Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊടുംക്രൂരതകള്‍ ബാക്കിയായി; ചാള്‍സ് മാന്‍സണ്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:45 am IST
in World

ലോസ് ഏയ്ഞ്ചലസ്: അമേരിക്ക കണ്ട ഏറ്റവും ക്രൂരനായ കുറ്റവാളികളില്‍ ഒരാളായ ചാള്‍സ് മാന്‍സണ്‍എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തോടു വിടപറഞ്ഞു. കുട്ടിക്കാലത്തെ ക്രിമിനല്‍ പശ്ചാത്തലത്തിനു ശേഷം പിന്നീട് സ്വയം പ്രഖ്യാപിത ഗുരുവായി മാറിയ ചാള്‍സ് നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയാണ്. വിഖ്യാത ഹോളിവുഡ് നടി ഷാരോണ്‍ ടെയ്റ്റ് അടക്കം ആറുപേരുടെ കൊലപാതകക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ജയിലില്‍ തടവില്‍ക്കഴിയുകയായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസം മുമ്പ് കേണ്‍ കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭ്രാന്തമായ അക്രമവാസനയുടെ പ്രതീകമായിരുന്നു ചാള്‍സ് മാന്‍സണ്‍. അറുപതുകളുടെ തുടക്കത്തില്‍ മാന്‍സണ്‍ ഫാമിലി എന്ന പേരില്‍ ആശ്രമ തുല്യമായ സങ്കേതം സ്ഥാപിച്ചു. അമേരിക്കയില്‍ ഹിപ്പി കാലമായിരുന്നു അത്. ശിഥിലമായ കുടുംബ ബന്ധങ്ങള്‍ സൃഷ്ടിച്ച ശൂന്യതയും മയക്കുമുരുന്നിന്റെ ലഹരിയും ചെറുപ്പക്കാരില്‍ അരാജകത്വമായി പടര്‍ന്ന കാലം. എല്ലാറ്റിനും പരിഹാരമുണ്ടെന്ന തരത്തിലുള്ള ചാള്‍സിന്റെ പ്രചരണത്തില്‍ പലരും ആകൃഷ്ടരായി. ഹോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും മാന്‍സണ്‍ ഫാമിലിയില്‍ അംഗങ്ങളായി.

ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍സ് തുടങ്ങിയ വിഖ്യാത പോപ് ഗായക സംഘങ്ങളുടെ ഗാനങ്ങളുടെ വ്യാഖ്യാനങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ ചാള്‍സിന് ആരാധകര്‍ ഏറെയായി. എല്ലാം തന്റെ അക്രമവാസനയ്‌ക്കുള്ള മറയായിരുന്നു.

1969ല്‍ കാലിഫോര്‍ണിയയില്‍ റോളിങ് സ്റ്റോണ്‍സിന്റെ സംഗീത നിശയില്‍ അക്രമം അഴിച്ചുവിട്ടതോടെ മാന്‍സണ്‍ ഫാമിലിയെക്കുറിച്ച് സംശയങ്ങളേറി. മയക്കുമരുന്നിന്റെ ലഹരിയില്‍ എന്തും കാട്ടിക്കൂട്ടുന്ന സംഘമാണതെന്ന് വ്യക്തമായി.

1969 ആഗസ്റ്റ്് ഒന്‍പതിന് പ്രശസ്ത സംവിധായകന്‍ റൊമാന്‍ പോളന്‍സിസ്‌കിയുടെ ഭാര്യയും നടിയുമായ ഷാരോണ്‍ ടെയ്റ്റിനേയും മറ്റ് നാലു പേരേയും ക്രൂരമായി കൊന്ന് തന്റെ ക്രിമിനല്‍ സ്വഭാവം പൂര്‍ണമായി വെളിപ്പെടുത്തി ചാള്‍സ്. ടെയ്റ്റിന്റെ വീട്ടിലായിരുന്നു ഈ അരുംകൊല.

എട്ടരമാസം ഗര്‍ഭിണിയായിരുന്നു ടെയ്റ്റ് എന്ന്. തൊട്ടടുത്ത ദിവസം രാത്രി ലോസ് ഏയ്ഞ്ചലസില്‍ത്തന്നെ സമ്പന്നനായ ലെനോയേയും ഭാര്യ റോസ്‌മേരിയേയും ഇവര്‍ വധിച്ചു.

ഈ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ചാള്‍സും സംഘവുമാണെന്ന് സൂചന കിട്ടുന്നത് ആറുമാസങ്ങള്‍ക്കു ശേഷമാണ്. ജയിലില്‍ കഴിഞ്ഞിരുന്ന മാന്‍സണ്‍ സംഘത്തിലെ ഒരാള്‍ സഹത്തടവുകാരനോടു വെളിപ്പെടുത്തിയ ചില വസ്തുതകളില്‍ നിന്നാണ് പോലീസ് ചാള്‍സിലേക്ക് എത്തിയത്.

1970ല്‍ ചാള്‍സും സൂസന്‍ അറ്റ്കിന്‍സ്, പട്രീഷ്യ ക്രെന്‍വിന്‍കെല്‍, ലെസ്ലി വാന്‍ ഹ്യുട്ടന്‍ എന്നീ മൂന്നു വനിതാ കൂട്ടാളികളും അറസ്റ്റിലായി. ഒരു വര്‍ഷത്തെ വിചാരണയ്‌ക്കു ശേഷം നാലുപേരെയും വധശിക്ഷയ്‌ക്കു വിധിച്ചു. 1972ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അമേരിക്കയിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ ഒരാളാണ് ചാള്‍സ് മാന്‍സണിന്റെ മരണത്തോടെ ചരിത്രത്തിന്റെ ഭാഗമാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Kerala

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.