Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അഴിമതിയില്‍ മുങ്ങി അഗ്രോ സര്‍വീസ് സെന്ററുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 07:10 pm IST
in Wayanad

മാനന്തവാടി: വയനാട് ജില്ലയിലെ കൃഷി ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍ നടന്ന സാമ്പത്തിക തിരിമറി പുറത്തായതിനു പിന്നാലെ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വീസ് സെന്ററുകളും സംശയമുനയില്‍. ആത്മയുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വീസ് സെന്ററുകളില്‍ വ്യാപക അഴിമതി നടക്കുന്നത്. 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടി അഗ്രോ സര്‍വീസ് സെന്ററില്‍ 35 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. ആത്മ വഴിയാണ് ഈ കാര്‍ഷികോപകരണങ്ങള്‍ അഗ്രോ സര്‍വീസ് സെന്ററിനു ലഭിച്ചത്. കര്‍ഷകരില്‍നിന്നും മിതമായ നിരക്കില്‍ തുക ഈടാക്കി കാര്‍ഷികപ്രവര്‍ത്തനങ്ങ ള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയതെങ്കിലും ഇത് കര്‍ഷകര്‍ക്കോ അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍ക്കോ പ്ര യോജനപ്പെട്ടില്ല.

ട്രാക്ടര്‍, ട്രില്ലര്‍, മിനി ട്രാക്ടര്‍, കാടുവെട്ടുയന്ത്രം, മെതിയന്ത്രം തുടങ്ങിയവ വാങ്ങിയെങ്കിലും ഇവയില്‍ പലതും എവിടെയാണെനന്നുപോലും കര്‍ഷകര്‍ക്കറിയില്ല. അഗ്രോ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കൊയിലേരിയിലെ കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. 2013 ഫിബ്രവരിയില്‍ ബത്തേരി കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തിലാണ് മാനന്തവാടി അഗ്രോ സര്‍വീസ് സെന്ററിന് തുടക്കമായത്. ടി പി വര്‍ഗീസ് പ്രസിഡന്റും ഷിബി തോമസ് സെക്രട്ടറിയുമാണ് അഗ്രോ സര്‍വീസ് സെന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ചു ഭരണസമിതിയംഗങ്ങള്‍ക്കുപുറമെ നാല് എക്‌സിക്യൂട്ടീവിനെയും സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്ന വേളയില്‍ തിരഞ്ഞെടുത്തിരുന്നു. ഭരണസമിതി എക്‌സിക്യുട്ടീവ് എന്നിവ ചേര്‍ന്ന് 15 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ആദിവാസി വിഭാഗത്തില്‍ പെട്ടവരെ കബളിപ്പിച്ച് അഴിമതി നടത്തിയെന്നാണ് ആരോപണം.

അംഗങ്ങളില്‍ ചിലര്‍ക്ക് യന്ത്രങ്ങളുടെ അറ്റകുറ്റ പണിയെടുക്കാനുള്ള പരിശീലനം നല്‍കിയിരുന്നു. തകരാറുവരുന്ന യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു പുറമെ ഇവര്‍ക്ക് ചെറിയ വരുമാനവും നല്‍കാനാണ് ഇത്തരമൊരു കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചത്. അംഗങ്ങളായവര്‍ക്ക് ജോലി വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ പരിശീലനം നല്‍കിയവര്‍ക്ക് തൊഴിലോ യന്ത്രങ്ങ ള്‍ അറ്റകുറ്റപ്പണിയെടുക്കുന്നതിനുള്ള അവസരമോ ലഭിച്ചിട്ടില്ല. സര്‍വീസ് സെന്ററില്‍ നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ മുമ്പ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കേവലം ഒരു യോഗം നടത്തിയതൊഴിച്ചാല്‍ പിന്നീട് ഒന്നുമുണ്ടായില്ലെന്ന് അംഗങ്ങള്‍ പറയുന്നു. യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാതെ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നെന്നാണ് അഗ്രോ സര്‍വീസ് സെന്ററിലെ അംഗങ്ങള്‍ പറയുന്നത്. അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയതുമുതല്‍ ഒരാള്‍ തന്നെയാണ് പ്രസിഡന്റ്. സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും അംഗങ്ങളായി തങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നല്‍കിയ പരാതിയിലും നടപടി ഒന്നുമുണ്ടായില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

അഗ്രോ സര്‍വീസ് സെന്ററിന് അനുവദിച്ച കാര്‍ഷിക യന്ത്രങ്ങളും മറ്റും പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുകയാണെന്നും ഇത് അന്വേഷിക്കണമെന്നും അംഗങ്ങള്‍ നല്‍കിയ പരാതിയിലുണ്ട്. മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍ 71.29 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ജില്ലാ ധനകാര്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലാ ധനകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അഗ്രോ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് നടന്ന ക്രമകക്കേടുകള്‍ അന്വേഷിക്കാന്‍ ധനകാര്യ വകുപ്പ് തയ്യാറാവണമെന്ന് മാനന്തവാടി അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.