Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ സഹകരണബാങ്കിലെ മാനേജര്‍മാരുടെ ബിരുദം വ്യാജമാണെന്ന സംശയം; കൂടുതല്‍ അന്വേഷണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 07:00 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ 12 ജീവനക്കാരുടെ ബിരുദം വ്യാജമാണെന്നു സംശയ ഉയര്‍ന്ന സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരുടേയും ബിരുദം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സഹകരണ വകുപ്പ് തയ്യാറെടുക്കുന്നു. വ്യാജ ബിരുദം സംബന്ധിച്ച് സംശയമയര്‍ന്ന ജീവനക്കാര്‍ക്ക് ശരിയായ രേഖകള്‍ ഹാജരാക്കാന്‍ നിര്‌ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലര്‍ക്കും സമര്‍പ്പിക്കാനായിട്ടില്ല. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും അംഗീകരിക്കാത്ത ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സ്ഥാനക്കയറ്റം നേടിയവരാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളത്. മൂന്ന് മാനേജര്‍മാരും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നറിയുന്നു.കേരളാബാങ്ക് രൂപവത്കരണത്തിനു മുന്നോടിയായി ജീവനക്കാരുടെ യോഗ്യതവിലയിരുത്തലും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് 12പേരുടെ ബിരുദങ്ങള്‍ അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തെ ചില സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും വ്യാജമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവര്‍സ്ഥാനക്കയറ്റം നേടിയതെന്നാണ് കണ്ടെത്തല്‍. ഈ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വാങ്ങാന്‍ വിട്ടതാണെന്നും അത് ഹാജരാക്കാന്‍ സമയം നല്‍കണമെന്നും വിശദീകരണം നല്‍കിയിരിക്കുകയാണ് പലരും. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയിരുന്ന സ്ഥാപനത്തില്‍ നിന്നും സംഘടിപ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളും ചിലര്‍ ഉദ്യോഗ കയറ്റത്തിനായി ഉപയോഗിച്ചതായ സംശയവും ഉയര്‍ന്നിട്ടുണ്ട്.മൂന്നു മാനേജര്‍മാരും ഡിജിഎമ്മും സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഇത്തരം ബിരുദങ്ങള്‍ പരിഗണിക്കണമെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാല തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എന്നാല്‍ ഇവര്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ബാങ്കിന്റെ എച്ച്ആര്‍ വിഭാഗമാണ് ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തുന്നത്. സഹകരണവകുപ്പ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുമെന്നറിയുന്നു. ആരോപണമുയര്‍ന്ന ജീവനക്കാരോട് വകുപ്പും വിശദീകരണം തേടിയിട്ടുണ്ട്.മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ ബിരുദം നിര്‍ബന്ധമാണ്. ഇതാണ് സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലകളുടെ തട്ടിപ്പു ബിരുദം സ്വന്തമാക്കാന്‍ ജീവനക്കാര്‍ ശമിക്കാന്‍ കാരണം. മറ്റ് സഹകരണബാങ്കുകളിലെയും മാനേജര്‍മാര്‍ക്കെതിരേ ഇതേ പരാതി സഹകരണവകുപ്പിന് നേരത്തേ ലഭിച്ചിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ പരിശോധന നടന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.