Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഈശ്വരനൊപ്പം എന്റെ പൊന്നുതമ്പുരാന്‍ ചിത്തിരതിരുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:39 pm IST
in Thiruvananthapuram

വിളപ്പില്‍: ”ബാല്യവും കൗമാരവും യൗവനവുമൊക്കെ ജീവിച്ചുതീര്‍ത്തത് തിരുവിതാംകൂര്‍ രാജകുടുംബത്തിനൊപ്പം. അതില്‍ ഏറെക്കാലവും തിരുവിതാംകൂറിന്റെ അവസാനമഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയ്‌ക്കൊപ്പം. 1991 ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങി.” അന്നുവരെ മഹാരാജാവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല ചെറുവല്ലി ഷിബുഭവനില്‍ മുരളീധരന്‍നായര്‍ (69) എന്ന നാട്ടുകാരുടെ കൊട്ടാരം വീടന്‍ പകുതിയില്‍ പറഞ്ഞു നിര്‍ത്തി.

മുത്തച്ഛന്‍ കേശവന്‍നായരും അച്ഛന്‍ കൃഷ്ണപിള്ളയും കൊട്ടാരത്തിലെ ആനപാപ്പാന്‍മാരായിരുന്നു. 14-ാം വയസില്‍ അച്ഛന്റെ കൈപിടിച്ചാണ് മുരളീധരന്‍നായര്‍ ആദ്യമായി കവടിയാര്‍ കൊട്ടാരത്തിലെത്തുന്നത്. രാജകുടുംബം നല്‍കിയ സ്‌നേഹം മുരളീധരന്‍നായരെ അവിടെ തളച്ചിട്ടു. കൊട്ടാരത്തിലെ കുശിനിയിലും സ്റ്റോറിലുമൊക്കെ സഹായിയായി. കൊട്ടാരത്തില്‍ നിന്ന് 40 രൂപയ്‌ക്ക് വാങ്ങി നല്‍കിയ സൈക്കിളിലായിരുന്നു യാത്ര. അന്നു മുതല്‍ സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിച്ചിട്ടില്ല. ഈ വാര്‍ധക്യത്തിലും മുരളീധരന്‍നായരുടെ യാത്ര സൈക്കിളില്‍ തന്നെ.

ചിത്തിരതിരുനാളിന് കുലദേവപൂജയ്‌ക്ക് ദ്രവ്യങ്ങള്‍ എത്തിക്കുന്ന ചുമതല ഇരുപത്തിയൊന്നാം വയസില്‍ മുരളീധരന്‍ നായര്‍ക്കായി. ചിട്ടയും കൃത്യതയും പാലിക്കുന്ന മുരളീധരനെ തമ്പുരാന് ബോധിച്ചു. അദ്ദേഹം യാത്രകളില്‍ മുരളിയെയും ഒപ്പംകൂട്ടി. അത് മഹാരാജാവും ഭൃത്യനും എന്നതിലപ്പുറം വലിയൊരു ആത്മബന്ധത്തിന് വഴിയൊരുക്കി. ആശ്രിതവത്സലനായിരുന്നു തമ്പുരാന്‍. ഒന്നിനും ഒരുകുറവും വരുത്തിയിട്ടില്ല. ശമ്പളത്തിനു പുറമെ മക്കളുടെ പഠനം, വീട് നിര്‍മാണം ഇവയ്‌ക്കൊക്കെ കൈനിറയെ നല്‍കി. ഒന്നും ചോദിച്ചിട്ടല്ല, തമ്പുരാന്‍ അറിഞ്ഞു സഹായിച്ചു. ഒരുപാട് വട്ടം.

ചിത്തിരതിരുനാളിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നത് ഇന്നും പഴംപുരാണമല്ല ഈ വൃദ്ധന്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്‌നേഹംതുളുമ്പുന്ന ഏടാണത്. വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം ശ്രീചിത്തിരതിരുനാളിന്റെ ചിത്രവും വച്ചിട്ടുണ്ട് മുരളീധരന്‍. തന്റെ ദിവസം ആരംഭിക്കുന്നത് പൊന്നുതമ്പുരാനെ തൊഴുതാകണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധം. കൊട്ടാരം വിട്ടിറങ്ങുമ്പോള്‍, മുരളിക്കുവേണ്ടി എന്നും ഈ കൊട്ടാരവാതിലുകള്‍ തുറന്നു കിടക്കുമെന്ന് ചിത്തിരതിരുനാളിന്റെ സഹോദരി കാര്‍ത്തികതിരുനാള്‍ ലക്ഷ്മീഭായി അന്ന് പറഞ്ഞത് മറന്നിട്ടില്ല. പലവട്ടം പഞ്ചവടിയിലെത്തി തൊഴുത് നില്‍ക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ തമ്പുരാനില്ലാത്ത കൊട്ടാരത്തിലേക്ക് പോകുന്ന കാര്യം മുരളീധരന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. 25 വര്‍ഷമായി കൊട്ടാരത്തില്‍ നിന്ന് ഓണക്കോടി എത്തിച്ചു നല്‍കുന്നു, തമ്പുരാന്‍ പണ്ട് സ്‌നേഹത്തോടെ സമ്മാനിച്ചിരുന്നതു പോലെ. അതേഭക്തിയോടെ ഇപ്പോഴും സ്വീകരിക്കുന്നു. കൊട്ടാരം ഈയുള്ളവനെ ഇന്നും മറന്നിട്ടില്ലെന്ന സന്തോഷത്തോടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.