Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:12 pm IST
in Samskriti

നാം കാണുന്ന സൗരയൂഥം മാത്രമല്ല, ആകാശത്തു കാണുന്ന അനേക കോടി നക്ഷത്രങ്ങളും അവയുടെ ചുറ്റുപാടും പലപ്പോഴും കണ്ടേക്കാവുന്ന മറ്റ് യൂഥങ്ങളുമെല്ലാം ഉള്‍പ്പെടുന്ന അനന്തമായ ഈ ബ്രഹ്മാണ്ഡം മനുഷ്യന്റെ അനുഭൂതിയില്‍ ഒരു സത്യംതന്നെയാണ്? അങ്ങനെയുള്ള ബ്രഹ്മാണ്ഡം ഇന്നു കാണുന്ന രീതിയില്‍ ഉരുത്തിരിഞ്ഞുവന്നത് വസ്തുവിന്റെയെല്ലാം മൂലരൂപമായിരുന്ന ആദിശക്തിയില്‍നിന്നായിരുന്നുവെന്ന മന്ത്രശാസ്ത്രാടിസ്ഥാനം ഇന്നത്തെ ആധുനിക ശാസ്ത്ര സിദ്ധാന്തത്തോട് അത്ഭുതാവഹമായ സാമ്യം വഹിക്കുന്ന ഒന്നാണ്.

ഈ മൂലവസ്തുവിനെ ജഡമെന്ന് ഹ്രസ്വദ്രഷ്ടാവായ ആധുനിക ശാസ്ത്രജ്ഞന്‍ കാണുമ്പോള്‍ ക്രാന്തദര്‍ശിയായ ഭാരതീയ ഋഷി ഈ മൂലവസ്തുവിനെ ചൈതന്യരൂപായിട്ടാണ് ദര്‍ശിച്ചത്. ഈ മൂലവസ്തുവിന്റെ പരിണാമപ്രക്രിയയെ സര്‍ഗ്ഗപ്രക്രിയ എന്നു പറയാവുന്നതാണ്. ആദിമമായ ഈ മൂലവസ്തുവില്‍ അജ്ഞാതമായ ഏതോ ഒരു കാരണത്താല്‍ സ്‌ഫോടനം ഉണ്ടാവുകയും അങ്ങനെ തരംഗരൂപിയായ ഊര്‍ജമായി പരിണമിച്ച ഈ മൂലവസ്തു ക്രമത്തില്‍ പല നിലകളിലായി ഘനീഭൂതമായപ്പോള്‍ അതു മനസ്സായും ആകാശാദി പഞ്ചഭൂതങ്ങളായും പരിണമിച്ചു എന്നത്രെ ആര്‍ഷ സിദ്ധാന്തം. സ്‌ഫോടനത്തിനു മുമ്പുളള നിശ്ചല ചൈതന്യത്തെയാണ് പരബ്രഹ്മമെന്ന് വേദാന്തികളും പരമശിവനെന്ന് താന്ത്രികന്മാരും വ്യവഹരിച്ചുവരുന്നത്. സൃഷ്ടി പ്രക്രിയയുടെ ആദ്യമായി ഉണ്ടാകുന്ന ചലനമാണ് ഇന്നു കാണുന്ന പരിണിതപ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥാനമായ പ്രകൃതിശക്തി. ആ ശക്തിയെത്തന്നെയാണ് താന്ത്രികന്മാര്‍ ജഗന്മാതാവെന്ന രൂപേണ പ്രകീര്‍ത്തിക്കുന്നത്.

