Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദേശീയപുരസ്‌കാര നിറവില്‍ നെടുമങ്ങാട് ഗവ. കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:36 pm IST
in Thiruvananthapuram

നെടുമങ്ങാട്: പകരംവയ്‌ക്കാനില്ലാത്ത കര്‍മപദ്ധതികള്‍ നാടിനു നല്‍കിയ കലാലയത്തെയും ചുക്കാന്‍പിടിച്ച അധ്യാപകനെയും തേടി ഒടുവില്‍ ദേശീയ പുരസ്‌കാരം എത്തി. കഴിഞ്ഞകൊല്ലത്തെ എന്‍എസ്എസിന്റെ മികച്ച കോളേജിനും മികച്ച സംയോജകനുമുള്ള ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡ് നെടുമങ്ങാട് കോളേജിനും എന്‍എസ്എസ് സംയോജകന്‍ ഡോ ആര്‍.എന്‍. അന്‍സറിനും ലഭിച്ചു. യൂണിവേഴ്സിറ്റി അവാര്‍ഡിനും സംസ്ഥാന അവാര്‍ഡിനും തൊട്ടുപിന്നാലെയാണ് ദേശീയഅവാര്‍ഡും തേടിയെത്തുന്നത്. അഞ്ചുവര്‍ഷമായി തുടരുന്ന നിരന്തര നൈപുണ്യ പ്രവര്‍ത്തനങ്ങളാണ് കോളേജിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. വിജയത്തിന്റെ പടിക്കെട്ടിലേക്ക് കലാലയത്തെ കൈപിടിച്ചുയര്‍ത്തിയത് വിശാല കാഴ്‌ച്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന അന്‍സറും. മികച്ച സംയോജകനുള്ള സംസ്ഥാന പുരസ്‌കാരം കഴിഞ്ഞ അഞ്ചുവര്‍ഷമായി ആര്‍.എന്‍. അന്‍സറിനാണ്.

സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പരിപാടികളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ നടന്നത്. അതില്‍ എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങളായിരുന്നു നഗരസഭയുമായി സഹകരിച്ചു കൊണ്ടുള്ള സ്വാപ്പ് ഷോപ്പ്. ഉപയോഗമില്ലാതെ മാറ്റിവച്ച വസ്ത്രങ്ങള്‍, സാധനങ്ങള്‍ എന്നിവയെല്ലാം എന്‍എസ്എസ് യൂണിറ്റിലെ അംഗങ്ങള്‍ ശേഖരിക്കുന്നു. എല്ലാമാസവും എട്ടിന് നഗരസഭയുടെ മുന്നില്‍ സ്വാപ്പ്‌ഷോപ്പ് നടത്തും. ആവശ്യമുള്ള പാവങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകും. ഇതായിരുന്നു പദ്ധതി. കുറഞ്ഞ സമയത്തിനുള്ളില്‍ ജനഹൃദയങ്ങളെ കീഴടക്കാന്‍ ഈ പരിപാടിക്കു സാധിച്ചു. സഹപാഠിക്കൊരു വീടും നാട് ഏറ്റെടുത്ത മറ്റൊരു സംരംഭമാണ്. ഒപ്പം പഠിക്കുന്ന കരകുളം സ്വദേശിനി ആതിര ചോര്‍ന്നൊലിക്കുന്ന കുടിലില്‍ അനുഭവിക്കുന്ന ദുരിതം കണ്ടറിഞ്ഞാണ് സഹപാഠിക്കൊരു വീടൊരുക്കാന്‍ എന്‍എസ്എസ് അംഗങ്ങള്‍ മുന്നോട്ടു വന്നത്. ആറുമാസം കൊണ്ട് വീടൊരുക്കി താക്കോല്‍ നല്‍കാനായത് കൂട്ടായ്‌മയുടെ ശക്തിയായിരുന്നു.

ആനാട് പഞ്ചായത്തില്‍ നടത്തിയ കരനെല്‍കൃഷി, കോളേജ് വളപ്പിലെ ഒന്നര ഏക്കറില്‍ നടത്തുന്ന നെല്‍കൃഷി, പച്ചക്കറികൃഷി, സമ്പൂര്‍ണ ശൗചാലയ പദ്ധതി, ഡിജിറ്റല്‍ ലേണിംഗ്, നോട്ടുനിരോധനം വന്ന് ബാങ്കുകള്‍ക്കു മുന്നില്‍ ആളു നിറഞ്ഞപ്പോള്‍ നടത്തിയ ഹെല്‍പ്പ് ഡെസ്‌ക്, സാമ്പത്തികസര്‍വെ, സൗജന്യ ട്യൂഷന്‍ പദ്ധതി, നാട്ടറിവു കൂട്ടം, അഗ്രികള്‍ച്ചറല്‍ ഫോറസ്റ്റ് എന്നീ പ്രവര്‍ത്തനങ്ങളെല്ലാം ക്യാമ്പസിനകത്തു മാത്രമല്ല പുറത്തും ജനം സ്വീകരിച്ച് വിജയിപ്പിച്ച പരിപാടികളായിരുന്നെന്ന് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍ പറയുന്നു. ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ നടപ്പാക്കി വിജയിപ്പിച്ചതാണ് ആര്‍.എന്‍. അന്‍സറിനെ മികച്ച സംയോജകനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കൊല്ലം അമ്പലംകുന്ന് റഹ്മത്ത് നിവാസില്‍ നൂഹുകണ്ണിന്റെയും ഫാത്തിമാബീവിയുടെയും മകനാണ് അന്‍സര്‍. അനീഷയാണ് ഭാര്യ. ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതിയില്‍ നിന്ന് കോളേജ് അധികൃതരും ഡോ അന്‍സറും അവാര്‍ഡ് ഏറ്റുവാങ്ങും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.