Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നാലുകെട്ടിന് അറുപതെത്തിയ ചെറുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 05:47 pm IST
inSpecial Article

എംടി വാസുദേവന്‍നായരുടെ നോവല്‍ നാലുകെട്ടിന് വയസ് അറുപതായിട്ടും നായകന്‍ അപ്പുണ്ണി ഇപ്പോഴും പ്രതിഷേധ സൗന്ദര്യത്തില്‍ ചെറുപ്പക്കാരന്‍ തന്നെ. വായനക്കാര്‍ നോവല്‍ വായിച്ചു വായിച്ചു ക്ഷുഭിത യൗവനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അപ്പുണ്ണിയിലൂടെ പൗരുഷത്തിന്റെ ലാവാ പ്രവാഹം നെഞ്ചേറ്റി വാങ്ങിയവരാകണം നാലുകെട്ടിന്റെ അന്നത്തേയും ഇന്നത്തേയും പുസ്തക പ്രേമികള്‍. 1958ല്‍ ഇറങ്ങിയ നാലുകെട്ടിന്റെ അന്‍പതാം പതിപ്പ് തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കുമ്പോള്‍ മലയാള സാഹിത്യത്തില്‍ ഒരുകാലത്തെ അടയാളപ്പെടുത്തുകയും ആസ്വാദനത്തെ മാറ്റി സ്ഥാപിക്കുകയും ചെയ്ത ഒരു രചന ആഘോഷിക്കുക കൂടിയാണ് മലയാളി.

ഫൂഡലിസത്തിന്റെ മാത്രമല്ല, മനുഷ്യമനസിലെ ജീര്‍ണ്ണതകളുടെ ഇരുട്ടിന്റെ മാറാലകള്‍ തുടച്ചു നീക്കുകകൂടിയാണ് നാലുകെട്ട്. നാലുകെട്ട് പൊളിച്ചുകളഞ്ഞ് കാറ്റും വെളിച്ചവും കടന്നുവരുന്ന ചെറിയ വീടുമതിയെന്നു അപ്പുണ്ണി തീരുമാനിക്കുകയും തനിക്കു വളരണമെന്ന് നിശ്ചയിക്കുന്നതും കേരളത്തിന്റെ ഭാവിയിലേക്കുള്ള ആത്മവിശ്വാസത്തിന്റെ കരുതല്‍ മൂലധനം കൂടിയാണ്. അപ്പുണ്ണി അന്നത്തെ മാത്രമല്ല പിന്നീടുവന്ന ചെറുപ്പത്തിന്റെ കൂടി തിളക്കുന്ന ആണത്തത്തിന്റെ തിണര്‍പ്പുകൂടിയാണ്. സാമൂഹ്യമാറ്റത്തിനു കാതോര്‍ത്തിരുന്ന അന്നത്തെ നാളുകളുടെ കൂടി പരിഛേദമാണ്. കൂട്ടുകുടുംബത്തിന്റെ പ്രശ്‌നങ്ങളും അതിലെ സങ്കീര്‍ണ്ണതകളും മനുഷ്യവികാരങ്ങളുടെ ഒതുക്കപ്പെട്ട നിശ്വാസങ്ങളും കതിരിട്ടു നില്‍ക്കുന്ന പാതിയടഞ്ഞ വാതായനങ്ങള്‍ ഇതില്‍ കാണാം.

വള്ളുവനാടന്‍ ഭാഷയുടെ തിരിതെളിച്ചവും ആത്മാവുകക്കിയെടുക്കും പോലുള്ള വാക്കുകളും മികവിന്റെ എഴുത്തുശക്തിയായി മറ്റൊരു തരത്തില്‍ നാലുകെട്ടിലൂടെ മലയാളം അനുഭവിക്കുകയായിരുന്നു. പാരായണ സുഗമവും സുഭഗവുമായ നോവല്‍ സ്വരൂപം ഇങ്ങനെയും ആയിരക്കാമെന്ന് അറിയുകയായിരുന്നു വായനക്കാരന്‍. നാട്ടിന്‍പുറത്തിന്റെതായ വ്യവഹാരങ്ങള്‍ ഭാഷയിലൂടെ തിടം വെച്ചുവളരുന്നതും അതു കഥാപാത്രങ്ങളുടെ ആന്തരികതയുമായി സംവദിക്കുന്നതും പുതിയൊരളവിലാണ് നാലുകെട്ടിലൂടെ ആരും കണ്ടത്.

എംടിയുടെ മിക്കവാറും ചെറുകഥയിലും നോവലുകളിലും സിനിമകളിലും കടന്നുവരുന്ന പ്രതിഷേധിക്കുന്ന പുരുഷനും നായകനും അപ്പുണ്ണിയിലൂടെ നോവലില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു. അപ്പുണ്ണിയുടെ പ്രതിനിധികള്‍ തന്നെയാണ് കാലത്തിലേയും അസുരവിത്തിലേയും നായകര്‍. രണ്ടാമൂഴത്തിലെ ഭീമനും വേറൊരാളല്ല. മറ്റൊരര്‍ഥത്തില്‍ ആത്മകഥാപരം തന്നെയാണ് എംടിയുടെ നായകരെല്ലാം. തന്നെ പല നായകരിലുമായി എംടി പങ്കുവെച്ചിരിക്കുന്നുവെന്നു തന്നെ പറയാം.

പതിന്നാലു ഭാഷകളിലാണ് എംടിയുടെ നാലുകെട്ട് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഇംഗ്‌ളീഷിലും പരിഭാഷയുണ്ട്. അഞ്ചുലക്ഷത്തിലധികം കോപ്പികള്‍ നാലുകെട്ടിന്റേതായി ഇറങ്ങിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.