ആദിമമായി ഉണ്ടായ ഈ സ്‌ഫോടനം-അഥവാ  ചലനം- അഥവാ സ്പന്ദനമാണ് ഓങ്കാരം. അതുകൊണ്ടാണ് ഓങ്കാരമാകുന്ന സ്പന്ദന വിശേഷത്തില്‍നിന്നാണ് പ്രപഞ്ചോല്‍പത്തിയെന്ന് ആര്‍ഷഗ്രന്ഥങ്ങള്‍ സിദ്ധാന്തിക്കുന്നത്. അപ്പോള്‍ ഈ പരിണാമ പക്രിയയുടെ ഏതു നിലയില്‍ വര്‍ത്തിക്കുന്ന വസ്തുവിന്റെയും വാസ്തവരൂപം അതതിന്റേതായ ഒരു സ്പന്ദനവിശേഷമാണ് എന്ന് സിദ്ധിക്കുന്നു. ആ സ്പന്ദനവിശേഷങ്ങള്‍ എല്ലാം ഓങ്കാരത്തിന്റെ അംശങ്ങള്‍ മാത്രമാണ്. നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലക്‌ട്രോണ്‍ തുടങ്ങിയ ചൈതന്യവാഹിയായ കണങ്ങള്‍ ആണെന്നും അവസാന വിശകലനത്തില്‍ ഈ കണങ്ങള്‍ ഓരോന്നുംതന്നെ ഊര്‍ജതരംഗ സംഘാതങ്ങളാണെന്നുമുള്ള ഭൗതികശാസ്ത്രത്തിന്റെ ആധുനികശാഖയായ ‘വേവ് മെക്കാനിക്‌സി’ലെ സിദ്ധാന്തം മന്ത്രശാസ്ത്രത്തിന്റെയും അടിത്തറയായി നമ്മുടെ ഋഷിവര്യന്മാര്‍ യുഗങ്ങള്‍ക്കപ്പുറംതന്നെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

അങ്ങനെ നോക്കുമ്പോള്‍ ഏതൊരു വസ്തുവിന്റെയും കൂടുതല്‍ സൂക്ഷ്മമായ രൂപമാണ് തരംഗരൂപിയായ ഊര്‍ജമെന്നു വന്നുകൂടുന്നു. അതുതന്നെയാണ് ആ വസ്തുവിന്റെ മന്ത്രം, അഥവാ സൂക്ഷ്മ സ്പന്ദനം. മന്ത്രവും അതിന്റെ അര്‍ത്ഥമായ വസ്തുവും ആണത്രെ നാമരൂപാദികള്‍. വസ്തുവുണ്ടെങ്കില്‍ സ്പന്ദനവുമുണ്ട്. അതുകൊണ്ട് സ്പന്ദനമുണ്ടെങ്കില്‍,  സ്പന്ദനത്തെ നമുക്ക് സൃഷ്ടിക്കുവാന്‍ കഴിയുമെങ്കില്‍, വസ്തുവും ആവിര്‍ഭവിക്കണം.

മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ ഒരു പ്രമാണമാണിത്. നമുക്ക് കാണുവാനും സ്പര്‍ശിക്കുവാനും കഴിയുന്ന ഭൗതികവസ്തുക്കളെ സംബന്ധിച്ചു മാത്രമല്ല ഇന്ദ്രിയഗോചരാതീതങ്ങളായ അദൃശ്യവസ്തുക്കളെ സംബന്ധിച്ചും അങ്ങനെയുള്ള അദൃശ്യജീവികളെക്കുറിച്ചും ഇത് പരമാര്‍ത്ഥമാണ്. എന്തിനേറെ പറയുന്നു, പ്രപഞ്ചത്തിന്റെ വിവിധ തലങ്ങളില്‍ അതിനെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന മഹച്ഛക്തികളെ സംബന്ധിച്ചും (അവയെല്ലാംതന്നെ) സ്വയം ആത്മശക്തിയും ചൈതന്യവുമുള്ളതാണെന്നും ഓര്‍ക്കണം) ഇത് ശരിയാണെന്ന് പറഞ്ഞേ തീരൂ. ‘രം’ എന്ന അഗ്‌നിബീജമുച്ചരിച്ചുകൊണ്ട് പൂജാദികള്‍ക്കുള്ള വിളക്കുകള്‍ ജ്വലിപ്പിക്കുവാന്‍ കഴിഞ്ഞ ഒരാളെ കണ്ടതായി തന്ത്രശാസ്ത്രത്തെ സംബന്ധിച്ച് ആധികാരിക ഗ്രന്ഥം രചിച്ച സര്‍ ജോണ്‍ വുഡ്‌റോഫ് പറയുന്നുണ്ട്. കേരളത്തിലും ഇത്തരം സിദ്ധന്മാര്‍ ഉണ്ടായിരുന്നതായി ഐതിഹ്യമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.