Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ആര്‍ടിസി രക്ഷപ്പെടുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 02:25 am IST
in Vicharam

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കെഎസ്ആര്‍ടിസിയുടെ നില തീര്‍ത്തും പരിതാപകരമാകുമ്പോഴെല്ലാം സ്വകാര്യ ബസുകാരെക്കൊണ്ട് സമരം ചെയ്യിച്ച്, ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവായിരിക്കുന്നു. മുന്‍പ് സ്വകാര്യ ബസുകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്കുമ്പോള്‍ അതിനെ നേരിട്ടിരുന്നത് കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിച്ചായിരുന്നു. ഇനിയൊരു ചാര്‍ജ് വര്‍ധനവിലൂടെയെങ്കിലും കെഎസ്ആര്‍ടിസി രക്ഷപ്പെടുമോ; അതുമില്ല.

ജനങ്ങള്‍ ചാര്‍ജ്ജ് വര്‍ധനവെന്ന ബാധ്യത ഏറ്റെടുത്താല്‍ മാത്രം പോരാ, നിശ്ചയിക്കപ്പെട്ട നിരക്കുകൊടുത്ത് യാത്രചെയ്താലും അവന്റെ ബാധ്യത അതോടെ തീരുന്നില്ല. അവന്‍ നികുതി കൊടുത്തും പൊതുഖജനാവില്‍നിന്ന് പണം വീണ്ടും എടുത്തുകൊടുക്കേണ്ടിവരുന്നു. ഇങ്ങനെയൊരവസ്ഥയ്‌ക്ക് ശാശ്വതമായൊരു പരിഹാരം കാണണമെന്ന് സര്‍ക്കാരിന് ഒട്ടും താല്‍പ്പര്യമില്ല. മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കാതെ ഈ സ്ഥാപനത്തിന്റെ അനിശ്ചിതാവസ്ഥ തുടര്‍ന്നുകൊണ്ടുപോകുന്നു.

വിദൂരഭാവിയില്‍പ്പോലും കെഎസ്ആര്‍ടിസിക്ക് ആവശ്യമില്ലാത്ത വിവിധയിടങ്ങളിലെ സ്ഥലങ്ങള്‍ വിറ്റ് കട ബാധ്യത തീര്‍ക്കണം. പാപ്പനംകോട് ശ്രീചിത്ര എന്‍ജിനീയറിങ് കോളജ് പ്രവര്‍ത്തിക്കുന്ന സ്ഥലം മറ്റൊരു മാനേജ്‌മെന്റിന് വില്‍ക്കുകയോ ഇപ്പോള്‍ നടത്തിപ്പുകാരായ മാനേജ്‌മെന്റില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി അവര്‍ക്ക് തന്നെ വില്‍ക്കുകയോ ചെയ്യുക. ഇന്ന് കെഎസ്ആര്‍ടിസിക്ക് ഒരു എന്‍ജിനീയറിങ് കോളജിന്റെ ആവശ്യമില്ല. ഈ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ മക്കള്‍ക്ക് എന്‍ജിനീയറിങ് പ്രവേശനം എവിടെയും സുലഭമായി ലഭ്യമാകും. മറ്റൊരു മാര്‍ഗം കെറ്റിഡിഎഫ്‌സി എന്ന സ്ഥാപനം നിര്‍ത്തലാക്കി അതിന്റെ ആസ്തികള്‍ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിച്ചാല്‍ ഈ കോര്‍പ്പറേഷന്‍ ശക്തിപ്പെടുകയും അതിലൂടെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യും.

കെറ്റിഡിഎഫ്‌സിയെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അഞ്ച് കോടികൊണ്ട് തുടങ്ങിയ ഈ ധനകാര്യസ്ഥാപനം കെഎസ്ആര്‍ടിസിയെ പിഴിഞ്ഞു തടിച്ചുകൊഴുത്തു. 1000 കോടിയിലധികം ആസ്തിയുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. ഈ സ്ഥാപനത്തിലെ 100 ഓളം ജീവനക്കാരെ കെഎസ്ആര്‍ടിസിക്ക് ഏല്‍പ്പിച്ചുകൊടുത്ത് കെറ്റിഡിഎഫ്‌സി നിര്‍ത്തലാക്കി അതിന്റെ ആസ്തി ബാധ്യതകള്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടും.

ഇതൊന്നും ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ സര്‍ക്കാര്‍ ചെയ്യില്ല. പ്രത്യേകിച്ചും നമ്മുടെ ധനമന്ത്രി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒന്നും ചെയ്യില്ല. അദ്ദേഹം പെട്ടെന്ന് കയ്യടി കിട്ടുന്ന വിദ്യകളാണ് എടുത്തു പയറ്റിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിയെക്കൊണ്ട് കടമെടുപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഈ സ്ഥാപനം വന്‍ കടബാധ്യതയില്‍ എത്തിച്ചേര്‍ന്നത്. ഇതുപോലെ ഭാവിയില്‍ കേരളത്തിനുണ്ടാകാന്‍ പോകുന്ന സാമ്പത്തിക ബാധ്യതയാണ്, ഐസക്കിന് താല്‍പ്പര്യമുള്ള കിഫ്ബി എടുക്കുന്ന കടവും ധനസമാഹരണവും. കിഫ്ബി പ്രതിസന്ധിയിലാകുകയാണെങ്കില്‍ സര്‍ക്കാര്‍ ഗ്യാരന്റി പ്രകാരം നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടിവരും. കിഫ്ബിയുടെ ലോണിന്റെ ബാധ്യതയും ഏറ്റെടുക്കേണ്ടിവരും. അങ്ങനെ കേരളത്തിന്റെ കടങ്ങള്‍  ഐസക്കിലൂടെ വരുംനാളുകളില്‍ കുതിച്ചുയരാനാണ് പോകുന്നത്.

എം. ജോണ്‍സണ്‍ റോച്ച്, ചൊവ്വര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.