Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മറീന കം കാര്‍ഗോ ടെര്‍മിനല്‍ കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:02 am IST
in Alappuzha

ആലപ്പുഴ: ആലപ്പുഴയുടെ വികസനത്തിന് കുതിപ്പ് പകരുമായിരുന്ന ആലപ്പുഴ മറീന കം കാര്‍ഗോ ടെര്‍മിനല്‍ (വിനോദ സഞ്ചാരവും ചരക്കു നീക്കവും) പദ്ധതി കടലാസില്‍ ഒതുങ്ങിയിട്ട് പതിനഞ്ച് വര്‍ഷം.

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിന് കാരണം. ആലപ്പുഴയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് എം.വി. രാഘവന്‍ തുറമുഖ മന്ത്രിയായിരുന്നപ്പോഴാണ്.

വിനോദസഞ്ചാരം. ചരക്ക് നീക്കം എന്നീ രണ്ടു മേഖലകളിലും ഇവിടുത്തെ ഉയര്‍ന്ന സാദ്ധ്യത തിരിച്ചറിഞ്ഞാണ് ഇവിടെ മറീന കം കാര്‍ഗോ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ ആലോചന വന്നത്. 2003- 04 കാലയളവില്‍ പദ്ധതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ എല്‍ ആന്‍ഡ് ടീ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കണ്‍സള്‍ട്ടിങ് എജന്‍സി യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ടെന്‍ഡര്‍ വിളിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2007ല്‍ വീണ്ടും പദ്ധതി പഠിക്കാന്‍ പുതിയ ഏജന്‍സികളെ ചുമതലപ്പെടുത്തി. മുംബൈ ആസ്ഥാനമായ ഡിലോയ്റ്റ് ഇന്ത്യ, ആരോള്‍ എന്നീ രണ്ടു ഏജന്‍സികളാണ് പഠനം നടത്തിയത്. വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കി തുറമുഖം വികസിപ്പിക്കണമെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പുറംകടലില്‍ വിനോദസഞ്ചാരികളെ എത്തിച്ച് അവിടെ നിന്ന് ബോട്ടുമാര്‍ഗ്ഗം തീരത്തെത്തിച്ച് പരീക്ഷണസര്‍വ്വീസും നടത്തി.

വിനോദസഞ്ചാര മേഖലയ്‌ക്കൊപ്പം ചരക്കു നീക്കത്തിനു പ്രാധാന്യമുള്ള തുറമുഖമായി ആലപ്പുഴയെ വികസിപ്പിക്കണമെന്ന് രാഷ്‌ട്രീയപാര്‍ട്ടികളും തൊഴിലാളി സംഘടനകളും കര്‍ശന നിലപാട് സ്വീകരിച്ചു. എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ എല്ലാം വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പഴ ഇന്‍ലാന്‍ഡ് മറീന കം പാസഞ്ചര്‍ ടെര്‍മിനല്‍ പദ്ധതിക്ക് രൂപം നല്‍കി. 2011ല്‍ ഇതിന്റെ റിപ്പോര്‍ട്ടു സര്‍ക്കാരിന് നല്‍കി.

ലക്ഷ്യം 130 കോടിയുടെ പദ്ധതി

ആലപ്പുഴ: 130 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. കരാര്‍ പ്രകാരം ഡിലോയ്റ്റ് കമ്പനി പദ്ധതി നടത്തിപ്പിനായി മൂന്നു കമ്പനികളെ കൊണ്ടുവന്നെങ്കിലും ടെണ്ടര്‍ വിളിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

ഇടത്തരം കപ്പലുകള്‍ ഉപയോഗിച്ച് കൊച്ചി അടക്കമുള്ള തുറമുഖനഗരങ്ങളുമായി ആലപ്പുഴയ്‌ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും പ്രധാന നേട്ടം. കൂടാതെ ചെലവ് കുറഞ്ഞ ജലഗതാഗതം, ചരക്കു ഗതാഗതവും സാദ്ധ്യമാക്കാനും കഴിയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.