Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആത്മനിദ്രാ നിലയത്തിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 12:12 pm IST
in Thiruvananthapuram

മലയിന്‍കീഴ്: മാറനല്ലൂരിലെ വൈദ്യുതി ശ്മശാനത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന. ഒരുപിടി മണ്ണ് സ്വന്തമായില്ലാത്തവര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും രണ്ടും മൂന്നും സെന്റില്‍ വീടുവച്ചു ജീവിക്കുന്നവര്‍ക്കും അന്ത്യവിശ്രമം ഒരുക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മാറനല്ലൂരില്‍ പണികഴിപ്പിച്ച ആത്മനിദ്രാ നിലയം എന്ന വൈദ്യുതി ശ്മശാനമാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയുടെ തൈക്കാടുള്ള ശാന്തികവാടം മാതൃകയില്‍ രണ്ടുവര്‍ഷം മുമ്പ് മാറനല്ലൂര്‍, മലവിളയില്‍ പണിത രണ്ടുകെട്ടിടങ്ങളും ഇന്ന് ശ്മശാനമൂകതയിലാണ്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് എരുത്താവൂര്‍ ചന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ മലവിളയില്‍ വിജനമായ സ്ഥലം നോക്കി പൊതുശ്മശാനത്തിന് അരയേക്കര്‍ ഭൂമി വാങ്ങി. അതിന് അദ്ദേഹം കഠിനമായ പഴി കേട്ടു.

2015 ല്‍ വീണ്ടും പൊതുശ്മശാനത്തിന്റെ ഫയല്‍ പൊടിതട്ടിയെടുത്ത് സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചു. 75 ലക്ഷത്തിനിടയ്‌ക്ക് എസ്റ്റിമേറ്റ് തയാറാക്കിയത്. ഗ്രാമീണമേഖലയില്‍ വൈദ്യുതി ശ്മശാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ നീക്കിവച്ച പ്രത്യേക ഫണ്ടില്‍ നിന്ന് 50 ലക്ഷം അതിവേഗം അനുവദിച്ചു. 25 ലക്ഷം പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് വകയിരുത്തി. ചുവപ്പുനാടകളുടെ കുരുക്കഴിച്ചും വിവിധ വകുപ്പുകളുടെ അനുമതി പത്രം നേടിയെടുത്തും യുദ്ധകാലാടിസ്ഥാനത്തില്‍ ഇ-ടെന്‍ഡര്‍ പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം ആരംഭിച്ചു. ഇതിനിടെ കാലാവധി പൂര്‍ത്തിയാക്കി ഭരണസമിതി പിരിച്ചുവിട്ടു.

പുതുതായി വന്ന ബിജെപി ഭരണസമിതി ശ്മശാനവിഷയത്തില്‍ പ്രത്യേക താത്പര്യം കാണിച്ചു. കെട്ടിടം പണിയും അടിസ്ഥാന സൗകര്യങ്ങളും ദ്രുതഗതിയില്‍ ഒരുക്കി. ശ്മശാനം യാഥാര്‍ഥ്യത്തിന്റെ വക്കിലെത്തിയപ്പോഴാണ് ഇടതുവലത് മുന്നണികള്‍ പഞ്ചായത്ത് ഭരണം അട്ടിമറിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ ശ്മശാനത്തിന്റെ കാര്യം മെല്ലെപ്പോക്കായി. വൈദ്യുതിവകുപ്പ് ശ്മശാനത്തിലേക്ക് ആവശ്യമായ അളവില്‍ വൈദ്യുതി എത്തിക്കാന്‍ ശക്തികൂടിയ ട്രാന്‍സ്‌ഫോര്‍മര്‍ കെട്ടിടത്തിന് തൊട്ടരികില്‍ സ്ഥാപിച്ചു. എന്നാല്‍, പഞ്ചായത്തുവക കെട്ടിടത്തിന് അവര്‍ തന്നെ നമ്പറിടാന്‍ കാണിച്ച അനാസ്ഥമൂലം കണക്ഷന്‍ നല്‍കാനായില്ല. മലയോര, ഗ്രാമീണ മേഖലയിലെ സാധാരണക്കാരന് ഏറെ ആശ്വാസമാകുമായിരുന്നതും പഞ്ചായത്തിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സ്വപ്‌നപദ്ധതിയാണ് അവഗണയുടെ ഉത്തമോദാഹരണമായി കാടുകയറുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.