും മേളയുടെ നടത്തിപ്പിനെക്കുറിച്ച് പരാതികളും ഉയര്‍ത്തിക്കഴിഞ്ഞു.

മേളയില്‍ ലക്ഷ്യമിട്ട സന്ദര്‍ശകര്‍ എത്തിയില്ല. തിരഞ്ഞെടുത്ത സമയംതന്നെ പ്രശ്‌നം. സാഹിത്യ മേളവഴി ലക്ഷ്യമൊന്നും കണ്ടില്ല. ആകെ കലാപരിപാടികള്‍ മാത്രമാണ് ആകര്‍ഷകമായത്, ആളെ കൂട്ടിയത്. അതുപക്ഷേ ചെലവേറ്റിയതല്ലാതെ ‘ഒരു ലാഭവും’ നല്‍കിയില്ല. ഞണ്ടും ചെമ്മീനും പോത്ത്കറിയും ഉന്നക്കായും പഴംനിറച്ചതും ഇറച്ചിപ്പത്തിരിയും വിറ്റതാണ് പുസ്തകമേളയിലെ മറ്റൊരു ആകര്‍ഷണം.

സാഹിത്യമേളയുടെ ഉദ്ഘാടകനായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ പങ്കെടുക്കാഞ്ഞത് വലിയ തിരിച്ചടിയായി. ചര്‍ച്ചകളൊന്നില്‍ പങ്കെടുക്കേണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വന്നില്ല. എഴുത്തുകാര്‍ കൂടിയായ സംസ്ഥാന മന്ത്രിമാര്‍ ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, പാര്‍ട്ടി ബുദ്ധിജീവികൂടിയായി അവതരിപ്പിക്കാറുള്ള സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവരെ വേദിയിലേക്ക് അടുപ്പിച്ചില്ല. ഭരണ മുന്നണിയിലെ ഘടകകക്ഷിയില്‍ പെട്ട എഴുത്തുകാരെയോ പ്രസംഗകരേയോ സഹകരിപ്പിച്ചില്ല. ഇതിനെതിരേ പാര്‍ട്ടി വേദികളിലും സഹകരണ വകുപ്പിനും പരാതി പോയിക്കഴിഞ്ഞു.

സാഹിത്യ മേളയില്‍  ക്ഷണിക്കപ്പെട്ട സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരെ സംബന്ധിച്ചും ചര്‍ച്ചയ്‌ക്ക് നിശ്ചയിച്ച വിഷയങ്ങളെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കാല്‍നൂറ്റാണ്ടുമുമ്പ് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളായിരുന്നു പലതും. എന്നാല്‍ അവ കാലികമാക്കാന്‍ അതിഥികള്‍ക്കും കഴിഞ്ഞില്ല. ലക്ഷ്യം തെറ്റിയ സാഹിത്യമേളയില്‍ ‘ഹിന്ദുത്വം’ ചര്‍ച്ച ചെയ്യാന്‍ ഡോ. ശശിതരൂരിന് അവസരം കൊടുത്തതും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ-രാഷ്‌ട്രീയ നിലപാടുകളിലെ വിമര്‍ശനങ്ങള്‍ ചെറുക്കാന്‍ അതിഥികള്‍ക്ക് അവസരം ഒരുക്കിയതും സംഘടകര്‍ക്കെതിരേയുള്ള വിമര്‍ശനമാവുകയാണ്. പ്രസാധകര്‍ നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധിയും എന്ന ചര്‍ച്ചയില്‍

ഉത്സവ നടത്തിപ്പിന്റെ ധൂര്‍ത്ത് വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമാകും. ഒരുകോടി 90 ലക്ഷം രൂപ ബജറ്റിട്ട പരിപാടിക്ക് അതിനേക്കാള്‍ ചെലവുവന്നുകഴിഞ്ഞു. മേളയില്‍ പങ്കെടുത്ത പ്രസാധകര്‍ക്ക് വിറ്റുവരവില്‍ വലിയ ലാഭമില്ല. മേളയില്‍നിന്ന് എഴുത്തുകാരെ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തി. രാഷ്‌ട്രീയപക്ഷം പോലുമായിരുന്നില്ല അടിസ്ഥാനം. പാര്‍ട്ടിയിലെ വിഭാഗീയതയും മാനദണ്ഡമായി. പലരും മേളയുടെ നടത്തിപ്പിന്റെ ചെലവും ലാഭവും മറ്റും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.