Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമല്‍ ഹാസന്റെ വിഘടന വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Vicharam

മഹാഭാരത കാലഘട്ടത്തിനുശേഷം ഭൂമിശാസ്ത്രപരമായി ഭാരതത്തെ രണ്ടായി വിശേഷിപ്പിച്ചിരുന്നു. സ്‌കന്ദ പുരാണത്തില്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്. വിന്ധ്യാപര്‍വ്വതനിരയ്‌ക്ക് വടക്കുള്ള പ്രദേശം ഗൗഢദേശമെന്നും, തെക്കുള്ള പ്രദേശം ദ്രാവിഡ ദേശമെന്നുമാണ് ആ വിശേഷണം. ധാരാളം പര്‍വ്വതങ്ങളുള്ള പ്രദേശം, സമുദ്രത്താല്‍ ചുറ്റപ്പെട്ടുള്ള പ്രദേശം എന്നതിനാലാണ് യഥാക്രമം ഗൗഢദേശമെന്നും, ദ്രാവിഡ ദേശമെന്നുള്ള നാമങ്ങള്‍ നല്‍കുവാനുള്ള കാരണം.

ദ്രാവിഡ ദേശമെന്നാല്‍ ഇന്നു നമ്മള്‍ അറിയുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. ഗോവയും ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍, ഭാരതത്തെ ഭരിച്ചിരുന്നത് ഭാരതത്തിനുവെളിയില്‍ നിന്നുവന്നിട്ടുള്ള സംസ്‌കൃതഭാഷ സ്വായത്തമാക്കിയ ആര്യന്മാര്‍ ആണെന്നും, അക്കാരണത്താല്‍ വിദേശീയരായ തങ്ങള്‍ക്കും ഭാരതത്തെ ഭരിക്കാന്‍ അവകാശമുണ്ടെന്നും ഭാരതീയരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ രാഷ്‌ട്രങ്ങളുണ്ട്.  ബ്രിട്ടീഷുകാരുടെ തിരക്കഥയായിരുന്നു ആര്യ- ദ്രാവിഡ ജനവിഭാഗങ്ങള്‍ എന്നത്. തമിഴ്ഭാഷയും തമിഴരുടെ സംസ്‌കാരവും ആര്യന്മാരുടെതില്‍നിന്ന്  ഉന്നതമാണെന്നു സ്ഥാപിക്കുവാനായിട്ടാണ് ദ്രാവിഡകഴകം എന്നും പിന്നീട് ദ്രാവിഡ മുന്നേറ്റകഴകമെന്നും പേരിട്ട് ആരംഭിച്ച് തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്‌ട്രീയ കക്ഷികള്‍. വിദ്യാഭ്യാസത്തില്‍ പിന്നാക്കമായ സാധാരണക്കാരായ തമിഴരെ ദ്രാവിഡചിന്തയിലേക്ക് ആകര്‍ഷിക്കാന്‍ തമിഴ്ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരെ ഈ പാര്‍ട്ടികള്‍ വിനിയോഗിച്ചു. മു.കരുണാനിധി, എം.ജി.രാമചന്ദ്രന്‍, ജെ.ജയലളിത എന്നിവര്‍ തമിഴ്‌നാടു മുഖ്യമന്ത്രിമാരായത് അങ്ങനെയാണ്.

ഇന്ന്, സാധാരണക്കാരായ തമിഴ് ജനതയിലും ഭാരതസംസ്‌കാരം ഒന്നാണ്, രണ്ടല്ലായെന്ന ചിന്ത ഉടലെടുക്കുകയും, അത് ദൃഢമാകുകയും ചെയ്യുന്നുവെന്നതറിയാതെയാണ്, ദ്രാവിഡമെന്ന പേര് ദുര്‍വിനിയോഗം ചെയ്ത് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രഹവുമായി ചലച്ചിത്ര അഭിനേതാവ് കമല്‍ ഹാസന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഒരു തമിഴ് മാസികയിലെ തന്റെ പ്രതിവാര കോളത്തിലൂടെയാണ്, ദ്രാവിഡ മുഖ്യമന്ത്രിമാര്‍ ഒന്നിക്കണമെന്നും ദ്രാവിഡവാദം ഉയര്‍ത്തിയുള്ള രാഷ്‌ട്രീയമാണ് താന്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും അഭിനേതാവ് അറിയിച്ചിരിക്കുന്നത്. 

ദ്രാവിഡ സംസ്‌കാരം ദക്ഷിണഭാരതത്തിലേതാണ് എന്നുപറയുന്ന കമല്‍ ഹാസന്‍ പണ്ട് ‘ഏക് ദൂജെ കേലിയേ’ എന്ന ഹിന്ദി ചലച്ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നു. താന്‍ ഹിന്ദി (ആര്യ) ഭാഷാ വിരോധിയല്ലെന്നും അക്കാരണത്താലാണ്  ഹിന്ദി ഭാഷാ സ്വായത്തകമാക്കിയതെന്നും അഭിമാനിച്ചിരുന്നു. ഇത് ഇരട്ടത്താപ്പാണ്. തന്റെ ചലച്ചിത്രാഭിനയത്തെ ഇനി ജനങ്ങള്‍ സ്വീകരിക്കുകയില്ലായെന്നു മനസ്സിലാക്കിക്കൊണ്ടാണ്, ആര്യ-ദ്രാവിഡ വിഭജന ആശയം ദുരുപയോഗം ചെയ്ത് കമല്‍ഹാസന്‍ ഇറങ്ങിയിരിക്കുന്നത്, മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രവുമായി. 

വാ.ലക്ഷ്മണപ്രഭു

എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.