Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഈശ്വരനൊപ്പം എന്റെ പൊന്നുതമ്പുരാന്‍ ചിത്തിരതിരുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:39 pm IST
in Thiruvananthapuram

വിളപ്പില്‍: ”ബാല്യവും കൗമാരവും യൗവനവുമൊക്കെ ജീവിച്ചുതീര്‍ത്തത് തിരുവിതാംകൂര്‍ രാജകുടുംബത്തിനൊപ്പം. അതില്‍ ഏറെക്കാലവും തിരുവിതാംകൂറിന്റെ അവസാനമഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയ്‌ക്കൊപ്പം. 1991 ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങി.” അന്നുവരെ മഹാരാജാവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല ചെറുവല്ലി ഷിബുഭവനില്‍ മുരളീധരന്‍നായര്‍ (69) എന്ന നാട്ടുകാരുടെ കൊട്ടാരം വീടന്‍ പകുതിയില്‍ പറഞ്ഞു നിര്‍ത്തി.

മുത്തച്ഛന്‍ കേശവന്‍നായരും അച്ഛന്‍ കൃഷ്ണപിള്ളയും കൊട്ടാരത്തിലെ ആനപാപ്പാന്‍മാരായിരുന്നു. 14-ാം വയസില്‍ അച്ഛന്റെ കൈപിടിച്ചാണ് മുരളീധരന്‍നായര്‍ ആദ്യമായി കവടിയാര്‍ കൊട്ടാരത്തിലെത്തുന്നത്. രാജകുടുംബം നല്‍കിയ സ്‌നേഹം മുരളീധരന്‍നായരെ അവിടെ തളച്ചിട്ടു. കൊട്ടാരത്തിലെ കുശിനിയിലും സ്റ്റോറിലുമൊക്കെ സഹായിയായി. കൊട്ടാരത്തില്‍ നിന്ന് 40 രൂപയ്‌ക്ക് വാങ്ങി നല്‍കിയ സൈക്കിളിലായിരുന്നു യാത്ര. അന്നു മുതല്‍ സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിച്ചിട്ടില്ല. ഈ വാര്‍ധക്യത്തിലും മുരളീധരന്‍നായരുടെ യാത്ര സൈക്കിളില്‍ തന്നെ.

ചിത്തിരതിരുനാളിന് കുലദേവപൂജയ്‌ക്ക് ദ്രവ്യങ്ങള്‍ എത്തിക്കുന്ന ചുമതല ഇരുപത്തിയൊന്നാം വയസില്‍ മുരളീധരന്‍ നായര്‍ക്കായി. ചിട്ടയും കൃത്യതയും പാലിക്കുന്ന മുരളീധരനെ തമ്പുരാന് ബോധിച്ചു. അദ്ദേഹം യാത്രകളില്‍ മുരളിയെയും ഒപ്പംകൂട്ടി. അത് മഹാരാജാവും ഭൃത്യനും എന്നതിലപ്പുറം വലിയൊരു ആത്മബന്ധത്തിന് വഴിയൊരുക്കി. ആശ്രിതവത്സലനായിരുന്നു തമ്പുരാന്‍. ഒന്നിനും ഒരുകുറവും വരുത്തിയിട്ടില്ല. ശമ്പളത്തിനു പുറമെ മക്കളുടെ പഠനം, വീട് നിര്‍മാണം ഇവയ്‌ക്കൊക്കെ കൈനിറയെ നല്‍കി. ഒന്നും ചോദിച്ചിട്ടല്ല, തമ്പുരാന്‍ അറിഞ്ഞു സഹായിച്ചു. ഒരുപാട് വട്ടം.

ചിത്തിരതിരുനാളിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നത് ഇന്നും പഴംപുരാണമല്ല ഈ വൃദ്ധന്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്‌നേഹംതുളുമ്പുന്ന ഏടാണത്. വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം ശ്രീചിത്തിരതിരുനാളിന്റെ ചിത്രവും വച്ചിട്ടുണ്ട് മുരളീധരന്‍. തന്റെ ദിവസം ആരംഭിക്കുന്നത് പൊന്നുതമ്പുരാനെ തൊഴുതാകണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധം. കൊട്ടാരം വിട്ടിറങ്ങുമ്പോള്‍, മുരളിക്കുവേണ്ടി എന്നും ഈ കൊട്ടാരവാതിലുകള്‍ തുറന്നു കിടക്കുമെന്ന് ചിത്തിരതിരുനാളിന്റെ സഹോദരി കാര്‍ത്തികതിരുനാള്‍ ലക്ഷ്മീഭായി അന്ന് പറഞ്ഞത് മറന്നിട്ടില്ല. പലവട്ടം പഞ്ചവടിയിലെത്തി തൊഴുത് നില്‍ക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ തമ്പുരാനില്ലാത്ത കൊട്ടാരത്തിലേക്ക് പോകുന്ന കാര്യം മുരളീധരന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. 25 വര്‍ഷമായി കൊട്ടാരത്തില്‍ നിന്ന് ഓണക്കോടി എത്തിച്ചു നല്‍കുന്നു, തമ്പുരാന്‍ പണ്ട് സ്‌നേഹത്തോടെ സമ്മാനിച്ചിരുന്നതു പോലെ. അതേഭക്തിയോടെ ഇപ്പോഴും സ്വീകരിക്കുന്നു. കൊട്ടാരം ഈയുള്ളവനെ ഇന്നും മറന്നിട്ടില്ലെന്ന സന്തോഷത്തോടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.