Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ഇവരാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in India

ഉക്തം ഇദം ധര്‍മ്മ്യാമൃതാ

ഈ അധ്യായത്തില്‍- ”മയ്യാവേശ്യമനോയേമാം” എന്ന രണ്ടാം ശ്ലോകം മുതല്‍ ഭഗവാന്‍, തന്നെ സമീപിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി, ഭക്തിയുക്തമായ സേവനപ്രക്രിയയാണ് ഉപദേശിച്ചത്. ഭഗവാന്‍ പറയുന്നത്, ഈ ഭക്തിസാധനകളാണ് സനാതന ധര്‍മ്മം, മനുഷ്യന് ഏതവസ്ഥയിലും ഉപേക്ഷിക്കാതെ അനുഷ്ഠിക്കാന്‍ കഴിയുന്ന ധര്‍മ്മം എന്നാണ്. മാത്രമല്ല ഇത് അമൃതവുമാണ്-പരമപദത്തിലെത്തിക്കാനും ആനന്ദം അനുഭവിപ്പിക്കാനും കഴിവുള്ളതുമാണ്. അമൃത് പാനം ആരംഭം മുതല്‍ തന്നെ മധുരമുള്ളതാണ്. അതുപോലെ ഭക്തിയോഗം, ശീലിക്കുന്നതു മുതല്‍ ആനന്ദം തരുന്നു. എന്റെ ഉപാസനാ രൂപത്തിലുള്ള ഈ ഭക്തിയോഗം ശീലിക്കുന്നവര്‍-മേല്‍പ്പറഞ്ഞ അനുഷ്ഠാനത്തില്‍-ശ്രദ്ധാനാഃ- പരിപൂര്‍ണ വിശ്വാസം ഉള്ളവരായിരിക്കണം.

മാത്രമല്ല, അക്ഷരബ്രഹ്മവും പരമാത്മാവുമായ ഞാന്‍- ഈ കൃഷ്ണന്‍-തന്നെയാണ്, ഉത്കൃഷ്ട തത്ത്വം, വേറെ ആരുമല്ല എന്ന അവബോധം അവര്‍ക്കുണ്ടായിരിക്കണം. അതായത് 

മത്പരമാഃതേ ഭക്താഃ മേ 

അതീവ പ്രിയാഃ

ഞാന്‍ നിര്‍ദ്ദേശിച്ച ഈ ഭക്തിയോഗം പരിശീലിച്ച് പരിപൂര്‍ണതയില്‍ എത്തിച്ചേര്‍ന്ന ഭക്തന്മാര്‍ എനിക്ക് വളരെ വളരെ പ്രിയപ്പെട്ടവരാണ്.

”അദ്വേഷ്ടാ” എന്നു തുടങ്ങുന്ന 13-ാം ശ്ലോകത്തിലും, 14-ാം ശ്ലോകത്തിലും നിര്‍ദ്ദേശിച്ച ഭക്തി സിദ്ധിക്കുവേണ്ടിയുള്ള പരിശീലനം ചെയ്യുന്ന ഭക്തന്‍ ഭഗവാന് പ്രിയനാണ്.

സമേപ്രിയഃ

15 ഉം 16 ഉം ശ്ലോകപ്രകാരം അനുഷ്ഠിക്കുന്ന ഭക്തനും പ്രിയനാണ്- ‘സമേ പ്രിയഃ”.

17-ാം ശ്ലോകം അനുസരിച്ച് ജീവിക്കുന്നവന്‍- ‘ഭക്തിമാന്‍’ -ഭക്തി വളര്‍ന്നു തുടങ്ങിയവനാകയാല്‍ ഭഗവാന് പ്രിയനാണ്. 18 ഉം 19 ഉം ശ്ലോകങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട ജീവിതശൈലിയില്‍ നിഷ്ഠയോടെ നില്‍ക്കുന്ന ഭക്തന്‍-സ്ഥിരമതിയാകയാല്‍ പ്രിയപ്പെട്ട മനുഷ്യന്‍ തന്നെ. എല്ലാ അനുഷ്ഠാനക്രമങ്ങളും പടിപടിയായി കയറി ഉന്നതിയിലെത്തിയ മനുഷ്യനാകട്ടെ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഭക്തനാണ്.

പന്ത്രണ്ടാമധ്യായം കഴിഞ്ഞു.

പന്ത്രണ്ടാമധ്യായത്തിലെ പ്രതിപാദ്യ സംഗ്രഹം

അക്ഷരബ്രഹ്മോപാസകരാണോ, ഭക്തിപൂര്‍വം ഭഗവാനെ സേവിക്കുന്നവരാണോ? ഉത്തമന്മാര്‍ എന്നാണ് അര്‍ജ്ജുനന്‍ ചോദിച്ചത്. ”തേഷാംകേ യോഗ വിത്തമാഃ”- എന്ന്. ഭഗവാന്റെ മറുപടി എന്നില്‍ മനസ്സിനെ പരിപൂര്‍ണമായും സ്ഥിരമായും നിലനിര്‍ത്തുംവിധം എന്നെ ഉപാസിക്കുന്നവരാണ് വേഗത്തില്‍ എന്നില്‍ എത്തിച്ചേരുന്നത്. അതിനാല്‍ അവര്‍ ശ്രേഷ്ഠന്മാരാണ്- ”തേ യുക്തതമാഃ മതാഃ” എന്നാണ്. ബ്രഹ്മോപാസകന്മാരും എന്നില്‍ തന്നെയാണ് എത്തിച്ചേരുന്നത്. പക്ഷേ അവരുടെ ധ്യാനക്രമം ഇന്ദ്രിയ നിഗ്രഹം എല്ലാം തന്നെ വളരെ ക്ലേശം-വിഷമം നിറഞ്ഞതാണ്. ”ക്ലേശോളധികതരഃ തേഷാം”

ഭക്തിയോഗം ക്ലേശകരമല്ല. ഭഗവത് കഥാ നാമ-കീര്‍ത്തനങ്ങള്‍ മാത്രമല്ല, ഭക്തിയോഗം. പ്രായോഗിക ജീവിതത്തില്‍ ഭഗവത്തത്ത്വവിജ്ഞാനം പ്രാവര്‍ത്തികമാക്കുകയും വേണം. ഭഗവാനാണ്  എല്ലാവരിലും എല്ലായിടത്തും അകത്തും പുറത്തും എപ്പോഴും അന്തര്യാമിയായി വര്‍ത്തിക്കുന്നത്. അതിനാല്‍ ദ്വേഷമില്ലാതെ, എല്ലാവരോടും സ്‌നേഹകാരുണ്യ സമഭാവത്തോടെ, ആവശ്യാധികം ആര്‍ജിക്കാതെ, എന്നില്‍ തന്നെ മനസ്സിനെ സ്ഥിരമാക്കിക്കൊണ്ട്, എല്ലാവര്‍ക്കും ആത്മീയാനന്ദം ലഭിക്കുംവിധം പ്രവര്‍ത്തിച്ചുകൊണ്ട്, ജീവിതം എന്നില്‍ സമര്‍പ്പിച്ചുകൊണ്ട്, ജീവിക്കുന്ന ഭക്തിയോഗി തന്നെയാണ് ശ്രേഷ്ഠന്‍; എനിക്കേറ്റവും പ്രിയപ്പെട്ടവനും. ”തേ ഭക്താ: അതീവമേ പ്രിയാഃ”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.