Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രാഗലയ താളത്തില്‍ രണ്ടാംദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 02:52 pm IST
inThiruvananthapuram

തിരുവനന്തപുരം: ശാസ്ത്രീയ സംഗീതവും മാപ്പിളപ്പാട്ടും നാടോടിനൃത്തവും ഏകാഭിനയവും ഒക്കെയായി രാഗലയതാള വിസ്മയമായിരുന്നു രണ്ടാം ദിനം. മാപ്പിളപ്പാട്ടിന്റെ ഈശലുകളും നാടോടിനൃത്തന്റെ തനിമയും പദ്യംചൊല്ലലിന്റെ കാവ്യഭംഗിയുമെല്ലാം മത്സരങ്ങളെ മികവുറ്റതാക്കി.

നാടോടി നൃത്തവും സംഘനൃത്തവുമായിരുന്നു ഒന്നാം വേദിയില്‍. മത്സരം സ്‌കൂള്‍ കലോത്സവത്തെക്കാള്‍ മനോഹരം. കുറത്തിയും ശിവനും കാക്കാത്തിയും കൈനോട്ടക്കാരിയും കച്ചവടക്കാരിയുമൊക്കെ വേദി നിറഞ്ഞാടി. നിറഞ്ഞ കയ്യടിയാണ് ഓരോ മത്സരാര്‍ഥിക്കും ലഭിച്ചത്. സംഘനൃത്തം വര്‍ണവിസ്മയം തീര്‍ത്തു. മിന്നുന്ന പുടവകളും ചടുലതാളവുമൊക്കെയായി പ്രേക്ഷകഹൃദയം കയ്യടക്കി. സാധാരണ കുട്ടികളെക്കാള്‍ മികവുറ്റ പ്രകടനം. കേള്‍വിക്കുറവുള്ള കുട്ടികളുടെ വിഭാഗത്തിന് അധ്യാപകന്റെ സഹായം വേദിക്ക് പുറത്ത് നല്‍കിയിരുന്നു. എങ്കില്‍പോലും അത് പ്രേക്ഷകന് അറിയാന്‍പോലുമാകാത്തവിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ കലോത്സവ വേദിയിലെ ഇതിവൃത്തങ്ങളാണ് സംഘനൃത്തത്തില്‍ അവതരിപ്പിച്ചതെങ്കിലും പ്രകടനത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.

ഭാഷാശുദ്ധിയാല്‍ സമ്പന്നമായിരുന്നു രണ്ടാംവേദിയിലെ കഥാപ്രസംഗം. ഓരോ വാക്കുകളും അര്‍ഥവും ഭാവവും അറിഞ്ഞുള്ള പ്രയോഗം. വര്‍ഷങ്ങളായി വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെക്കാള്‍ ഏകാഗ്രതയോടെയായിരുന്നു കുട്ടികള്‍ പിന്നണി വായിച്ചത്. സീതയും, കൃഷ്ണകഥകളും, ഇന്ത്യാവിഭജനവുമൊക്കെ ഇതിവൃത്തമായി. ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ കഥ ഏകാഭിനയത്തില്‍ അവതരിപ്പിച്ചപ്പോള്‍ കാണികളുടെ കണ്ണുകള്‍ നിറഞ്ഞു. കുടിവെള്ളത്തിനായുള്ള മരണപ്പാച്ചിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ സംരക്ഷിക്കേണ്ട ആവശ്യകതയുമെല്ലാം ഏകാഭിനയത്തെ മികവുറ്റതാക്കി.

മോയിന്‍കുട്ടി വൈദ്യരുടെയും എ.വി. മുഹമ്മദിന്റെയും പാട്ടുകളാല്‍ സമ്പന്നമായിരുന്നു മാപ്പിളപ്പാട്ട് മത്സരം. പ്രണയകാവ്യങ്ങളും കത്തുപാട്ടുകളും കെസ്സുപാട്ടുകളുമൊക്കെ ഈശലുകള്‍ മാറാതെ തനിമയോടെ അവതരിപ്പിച്ചു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും താരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയുമെല്ലാം ശബ്ദംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു മിമിക്രിവേദി. ഓരോ ശബ്ദാനുകരണത്തിനും നിറഞ്ഞകയ്യടി. ഉപകരണസംഗീതവും ലളിതഗാനവുമെല്ലാം മികവുപുലര്‍ത്തി. ഉത്സവും ചന്തയും വിനോദയാത്രയുമൊക്കെ ചിത്രരചനയക്കും പെന്‍സില്‍ ഡ്രോയിംഗിനും വിഷയമായി. ബാന്റ്‌മേളവും മനംകവര്‍ന്നു. കലോത്സവം ഇന്ന് സമാപിക്കും. തിരുവാതിര, ചിത്രീകരണം(നാടകം), സംഘഗാനം, പ്രസംഗം, കഥാകഥനം എന്നിവയാണ് ഇന്ന് നടക്കുന്ന മത്സരങ്ങള്‍. വൈകിട്ടു നടക്കുന്ന സമാപനസമ്മേളനം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.