Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കലാപൂരത്തിന് വേദികളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 08:31 pm IST
inThrissur

സ്വന്തം ലേഖകന്‍

തൃശൂര്‍: കലാകേരളത്തിന്റെ കൗമാര പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് ആറിന് തിരശീല ഉയരും. 10 വരെ നീളുന്ന കലാമാമാങ്കത്തിന് പൂര നഗരി ഒരുങ്ങുന്നു.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ പൂരം പ്രദര്‍ശന നഗരിയാണ് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്റെ മുഖ്യവേദി. ‘നീര്‍മാതളം’ എന്നു പേരിട്ട പ്രധാന വേദി 40,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിട്ടുള്ളത്. 280 അടി നീളത്തിലും 150 അടി വീതിയിലും തയാറാക്കിയിരിക്കുന്ന പന്തലില്‍ 8,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ ആസ്വദിക്കാം.

മുന്‍ കലോത്സവ പന്തലുകള്‍ നാല് നിലകളിലായിരുന്നെങ്കില്‍ ഇക്കുറി ആറ് നിലകളിലാണ് നിര്‍മ്മാണം. അളവുകളില്‍ വ്യത്യാസം വരുത്തി കാലുകളുടെ എണ്ണം കുറച്ചുള്ള പന്തല്‍ നിര്‍മ്മാണവും ഇത്തവണത്തെ പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ 160 തൂണുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്രാവശ്യം 80 എണ്ണം മാത്രം. ഇതിനാല്‍ തടസങ്ങളില്ലാതെ കാണികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാം. വശങ്ങള്‍ മറയ്‌ക്കാതെയുള്ള പന്തലില്‍ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. 120 പേരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.

സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്ന തെക്കേഗോപുര നടയിലെ വേദി ‘നിശാഗന്ധി’ നിര്‍മ്മിച്ചിരിക്കുന്നത് 10,000 ചതുരശ്ര അടിയിലാണ്. 200 അടി നീളത്തിലും 50 അടി വീതിയിലും ജര്‍മ്മന്‍ ടെക്‌നോളജിയില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ 1,500 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാം. 20,000 ചതുരശ്ര അടിയിലാണ് ബാനര്‍ജി ക്ലബ്ബിനു മുന്നിലെ വേദി ‘നീലക്കുറിഞ്ഞി’ ഒരുക്കിയിട്ടുള്ളത്. 200 അടി വീതിയും 100 അടി വീതിയുമുള്ള പന്തലില്‍ 3,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ കാണാം.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദികള്‍ക്ക് പുറമേ സാഹിത്യ അക്കാദമി, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, സെന്റ് ക്ലയേഴ്‌സ് സ്‌കൂള്‍, സിഎംഎസ് സ്‌കൂള്‍, കാല്‍ഡിയന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ തയാറാക്കുന്ന വേദികളുടെ നിര്‍മ്മാണവും അവസാനഘട്ടത്തില്‍. ഇവയെല്ലാം 4,000 ചതുരശ്ര അടിയിലുള്ള വേദികളാണ്. 500 പേര്‍ക്ക് ഇരുന്ന് ഇവിടെ മത്സരങ്ങള്‍ വീക്ഷിക്കാനാകും. ഭക്ഷണശാല ഒരുക്കിയിരിക്കുന്ന അക്വാറ്റിക് കോംപ്ലക്‌സില്‍ 35,000 ചതുരശ്ര അടിയിലാണ് പന്തല്‍. 3,000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം.

ചെറുതുരുത്തി സ്വദേശി ഉമ്മറിനാണ് പന്തല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍. 29 ലക്ഷം രൂപയ്‌ക്കാണ് കരാര്‍. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കേരളത്തിലെ പരിപാടികള്‍ക്ക് ഉമ്മര്‍ വേദിയൊരുക്കിയിട്ടുണ്ട്. 25 വര്‍ഷമായി പന്തല്‍ നിര്‍മ്മാണ രംഗത്തുള്ള ഇദ്ദേഹം കലോത്സവത്തിനായി പന്തലൊരുക്കുന്നത് 16-ാം തവണ. 2004-ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിന് പന്തലൊരുക്കിയത് ഉമ്മറായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ കലോത്സവ വേദികളും നാളെ കൈമാറുമെന്ന് ഉമ്മര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.