Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൈതൃക പട്ടികയില്‍ ഉള്‍പെടുത്താന്‍ തീരുമാനമായെങ്കിലും ഇരട്ടി പാലം അനുനിമിഷം നാശത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 10:47 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരവാസികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഇരിട്ടി പാലം. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലം അവരുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും രൂപഭംഗി കൊണ്ടും മനുഷ്യമനസ്സിനെ ആകര്‍ഷിക്കുന്നു.

തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ എണ്‍പത്തി അഞ്ചാണ്ട് പിന്നിടുന്ന മലയോര മേഖലയുടെ വളര്‍ച്ചക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഈ മനോഹര നിര്‍മ്മിതി പൈതൃക പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് മേഖലയിലെ ജനപക്ഷത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു.

ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കുകയും എംഎല്‍എയുടെ ആവശ്യം പരിഗണിച്ച മന്ത്രി പാലത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എഞ്ചിനീയര്‍ ആയിരുന്ന ഏണസ്റ്റ് ജെയിംസ് സ്റ്റുവേര്‍ട്‌സിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. തലശ്ശേരി സ്വദേശിയായിരുന്ന ചിരുകണ്ഠന്‍ എന്നയാളായിരുന്നു ഇതിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്.

ഈ പാലത്തിന്റെ നിര്‍മ്മാണത്തിലെ എഞ്ചിനീയറിങ് വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്. കൂറ്റന്‍ ഇരുമ്പു പാളികള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ പാലത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

10 മീറ്റര്‍ ഉയരത്തിലും 144 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന തൂണുകള്‍ക്കു പുറമെ പുഴയില്‍ കരിങ്കല്ലുകള്‍ അടുക്കിവെച്ച നിര്‍മ്മിച്ച രണ്ട് തൂണുകളിലാണ് പാലം നിലനില്‍ക്കുന്നത്. മലയോര മേഖലയില്‍ ഈ കാലയളവിലുണ്ടായ നിരവധി ഉരുള്‍പൊട്ടലുകളേയും വെള്ളപ്പൊക്കത്തെയും മറ്റും അതിജീവിച്ച് നില്‍ക്കുന്ന ഇരിട്ടി പാലം ബ്രിട്ടീഷുകാരന്റെ മലബാര്‍ മേഖലയിലെ ആധിപത്യത്തിന്റെയും ഈ മേഖലയില്‍ നടത്തിയ നിരവധി ചൂഷണങ്ങളുടെയും മൂകസാക്ഷി കൂടിയാണ് എന്ന് പറയാം.

കുടക് മലനിരകളിലെ വനങ്ങളില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും വനവിഭവങ്ങളും ഈട്ടി മുതലായ വിലപിടിപ്പുള്ള കൂറ്റന്‍ മരങ്ങളും മറ്റും കടത്തിക്കൊണ്ടുപോകാനായിരുന്നു ഇരിട്ടി പാലവും കൂട്ടുപുഴ പാലവും മറ്റും ഇവര്‍ നിര്‍മ്മിച്ചത്.

എന്നാല്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പാലം ഇന്ന് ഏറെ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാലങ്ങളായി വര്‍ഷാ വര്‍ഷം നടത്തിവന്നിരുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ കൂറ്റന്‍ ഇരുമ്പു ബീമുകളും ഇരുമ്പു മേല്‍ക്കൂരയും മറ്റും തുരുമ്പെടുത്ത് ഏതുനിമിഷവും പൊട്ടിവീഴാമെന്ന നിലയില്‍ ആണ് ഇപ്പോഴുള്ളത്. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് ഓരോ ദിവസവും അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്. കോണ്‍ക്രീറ്റിനകത്തെ ഇരുമ്പുകമ്പികളും ഇതോടെ തുരുമ്പെടുത്തു നശിക്കുന്നു. നൂറുകണക്കിന് ഭാരവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പാലം അനുനിമിഷം നാശത്തിലേക്കു കൂപ്പുകുത്തുകയാണ്. പുതിയ പാലം പണിക്കൊപ്പം പഴയപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിച്ചില്ലെങ്കില്‍ പുതിയപാലം പണി കഴിയുമ്പോഴേക്കും ഈ ചരിത്രകൗതുകത്തിന്റെ നാശമായിരിക്കും ഫലം എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

പുതിയ വാര്‍ത്തകള്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.