Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൈതൃക പട്ടികയില്‍ ഉള്‍പെടുത്താന്‍ തീരുമാനമായെങ്കിലും ഇരട്ടി പാലം അനുനിമിഷം നാശത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 10:47 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരവാസികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഇരിട്ടി പാലം. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലം അവരുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും രൂപഭംഗി കൊണ്ടും മനുഷ്യമനസ്സിനെ ആകര്‍ഷിക്കുന്നു.

തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ എണ്‍പത്തി അഞ്ചാണ്ട് പിന്നിടുന്ന മലയോര മേഖലയുടെ വളര്‍ച്ചക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഈ മനോഹര നിര്‍മ്മിതി പൈതൃക പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് മേഖലയിലെ ജനപക്ഷത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു.

ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കുകയും എംഎല്‍എയുടെ ആവശ്യം പരിഗണിച്ച മന്ത്രി പാലത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എഞ്ചിനീയര്‍ ആയിരുന്ന ഏണസ്റ്റ് ജെയിംസ് സ്റ്റുവേര്‍ട്‌സിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. തലശ്ശേരി സ്വദേശിയായിരുന്ന ചിരുകണ്ഠന്‍ എന്നയാളായിരുന്നു ഇതിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്.

ഈ പാലത്തിന്റെ നിര്‍മ്മാണത്തിലെ എഞ്ചിനീയറിങ് വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്. കൂറ്റന്‍ ഇരുമ്പു പാളികള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ പാലത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

10 മീറ്റര്‍ ഉയരത്തിലും 144 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന തൂണുകള്‍ക്കു പുറമെ പുഴയില്‍ കരിങ്കല്ലുകള്‍ അടുക്കിവെച്ച നിര്‍മ്മിച്ച രണ്ട് തൂണുകളിലാണ് പാലം നിലനില്‍ക്കുന്നത്. മലയോര മേഖലയില്‍ ഈ കാലയളവിലുണ്ടായ നിരവധി ഉരുള്‍പൊട്ടലുകളേയും വെള്ളപ്പൊക്കത്തെയും മറ്റും അതിജീവിച്ച് നില്‍ക്കുന്ന ഇരിട്ടി പാലം ബ്രിട്ടീഷുകാരന്റെ മലബാര്‍ മേഖലയിലെ ആധിപത്യത്തിന്റെയും ഈ മേഖലയില്‍ നടത്തിയ നിരവധി ചൂഷണങ്ങളുടെയും മൂകസാക്ഷി കൂടിയാണ് എന്ന് പറയാം.

കുടക് മലനിരകളിലെ വനങ്ങളില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും വനവിഭവങ്ങളും ഈട്ടി മുതലായ വിലപിടിപ്പുള്ള കൂറ്റന്‍ മരങ്ങളും മറ്റും കടത്തിക്കൊണ്ടുപോകാനായിരുന്നു ഇരിട്ടി പാലവും കൂട്ടുപുഴ പാലവും മറ്റും ഇവര്‍ നിര്‍മ്മിച്ചത്.

എന്നാല്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പാലം ഇന്ന് ഏറെ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാലങ്ങളായി വര്‍ഷാ വര്‍ഷം നടത്തിവന്നിരുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ കൂറ്റന്‍ ഇരുമ്പു ബീമുകളും ഇരുമ്പു മേല്‍ക്കൂരയും മറ്റും തുരുമ്പെടുത്ത് ഏതുനിമിഷവും പൊട്ടിവീഴാമെന്ന നിലയില്‍ ആണ് ഇപ്പോഴുള്ളത്. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് ഓരോ ദിവസവും അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്. കോണ്‍ക്രീറ്റിനകത്തെ ഇരുമ്പുകമ്പികളും ഇതോടെ തുരുമ്പെടുത്തു നശിക്കുന്നു. നൂറുകണക്കിന് ഭാരവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പാലം അനുനിമിഷം നാശത്തിലേക്കു കൂപ്പുകുത്തുകയാണ്. പുതിയ പാലം പണിക്കൊപ്പം പഴയപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിച്ചില്ലെങ്കില്‍ പുതിയപാലം പണി കഴിയുമ്പോഴേക്കും ഈ ചരിത്രകൗതുകത്തിന്റെ നാശമായിരിക്കും ഫലം എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

പുതിയ വാര്‍ത്തകള്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.