Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുരീപ്പുഴ: ലൈബ്രറി കൗൺസിൽ ഭാരവാഹികൾ അറിയുന്നതിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Vicharam

കുരീപ്പുഴ ശ്രീകുമാറിനെ ‘ആക്രമിച്ച’തിനെതിരെ ലൈബ്രറികളില്‍ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കണമെന്ന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനം കണ്ടു. തീര്‍ച്ചയായും അദ്ദേഹത്തെ ആക്രമിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുകതന്നെ വേണം. പക്ഷേ, അദ്ദേഹത്തെ ആക്രമിച്ചോ എന്നതാണ് ആദ്യത്തെ ചോദ്യം. ആക്രമിച്ചതാണെങ്കിലും പ്രതിഷേധിച്ചതാണെങ്കിലും അദ്ദേഹം എന്തു പറഞ്ഞതിന്റെ പേരിലാണ് അത് നടന്നതെന്നത് രണ്ടാമത്തെ ചോദ്യം.സംഭവം നടന്നയുടനെ, തന്നെക്കണ്ട മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് എന്നെ തടഞ്ഞുവച്ച് അപമാനകരമായ രീതിയില്‍ സംസാരിച്ചു, അസഭ്യം പറഞ്ഞു എന്നെല്ലാമാണ്. പിന്നീടാണ് ആക്രമിച്ചെന്ന് മാറ്റിപ്പറഞ്ഞത്.

എന്താണ് ഈ സംഭവത്തിന് പ്രചോദനമായത് എന്ന് ആരും എവിടെയു പരാമര്‍ശിച്ചുകണ്ടില്ല. എന്താണ് കുരീപ്പുഴ പറഞ്ഞത്? ഇതറിയാതെയാണ് ഒട്ടുമിക്ക പ്രതികരണങ്ങളുമെന്നതാണ് വാസ്തവം. ‘ജന്മഭൂമി’യൊഴിച്ച് മറ്റൊരു പത്രവും ഇക്കാര്യം എഴുതാനുള്ള മാധ്യമധര്‍മ്മം കാണിച്ചില്ല. ”രാമായണം, മഹാഭാരതം തുടങ്ങിയവ അസംബന്ധ പഞ്ചാംഗങ്ങളാണ്; അനന്തപത്മനാഭന്‍ പാലാഴിയില്‍ പള്ളികൊള്ളുന്നത് അസംബന്ധമാണ്. പത്മനാഭന്റെ നാഭിയിലെ  താമര ബിജെപിക്കാര്‍ വിരിയിച്ചതാണ്. ബ്രഹ്മാവിന്റെ മൂന്ന് തല ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണ്. അയ്യപ്പന്റെ ജനനം സ്വവര്‍ഗ്ഗരതിയിലൂടെയാണ്.”  ഇതെല്ലാമാണ് ഒരു ലൈബ്രറിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ പ്രസംഗിച്ചത്. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനമേഖലയുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. മനഃപൂര്‍വം ഹിന്ദുമതത്തെ അവഹേളിക്കുക എന്ന ലക്ഷ്യമല്ലാതെ എന്ത് ഉദ്ദേശ്യമാണ് ഈ വാക്കുകള്‍ക്കുള്ളത്?

മതവികാരം ഇളക്കിവിടുന്ന രീതിയില്‍ ഹൈന്ദവ സംസ്‌കാരത്തെ അപഹസിച്ചു സംസാരിച്ചതിനെക്കുറിച്ച് ചില മതവിശ്വാസികള്‍ നീരസം പ്രകടിപ്പിച്ചതിന്റെ പേരിലാണോ ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്? അതായത് കുരീപ്പുഴ പറഞ്ഞത് ലൈബ്രറി കൗണ്‍സിലും അംഗീകരിക്കുന്നു എന്നാണോ അര്‍ത്ഥമാക്കേണ്ടത്? എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച്, സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കേണ്ട ലൈബ്രറികളില്‍, വര്‍ഗീയതയുടെ പുഴുക്കുത്ത് കൊണ്ടുവന്നിടേണ്ടതുണ്ടോ? ആലോചിക്കേണ്ടത് ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രറികളുടെ ഭാരവാഹികളാണ്.

ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക-ഈ പ്രതിഷേധ കൂട്ടായ്‌മ ശരിയാണോ എന്ന്. ആണെന്ന് നിങ്ങളുടെ മനസ്സാക്ഷി പറയുന്നെങ്കില്‍ അതുറക്കെ പറയുക. അതിന് കഴിയുന്നില്ലെങ്കില്‍ ലൈബ്രറിയെന്നും സാമൂഹ്യപ്രവര്‍ത്തകനെന്നും പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കുക. അത്രയെങ്കിലും ആര്‍ജ്ജവം, സത്യസന്ധത സ്വന്തം മനസ്സാക്ഷിയോട് കാണിക്കുക.

രാമചന്ദ്രന്‍ പാണ്ടിക്കാട്,

മലപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.